<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-310501581385686557</id><updated>2011-12-31T01:35:42.178+05:30</updated><category term='Goal Of The Century'/><category term='Jishnu'/><category term='Cinema'/><category term='Badminton'/><category term='വിജ്ഞാനം'/><category term='IPL'/><category term='Torres'/><category term='Malayalam'/><category term='Ronaldo'/><category term='Frank Lampard'/><category term='Movie'/><category term='Rooney'/><category term='Mammootty'/><category term='Shakira'/><category term='Waka Waka'/><category term='കായികം'/><category term='Fifa World Cup'/><category term='Mohanlal'/><category term='ഫോട്ടോ'/><category term='Ordinary'/><category term='Saina Nehwal'/><category term='England vs Germany'/><category term='Maradona'/><category term='Geoff Hurst'/><category term='Kochi IPL Team'/><title type='text'>BEYOND THE SUNSET</title><subtitle type='html'>"The lights begin to twinkle from the rocks: The long day wanes: the slow moon climbs: the deep Moans round with many voices. Come, my friends,
'Tis not too late to seek a newer world"</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default?max-results=100'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>58</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-310501581385686557.post-2576540121544781266</id><published>2011-10-16T12:00:00.007+05:30</published><updated>2011-10-16T12:43:46.904+05:30</updated><category scheme='http://www.blogger.com/atom/ns#' term='Mammootty'/><category scheme='http://www.blogger.com/atom/ns#' term='Malayalam'/><category scheme='http://www.blogger.com/atom/ns#' term='Ordinary'/><category scheme='http://www.blogger.com/atom/ns#' term='Mohanlal'/><category scheme='http://www.blogger.com/atom/ns#' term='Movie'/><category scheme='http://www.blogger.com/atom/ns#' term='Jishnu'/><category scheme='http://www.blogger.com/atom/ns#' term='Cinema'/><title type='text'>'നമ്മളി'ലൊരാളായി വീണ്ടും...</title><content type='html'>&lt;div&gt;&lt;img src="http://1.bp.blogspot.com/-7n8n1wl9fvk/TpqC_1plbKI/AAAAAAAAAa0/alSR-ke5iok/s320/_DSC3328.JPG" border="0" alt="" id="BLOGGER_PHOTO_ID_5663983514616687778" style="float: right; margin-top: 0px; margin-right: 0px; margin-bottom: 10px; margin-left: 10px; cursor: pointer; width: 216px; height: 320px; " /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;div&gt;&lt;b&gt;ഫോട്ടോ: പി.ആര്‍. രാജേഷ്&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;i&gt;മലയാള സി&lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;നിമയില്‍ ശ്രദ്ധേയമായ തിരിച്ചു&lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;വരവുകള്‍ നടത്തിയ താരങ്ങളുടെ നിരയിലേക്ക് ഒരാള്‍കൂടി. കമലിന്റെ 'നമ്മളി'ലൂടെ&lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt; വന്ന് ഒരുപിടി ചിത്രങ്ങളില്‍ വേഷമിട്ടു വെള്ളിത്തിരയില്‍നിന്നു മാറിനിന്ന ജിഷ്ണു രാഘവന്‍.&lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;തിരിച്ചുവരവുകള്‍ സിനിമാ ലോകത്തിനു പുത്തരിയല്ല.&lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt; ചാരത്തില്‍നിന്ന് അഗ്നിയായി ജ്വലിച്ചുയര്‍ന്നവര്‍ ഇവിടെ ഒട്ടേറെയാണ്. മഹാനടന്‍ മമ്മൂട്ടിയും സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയും മുതല്‍ യുവതാരം കുഞ്ചാക്കോ ബോബന്‍ വരെ ഇത്തരത്തില്‍ വന്‍ തിരിച്ചുവരവുകള്‍ നടത്തിയവരാണ്. &lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;പകയുടെ കനലെരിഞ്ഞ 'ന്യൂഡല്‍ഹി'യില്‍ ജി.കെയായി തിരിച്ചെത്തിയ മമ്മൂട്ടി നടന്നുകയറിയത് മലയാള സിനിമയിലെ താരചക്രവര്‍ത്തിയുടെ സിംഹാസനത്തി&lt;/i&gt;&lt;/div&gt;&lt;/div&gt;&lt;div&gt;&lt;div&gt;&lt;i&gt;&lt;br /&gt;ലേക്കാണ്. ഒരിക്കല്‍ ഊരിവച്ച കാക്കിയെടുത്തണിഞ്ഞ് ''ഓര്‍മയുണ്ടോ ഈ മുഖം'' എന്നു ചോ&lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;ഇവരാരും താരസമ്പന്നമായ കുടുംബപശ്ചാത്തലത്തിന്റെ പിന്മുറക്കാരായി വന്നു മറഞ്ഞ് തിരിച്ചെത്തിയവരല്ല. ഇവിടെയാണ് പഴയകാല നായകന്‍ രാഘവന്റെ മകന്‍ ജിഷ്ണു വേറിട്ടുനില്‍ക്കുന്നത്. കാരണം, ഭരതന്റെ മകന്‍ സിദ്ധാര്‍ഥിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷവുമായി കമലിന്റെ 'നമ്മള്‍' എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ജിഷ്ണു അപ്രത്യക്ഷനായതു പെട്ടെന്നാണ്. അതും ലോഹിതദാസ് എന്ന അദ്ഭുത&lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;പ്രതിഭയുടെ ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്തശേഷം. ലോഹിതദാസ് സംവിധാനം ചെയ്ത 'ചക്കരമുത്തി'നു ശേഷം ജിഷ്ണുവിനെ കാണാതായപ്പോള്‍ പ്രേക്ഷകരാരും ഈ ഇടവേള അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ ജിഷ്ണു തിരിച്ചുവരുന്നു എന്നു കേള്‍ക്കുമ്പോള്‍ പ്രേക്ഷകരിലാര്‍ക്കും അദ്ഭുതമില്ല. കാരണം നമ്മളിലൊരാളായി ജിഷ്ണു ഇവിടെയുണ്ടായിരുന്നു.&lt;/i&gt;&lt;i&gt;ദിച്ച് 'ഭരത്ചന്ദ്രന്‍ ഐ.പി.എസാ'യി തിരിച്ചെത്തിയത് സുരേഷ് ഗോപിയായിരുന്നു. ഇതിനുശേഷം 'ഗുലുമാലു'മായി യുവതാരം കുഞ്ചാക്കോ ബോബനും തിരിച്ചെത്തി. ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി ആയ സാക്ഷാല്‍ അമിതാഭ് ബച്ചനുപോലും തന്റെ കരിയറില്‍ ഇങ്ങനെയൊരു ഏട് കൂട്ടിച്ചേര്‍ക്കാനുണ്ട്.&lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;ചുരുക്കം ചിലര്‍ക്കും ജിഷ്ണുവിനും മാത്രം അറിയാമായിരുന്ന ഈ ഇടവേളയെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും ജിഷ്ണുവിന് പറയാനേറെയുണ്ട്. കേള്‍ക്കാന്‍ നമുക്കും...&lt;/i&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;b&gt;? 2006-ല്‍ 'ചക്കരമുത്തി'ലാണല്ലോ ജിഷ്ണുവിനെ അവസാനമായി കണ്ടത്. പിന്നീട് 'യുഗപുരുഷ'നില്‍ ഒരു ചെറുവേഷത്തിലും. അതിനുശേഷം &lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;നീണ്ട ഇടവേള. എവിടേയ്ക്കായിരുന്നു മുങ്ങിയത്.&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഠ മുങ്ങിയതൊന്നുമല്ല. ഒരു ദൗത്യവുമായി അല്‍പകാലം മാറിനിന്നതാണ്. ദൗത്യം എന്നൊക്കെ പറയാമോ എന്നറിയില്ല. ഒരു സുഹൃത്തുമായുള്ള സംസാരമാണ് എന്റെ ജീവിതം മാറ്റിയത്. അദ്ദേഹം ഒരു മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഐടി വിദ്യാഭ്യാസം സാധാരണക്കാരിലേക്ക് എത്തിക്കുകയെന്ന മിഷന്‍. കേട്ടപ്പോള്‍ വളരെ രസകരമായിത്തോന്നി. അതില്‍ പങ്കാളിയാകണമെന്നും ആ&lt;/div&gt;&lt;div&gt;ഗ്രഹിച്ചു. അങ്ങനെ അവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു ആ കാലയളവില്‍.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;b&gt;? എന്തായിരുന്നു ആ മിഷന്‍? എങ്ങനെയായിരുന്നു പ്രവര്‍ത്തനം?&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഒരു സൊസൈറ്റി രൂപീകരിച്ചുള്ള പ്രവര്‍ത്തനമായിരുന്നു. ഇന്ത്യയിലെ എല്ലാ ജില്ലകളിലെയും ഗ്രാമങ്ങളില്‍ ചെന്നെത്തിയുള്ള പ്രവര്‍ത്തനം. ഐടി വിദ്യാഭ്യാസം സാധരണക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമം. ഗ്രാമീണര്‍ക്കു വിദ്യാഭ്യാസംതേടി പോകേണ്ട സാഹചര്യമൊരുക്കാതെ അവരുടെ അടുത്തേക്കു സാങ്കേതിക വിദ്യാഭ്യാസം എത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം. രാജ്യമൊട്ടാകെ സഞ്ചരിച്ചു. കമ്പനിയെന്നു പറയാനാകില്ലെങ്കിലും ഒരു ട്രസ്റ്റ്; അതിന്റെ സി.ഇ.ഒ. വരെയായി ഞാന്‍. അതിന്റേതായ ഉത്തരവാദിത്തങ്ങള്‍. അതുമായി&lt;/div&gt;&lt;div&gt; മുന്നോട്ടുപോകുമ്പോള്‍ സിനിമയില്‍നിന്ന് ഒഴിഞ്ഞുനിന്നു അത്രമാത്രം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;b&gt;? സിനിമ പൂര്‍ണമായും മനസില്‍നിന്ന് അകറ്റിയായിരുന്നോ അഞ്ചു വര്‍ഷത്തോളം കഴിഞ്ഞത്. നടന്‍ രാഘവന്റെ മകന്‍ എന്ന നിലയില്‍ ചെറുപ്രായത്തിലെ സിനിമയുമായി ബന്ധമുള്ള ജിഷ്ണുവിന് അത് എളുപ്പത്തില്‍ സാധിക്കാനായോ.&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;സിനിമയെ അകറ്റിനിര്‍ത്തി എന്നു പറയില്ല. ഞാന്‍ പറഞ്ഞില്ലേ സി.ഇ.ഒ. ഒക്കെയായി പ്രവര്‍ത്തിക്കുമ്പോള്‍ അതി&lt;/div&gt;&lt;div&gt;ന്റേതായ ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നു. സിനിമയുമായി മുന്നോട്ടുപോയാല്‍ പലപ്പോഴും അതിനു സാധിച്ചെന്നുവരില്ല. അതിനാല്‍ വിട്ടുനിന്നു എന്നു മാത്രം. കൂട്ടുകാര്‍ക്ക് അതൊരു വിഷമമായിരുന്നു. അവര്‍ പലപ്പോഴും സിനിമ ചെയ്യണമെന്നു പ്രേരിപ്പിച്ചിരുന്നു. പിന്നെ, ഈ സമയത്ത് ശ്രദ്ധേയമായ ഓഫറുകള്‍ എന്നെ തേടി വന്നിരുന്നില്ല എന്നതും വിട്ടുനില്‍ക്കലിനു കാരണമായിരുന്നിരിക്കാം. വന്നതെല്ലാം ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍. അതിനു താല്‍പര്യമില്ലായിരുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;b&gt;? ഇപ്പോള്‍ ഒരു തിരിച്ചുവരവ്. അതെങ്ങനെ? ദൗത്യങ്ങള്‍ തീര്‍ന്നപ്പോഴുള്ള മടങ്ങിവരവ് മാത്രമാണോ.&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;തിരിച്ചുവരവ് എന്നും മനസിലുണ്ടായിരുന്നു. സിനിമകള്‍ ചെയ്യാതിരുന്നപ്പോള്‍ പലരും എന്നെ ശാസിച്ചിട്ടുണ്ട്. പ്രത്യേകിച്ചു &lt;/div&gt;&lt;div&gt;മമ്മൂക്ക(മമ്മൂട്ടി). കാണുമ്പോഴൊക്കെ ശാസിക്കുമായിരുന്നു  ജിഷ്ണു, എന്താ നിന്റെ ഭാവം. സിനിമ നീ ഗൗരവമായി കാണണം എന്നൊക്കെ മമ്മൂക്ക ഉപദേശിക്കും. അതു കേള്‍ക്കുമ്പോള്‍ മടങ്ങിവരണമെന്നു മോഹം ഉദിച്ചിരുന്നു. അങ്ങനെ കഴിയുമ്പോഴാണ് സുഗീതിന്റെയും(സംവിധായകന്‍, ചിത്രം: ഓര്‍ഡിനറി) സിദ്ദുവിന്റെയും(സിദ്ധാര്‍ഥ്) സിനിമകളിലേക്ക് എന്നെ ക്ഷണിക്കുന്നത്. ഇരുവരുമായുള്ള അടുത്ത സൗഹൃദവും മടങ്ങിവരണമെന്നുള്ള മോഹവും കൂടിയായതോടെ ഇതാണു സമയം എന്നു തീരുമാനിച്ചു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;b&gt;? തിരിച്ചുവരവ് എപ്പോഴും ചലഞ്ചിംഗ് ആണല്ലോ? ജിഷ്ണു തിരിച്ചുവരവിനു തെരഞ്ഞെടുത്തത് പുതുമുഖങ്ങള്‍ ഒരുക്കുന്ന സിനിമയും. എന്തുകൊണ്ടാണിങ്ങനെ? പുതുമുഖങ്ങള്‍ പുതുമ സമ്മാനിക്കും എന്നതാണോ കാരണം.&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ശരിയാണ്. തിരിച്ചുവരവുകള്‍ എപ്പോഴും ചലഞ്ചിംഗ് തന്നെ. മികച്ച രണ്ടാം വരവുകള്‍ നട&lt;/div&gt;&lt;div&gt;&lt;img src="http://1.bp.blogspot.com/-cMCKlHHz61Q/TpqC_h2qDHI/AAAAAAAAAao/kKuwlLpZqRA/s320/_DSC3298.JPG" border="0" alt="" id="BLOGGER_PHOTO_ID_5663983509302807666" style="float: right; margin-top: 0px; margin-right: 0px; margin-bottom: 10px; margin-left: 10px; cursor: pointer; width: 131px; height: 320px; " /&gt;&lt;/div&gt;&lt;div&gt;ത്തിയത് അപൂര്‍വം പേര്‍ മാത്രമാണല്ലോ. 'ന്യൂഡല്‍ഹി'യില്‍ മമ്മൂക്കയും 'ഭരത്ചന്ദ്ര'നില്‍ സുരേഷ് ഗോപിയും 'ഗുലുമാലി'ലൂടെ ചാക്കോച്ചനും എല്ലാം മികച്ച തിരിച്ചുവരവുകള്‍ നടത്തിയവരാണ്. എ&lt;/div&gt;&lt;div&gt;ന്നെ സംബന്ധിച്ച് തിരിച്ചുവര&lt;/div&gt;&lt;div&gt;വിനെക്കുറിച്ച് അധികമൊന്നും സ്വപ്നം കണ്ടിട്ടില്ല. മികച്ച വേഷങ്ങള്‍ ചെയ്യണമെന്നു മാത്രം ആഗ്രഹിക്കുന്നു. പുതുമുഖങ്ങളുടെ സിനിമ തെരഞ്ഞെടുത്തത് അങ്ങനെയൊന്നും മുന്നില്‍ക&lt;/div&gt;&lt;div&gt;ണ്ടല്ല. സുഗീത് എന്റെ സുഹൃത്താണ്. 'നമ്മള്‍'ന്റെ സെറ്റില്‍ മുതലുള്ള പരിചയമാണ്. സുഗീത് വിളിച്ച് സിനിമയില്‍ ഒരു വേഷം ചെയ്യണമെന്നു പറഞ്ഞു; ഞാന്‍ സമ്മതിച്ചു. അത്രമാത്രം. പിന്നെ പുതുമ. തീര്‍ച്ചയായും പു&lt;/div&gt;&lt;div&gt;തമയുള്ള ചിത്രമാണ് ഓര്‍ഡിനറി. പുതിയ പ്രമേയം, പുതിയ താരങ്ങള്‍, പുതിയ അണിയറക്കാര്‍.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;b&gt;? കമല്‍ സംവിധാനം ചെയ്ത 'നമ്മള്‍' ജിഷ്ണുവിന്റെ ആദ്യത്തെ ചിത്രമാണ്. സുഗീതിന്റെ രണ്ടാമത്തേതും(അസോസിയേറ്റ് ഡയറക്ടര്‍ എന്ന നിലയില്‍). ഇപ്പോള്‍ സുഗീത് സ്വതന്ത്രമായി ചെയ്യുന്ന ആദ്യ ചിത്രം ജിഷ്ണുവിന്റെ തിരിച്ചുവരവിലെ ആദ്യ ചിത്രവുമായി. ഇതു യാദൃശ്ചികമാണോ? അതോ നിങ്ങള്‍ തമ്മില്‍ അത്രനല്ല കെമിസ്ട്രിയാണോ.&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;യാദൃശ്ചികമാണോ അല്ലയോ എന്ന് എനിക്കറിയില്ല. ഈ ചോദ്യം എന്നോടു പലരും ചോദിച്ചിരുന്നു. സുഗീത് എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. 'നമ്മള്‍'ന്റെ സെറ്റില്‍വച്ചാണ് പരിചയപ്പെടുന്നത്. കമല്‍ സാര്‍ തന്റെ സിനിമ&lt;/div&gt;&lt;div&gt;കളുടെ സീനുകള്‍ക്കെല്ലാം എല്ലാം ഒറിജിനാലിറ്റി വേണമെന്നു ശഠിക്കുന്ന ഒരാളാണ്. 'നമ്മള്‍'ന്റെ സെറ്റിലും ഇതേ പോലെയായിരുന്നു. കോളജിലെ അടിപൊളി സീനുകളും അമ്മയെ തിരിച്ചറിയുന്ന സെന്റിമെന്റല്‍ സീനുകളും എല്ലാം ഇങ്ങനെ ഒറിജിനാലിറ്റിയോടെ ചിത്രീകരിച്ചതാണ്. ഇതിനായി സെറ്റ് തന്നെ ആ മൂഡില്‍ എത്തിക്കും. കമല്‍ സാറിന്റെ ഓരോ നിര്‍ദേശങ്ങളും ശരിയായി മനസിലാക്കി സുഗീത് കാര്യങ്ങള്‍ നീക്കുന്നത് ഞാന്‍ അന്നു കണ്ടിട്ടുണ്ട്. പിന്നീട് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി. ഓര്‍ഡിനറിയുടെ പണിപ്പുരയിലായിരുന്നപ്പോള്‍ അണിയറയിലെ ഓരോ കാര്യങ്ങളും സുഗീത് പറയുമായിരുന്നു. ചിത്രത്തിന്റെ ഓരോ ഘട്ടങ്ങളും അങ്ങനെ എനിക്കു മനസിലായിട്ടുണ്ട്. പിന്നെ സുഗീതും ടീമും ഇതിനായി എടുത്ത പരിശ്രമങ്ങളും നന്നായി അറിയാം.  സിനിമയിലേക്ക് സുഗീത് എന്നെ ക്ഷണിച്ചപ്പോള്‍ അതുകൊണ്ടുതന്നെ വളരെ സന്തോഷത്തോടെയാണ് ഞാന്‍ സ്വീകരിച്ചത്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;b&gt;? സിദ്ധാര്‍ഥുമായും ഇതേ കെമിസ്ട്രിയാണെന്നു തോന്നുന്നു. ആദ്യം നിങ്ങള്‍ ഒരുമിച്ച് സിനിമയിലേക്ക്. ഇപ്പോള്‍ സിദ്ധാര്‍ഥിന്റെ ആദ്യ സംവിധാനസംരംഭത്തില്‍ ജിഷ്ണു അഭിനയിക്കാനൊരുങ്ങുന്നു.&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ശരിയാണ്. സിദ്ദുവുമായി വളരെ നല്ല അടുപ്പമാണ്. എന്റെ ബെസ്റ്റ് ഫ്രണ്ട്‌സില്‍ ഒരാള്‍. സുഗീതിന്റെ സിനിമയിലൂടെ തിരിച്ചുവര&lt;/div&gt;&lt;div&gt;വിനൊരുങ്ങുമ്പോഴാണ് സിദ്ദു സംവിധാനം ചെയ്യുന്ന 'നിദ്ര'യിലേക്ക് ക്ഷണിച്ചത്. വളരെ നല്ല കഥയാണ് 'നിദ്ര'യുടേത്. ഞാന്‍ നെഗറ്റീവ് റോളാണ് ഇതില്‍ ചെയ്യുന്നത്. ഇതിനു മുമ്പ് ലോഹിസാറിന്റെ 'ചക്കരമുത്തി'ലാണ് നെഗറ്റീവ് റോള്‍ ചെയ്തിട്ടുള്ളത്. പിന്നെ സിദ്ദുവുമായുള്ള അടുപ്പം. അത് ഒരിക്കലും സിനിമയുടെ ലേബലിലായിരുന്നില്ല. ഞാന്‍ സിനിമയില്‍നിന്നു വിട്ടുനിന്ന സമയത്തും സിദ്ദുവുമായി നല്ല ബന്ധത്തിലായിരുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;b&gt;? മുമ്പ് കണ്ട ഗെറ്റപ്പ് അല്ലല്ലോ ജിഷ്ണുവിന് ഇപ്പോള്‍. സിക്‌സ്പായ്ക്ക് ഒക്കെയായി, സൂപ്പര്‍ സ്റ്റാര്‍ പദവിയാണോ ലക്ഷ്യം.&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;സിക്‌സ് പായ്ക്ക് ഒന്നുമല്ല. ഗെറ്റപ്പ് മാറി. അത് അങ്ങനെ സംഭവിച്ചുപോയതാണ്. സൂപ്പര്‍ സ്റ്റാര്‍ പദവി ഒരിക്കലും ഞാന്‍ ലക്ഷ്യമിട്ടിട്ടില്ല. അതു നമ്മള്‍ നേടിയെടുക്കുന്നതല്ലല്ലോ. പ്രേക്ഷകരും മാധ്യമങ്ങളും നല്‍കുന്നതല്ലേ. അതിനു നല്ല സിനിമകള്‍ ചെയ്താല്‍ മാത്രമേ സാധിക്കു. ഗെറ്റപ്പിലും ലാംഗ്വേജിലും ലഭിക്കുന്നതല്ല സൂപ്പര്‍ സ്റ്റാര്‍ പദവി. 'ന്യൂഡല്‍ഹി'യും 'വാത്സല്യ'വും 'കിലുക്ക'വും 'ചിത്ര'വുമെല്ലാം ഇപ്പോഴും നമ്മള്‍ പുതുമയോടെ കാണുന്നില്ലേ. അങ്ങനെ എല്ലാക്കാലവും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുന്ന സിനിമകള്‍ ചെയ്യുമ്പോഴാണ് ഒരാള്‍ സൂപ്പര്‍ സ്റ്റാര്‍ ആകുന്നത്. അങ്ങനെയെങ്കില്‍ മലയാള സിനിമയില്‍ മമ്മുക്കയും ലാലേട്ടനും മാത്രമല്ലേ സൂപ്പര്‍ സ്റ്റാറുകള്‍. മറ്റുള്ളവര്‍ക്കും സൂപ്പറാകാം. പക്ഷേ മമ്മുക്കയും ലാലേട്ടനും ചെയ്യുന്നതു പോലെ ഒരിക്കലെങ്കിലും ചെയ്തുകാട്ടണം. എന്നിട്ടു പറയാം സൂപ്പര്‍ സ്റ്റാറെന്ന്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;b&gt;? സൂപ്പര്‍ താരങ്ങള്‍ യുവാ&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;ക്കള്‍ക്കു വഴിമാറണമെന്നു പലയിടത്തുനിന്നും കേള്‍ക്കുന്നുണ്ടല്ലോ? പ്രായം ഏറുന്ന സൂപ്പര്‍ താരങ്ങള്‍ പ്രായം മനസിലാക്കി റോളുകള്‍ ചെയ്യണമെന്നും കേള്‍ക്കുന്നു. ജിഷ്ണുവും ഇതേ അഭിപ്രായക്കാരനാണോ.&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഒരിക്കലുമല്ല. കലാജീവിതത്തില്‍ പ്രായത്തിന് എന്ത് അടിസ്ഥാനമാണുള്ളത്. വേഷം പകര്‍ന്നാടാന്‍ പ്രായം തടസമല്ലാതാകുന്നതല്ലേ കലാകാരനെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. അക്കാര്യത്തില്‍ അനുഗ്രഹീതരല്ലേ മമ്മുക്കയും ലാലേട്ടനും. മറ്റു പല ഭാഷകളിലും സൂപ്പര്‍താരങ്ങള്‍ ഇതൊക്കെ ചെയ്യുന്നില്ലേ. അത് ഒരു നടന്റെ കഴിവാണ്. പ്രായം തളര്‍ത്താതെ ഏതു വേഷവും ചെയ്യാന്‍ കഴിയുക; പ്രതിഭയുള്ളവര്‍ക്കു മാത്രമേ അതിനു കഴിയൂ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;b&gt;? സിനിമാരംഗത്തേക്കു വളരെ എളുപ്പമുള്ള വഴിയായിരുന്നല്ലോ ജിഷ്ണുവിന്. ആരും കൊതിക്കുന്ന തുടക്കവും കിട്ടി. പിന്നീട് എന്താണു സംഭവിച്ചത്. ഇടവേളയില്‍ എപ്പോഴെങ്കിലും ഒരു സ്വയം വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ.&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;തീര്‍ച്ചയായും. ഞാന്‍ എന്നെത്തന്നെ പലപ്പോഴും വിലയിരുത്തിയിട്ടുണ്ട്. എന്റെ കഴിവ് പരമാവധി പുറത്തെടുക്കാന്‍ ശ്രമിച്ചുവെന്നാണ് എന്റെ വിശ്വാസം. കരിയറില്‍ എന്തെങ്കിലും താഴ്ചകളും പോരായ്മകളും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എന്റെ കുറ്റംകൊണ്ടാണ്. വളരെ എളുപ്പമുള്ള വഴിയായിരുന്നു രാഘവന്റെ മകന്‍ എന്ന ലേബല്‍. ആദ്യ സിനിമ കമലിനെ പോലൊരാളുടെ സംവിധാനത്തില്‍. അത് സൂപ്പര്‍ ഹിറ്റാകുന്നു. അങ്ങനെ വളരെ സ്മൂത്തായ കയറ്റം. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ആദ്യം സ്മൂത്തായ വഴിയായതിനാലാകണം ഇടയ്ക്ക് ബ്രേക്ക് ഇടേണ്ടി വന്നത്. ആരോട് എപ്പോള്‍ എന്ത് എങ്ങനെ സംസാരിക്കണമെന്നു പോലും ചിലസമയത്ത് തിരിച്ചറിയാന്‍ പറ്റിയില്ല. അങ്ങനെ വരുമ്പോള്‍ ഞാന്‍ ഉള്‍വ&lt;/div&gt;&lt;span class="Apple-style-span" style="color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "&gt;&lt;img src="http://4.bp.blogspot.com/-u6RSM_wfYBU/TpqDi_vM9fI/AAAAAAAAAbA/hshc80hGgJ8/s320/jishnu-9.jpg" border="0" alt="" id="BLOGGER_PHOTO_ID_5663984118620026354" style="float: left; margin-top: 0px; margin-right: 10px; margin-bottom: 10px; margin-left: 0px; cursor: pointer; width: 320px; height: 281px; " /&gt;&lt;/span&gt;&lt;div&gt;ലിയുമായിരുന്നു. ചിലര്‍ അതിനെ ജാടയായി കണ്ടു. പക്ഷേ, അതെന്റെ പരിഭ്രമം മൂലം സംഭവിച്ചതാണ്. അങ്ങനെ പലതും. മമ്മുക്ക ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് അച്ഛന്റെ ഷൂട്ടിംഗ് കാണാന്‍ പോയതിനെക്കുറിച്ച്. അച്ഛന്റെ വലിയ ഫാനായിരുന്നെന്നും നാലു കിലോമീറ്ററോളം നടന്ന് അന്നു സ്റ്റാറായിരുന്ന അച്ഛനെ കാണാന്‍ പോയതിനെക്കുറിച്ചും. ഇന്ന് മമ്മുക്ക എവിടെ നില്‍ക്കുന്നു. കഷ്ടപ്പെട്ട് ഫീല്‍ഡില്‍ വന്ന് പ്രതിഭ തെളിയിച്ചതിന്റെ ഫലമാണ് ഇന്ന് അദ്ദേഹം ലോകമറിയുന്ന താരമായത്. കഷ്ടപ്പാടില്ലാതെ ആര്‍ക്കും വലിയവനാകാന്‍ പറ്റില്ല. എന്റെ കാര്യത്തിലും അതായിരിക്കാം സംഭവിച്ചത്. 'നമ്മളി'നു ശേഷം വന്ന വേഷങ്ങളില്‍ ഭൂരിഭാഗവും ഒരേ ടൈപ്പായിരുന്നു. കുറച്ച് ആയപ്പോള്‍ എനിക്കുതന്നെ മടുത്തു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;b&gt;? രാഘവന്റെ മകന്‍ എന്ന പേരിനു ദോഷംവരുത്തി എന്നു തോന്നിയിട്ടുണ്ടോ.&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇല്ല. ഒരിക്കലുമില്ല. ഞാന്‍ കഴിവിനനുസരിച്ചു പ്രകടിപ്പിച്ചു. പോരായ്മയുണ്ടായെങ്കില്‍ അത് എന്റെ മാത്രം കുറ്റമാണ്. ഞാന്‍ പറഞ്ഞില്ലേ. എന്റെ സംഭ്രമങ്ങളും മറ്റും. അത് പലപ്പോഴും എനിക്കു തിരിച്ചടിയായിട്ടുണ്ട്. അല്ലാതെ മറ്റൊന്നും എന്റെ നേര്‍ക്കു ചൂണ്ടിക്കാട്ടാനില്ലെന്നാണു വിശ്വാസം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;b&gt;? അപ്പോള്‍ സ്വന്തം ഭാഗത്തുനിന്നു തെറ്റുകള്‍ ഉണ്ടായിട്ടുണ്ട്. അതിനു രണ്ടാംവരവില്‍ പ്രായശ്ചിത്തം ചെയ്യാനാണോ തീരുമാനം.&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;തെറ്റുകള്‍ ഉണ്ടായിട്ടുണ്ട് എന്നു ഞാന്‍ പറഞ്ഞില്ലല്ലോ. പിന്നെ രണ്ടാം വരവില്‍ നല്ല നല്ല വേഷങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. 'ഓര്‍ഡിനറി'യിലും 'നിദ്ര'യിലും അതു ലഭിച്ചു. തുടര്‍ന്നും അങ്ങനെയായിരിക്കുമെന്നാണു പ്രതീക്ഷ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;b&gt;? 'ഓര്‍ഡിനറി' ഒരു യൂത്ത് ഫിലിം അല്ലേ. യൂത്തിന്റെ സിനിമ എന്നു പറയുമ്പോള്‍ ക്യാംപസുമൊക്കെയായി ഒരു അടിപൊളി ചിത്രമായിരിക്കണമല്ലോ. സ്റ്റില്‍സ് കണ്ടിട്ട് ഒരു ഗ്രാമീണ ചിത്രമായി തോന്നി.&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നല്ല നിരീക്ഷണം. ശരിയാണു പറഞ്ഞത്. ഞാന്‍ നേരത്തെ പറഞ്ഞില്ലേ. പലതുകൊണ്ടും പുതുമ നിറഞ്ഞതാണ് ഓര്‍ഡിനറി. മികച്ച തിരക്കഥയാണ് ചിത്രത്തിന്റേത്. വേറിട്ടൊരു കഥ. പശ്ചാത്തലവും വേറിട്ടതാണ്. തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന യൂത്ത് മൂവി. ബാക്കിയെല്ലാം സ്‌ക്രീനില്‍. ഒരു കാര്യം ഗ്യാരണ്ടി. നല്ലൊരു സിനിമയായിരിക്കും ഇത്. പുതുമ നിറഞ്ഞത്. എല്ലാ വിഭാഗക്കാരേയും തൃപ്തിപ്പെടുത്തുന്നത്. 'നിദ്ര'യും നല്ലൊരു കഥയാണ്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;b&gt;? പുതിയ പ്രോജക്ടുകള്‍.&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഓര്‍ഡിനറി, പിന്നാലെ നിദ്ര. അതിനു ശേഷം മൂന്നു പ്രോജക്ടുകള്‍ ഉണ്ട്. ഒന്ന് ഒരു പുതുമുഖ സംവിധായകന്റേതാണ്. മറ്റുള്ളവ സുഹൃത്തുക്കളുടേതാണ്. അതിന്റെ തിരക്കഥ പുരോഗമിക്കുന്നു. നമ്മളുടെ ഇടയില്‍ കാണുന്നവരാണ് അതിലെ കഥാപാത്രങ്ങള്‍. അതിലെ സംഭവങ്ങള്‍ നമ്മള്‍ ദിനവും കാണുന്നതും. അത്രയ്ക്കും സാധാരണക്കാരന്റെ ജനജീവിതവുമായി ഇണങ്ങിച്ചേര്‍ന്നതാണ് അത്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;i&gt;ഇന്റര്‍വെല്‍ കഴിഞ്ഞു. രണ്ടാം പകുതിയിലെ സീനുകള്‍ക്കായി ജിഷ്ണു ഒരുങ്ങിക്കഴിഞ്ഞു. പുത്തന്‍ പ്രോജക്ടുകളും പുതിയ പ്രതീക്ഷകളുമായി ജിഷ്ണു മടങ്ങിവരികയാണ്. നമ്മള്‍ക്കിടയിലെ കഥകളുമായി നമ്മള്‍ക്കിടയിലെ കഥാപാത്രങ്ങളാകാന്‍ നമ്മളിലൊരാളായി... ശേഷം സ്‌ക്രീനില്‍...&lt;/i&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-2576540121544781266?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/2576540121544781266/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=2576540121544781266' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/2576540121544781266'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/2576540121544781266'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2011/10/blog-post.html' title='&apos;നമ്മളി&apos;ലൊരാളായി വീണ്ടും...'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-7n8n1wl9fvk/TpqC_1plbKI/AAAAAAAAAa0/alSR-ke5iok/s72-c/_DSC3328.JPG' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-7602114761045586240</id><published>2011-03-09T11:30:00.001+05:30</published><updated>2011-03-09T11:41:58.643+05:30</updated><title type='text'>തലോടേണ്ട; പക്ഷേ തല്ലാതിരുന്നു കൂടെ?</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/--Pz2XJcmZSA/TXcZ1a2nE-I/AAAAAAAAAZY/S8n3SSm0DZQ/s1600/india.jpg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 320px; height: 146px;" src="http://2.bp.blogspot.com/--Pz2XJcmZSA/TXcZ1a2nE-I/AAAAAAAAAZY/S8n3SSm0DZQ/s320/india.jpg" alt="" id="BLOGGER_PHOTO_ID_5581958668681155554" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:100%;"&gt;&lt;span style="font-weight: bold;"&gt;ഇം&lt;/span&gt;&lt;/span&gt;ഗ്ലണ്ടിനോട് ഒരൊറ്റ സമനില വഴങ്ങിയെന്ന കാരണത്താല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ലോകകപ്പില്‍നിന്ന് എഴുതി തള്ളാനുള്ള ക്രിക്കറ്റ് പണ്ഡിതരുടെ ശ്രമങ്ങള്‍ വസ്തുതയ്ക്കു നിരക്കുന്നതോ? 338 റണ്‍സടിച്ചിട്ടും ഇംഗ്ലണ്ട് അതിനൊപ്പം പിടിച്ചതാണ് ഇന്ത്യയുടെ സാധ്യതകള്‍ക്കു വിമര്‍ശകര്‍ വിഘാതമായി കാണുന്നത്. ടെസ്റ്റ് പദവിയില്ലാത്ത നെതര്‍ലന്‍ഡ്‌സിനോടു വിറയ്ക്കുകയും അയര്‍ലന്‍ഡിനോടു തോല്‍ക്കുകയും ചെയ്ത ഇംഗ്ലണ്ടിന് വരെ കിരീട സാധ്യത കല്‍പ്പിക്കുമ്പോഴാണ് ഗ്രൂപ്പ് ബിയില്‍ ഒരൊറ്റ മത്സരം പോലും തോല്‍വി വഴങ്ങാത്ത ഏക ടീമായ ഇന്ത്യക്ക് സാധ്യതാ പട്ടികയില്‍ അവസാന ഇടം നല്‍കുന്നത്.&lt;br /&gt;സമീപകാല പ്രകടനങ്ങളും മറ്റും തട്ടിക്കിഴിച്ചു നോക്കിയപ്പോള്‍ കപ്പ് ഇന്ത്യക്കു തന്നെയെന്ന് ഉറപ്പിച്ചവര്‍ ധാരാളം. എന്നാല്‍ ഇന്ത്യയോ? കളിച്ചാല്‍ ജയിക്കാം... എന്ന മട്ടിലാണ് ഇപ്പോള്‍ വിദഗ്ധരുടെ ട്രെന്‍ഡ്. ഇങ്ങനെ വാക്കുമാറാന്‍ ഇവരെ പ്രേരിപ്പിക്കുന്നത് ''തല്ലു വാങ്ങി മടുക്കുന്ന'' ഇന്ത്യന്‍ ബൗളര്‍മാരാണത്രേ. ബംഗ്ലാദേശിനും ഇംഗ്ലണ്ടിനുമെതിരായ മത്സരങ്ങള്‍ കഴിഞ്ഞതോടെ മാധ്യമങ്ങള്‍ക്കെല്ലാം ഒരു പോലെ ധൂര്‍ത്തുപുത്രന്മാരായിക്കഴിഞ്ഞു ഇന്ത്യന്‍ ബൗളര്‍മാര്‍. ഈ നിരയെവച്ചു ധോണിപ്പട അധിക ദൂരം മുന്നോട്ടു പോകില്ലെന്നു തന്നെ അവര്‍ വിധിയെഴുതുന്നു. ബൗളര്‍മാരുടെ ശരീര ഭാഷയും എന്തിന് വിക്കറ്റ് നേടിക്കഴിഞ്ഞുള്ള ആഹ്‌ളാദപ്രകടനം പോലും ''ലോകനിലവാരത്തില്‍'' അല്ലെന്നുവരെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.&lt;br /&gt;എന്നാല്‍ ഇത്ര കണ്ടു വിമര്‍ശിക്കപ്പെടാന്‍ ഇന്ത്യന്‍ ബൗളിംഗ് തീരെ നിലവാരം കെട്ടുപോയോ? ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചൊരുക്കി കളി നടത്തുമ്പോള്‍ ഫ്‌ളാറ്റ് വിക്കറ്റില്‍ ഏതു ബൗളിംഗ് നിരയാണ് തല്ലു കൊള്ളാതെ പോകുക?  ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ രണ്ടു മത്സരങ്ങളും നടന്നത് ബാറ്റിംഗിനെ അകമഴിഞ്ഞു പിന്തുണയ്ക്കുന്ന ഫ്‌ളാറ്റ് വിക്കറ്റുകളിലാണ്. റണ്ണൊഴുക്കിന്റെ ആവേശം കാണാന്‍ തിങ്ങിനിറയുന്ന ഗാലറിയും അതില്‍നിന്നു ലഭിക്കുന്ന വരുമാനവും മാത്രം ലക്ഷ്യമിട്ടു പിച്ചൊരുക്കിയപ്പോള്‍ തല്ലും കല്ലേറും കൊള്ളേണ്ടി വന്നത് ബൗളര്‍മാര്‍ക്കാണ്.&lt;br /&gt;സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍, ആശിഷ് നെഹ്‌റ, ശ്രീശാന്ത്, ഹര്‍ഭജന്‍ സിംഗ്, യുവ്‌രാജ് സിംഗ്, യൂസഫ് പഠാന്‍ എന്നിവരാണ് ഇന്ത്യന്‍ ബൗളിംഗിന്റെ ചുക്കാന്‍ പിടിക്കുന്നവര്‍. ലോകകപ്പിനു മുമ്പ് നടന്ന മത്സരങ്ങളിലും ഇവര്‍ തന്നെയായിരുന്നു ഇന്ത്യയെ വിജയത്തിലേക്ക് നടത്തിയിരുന്നത്.&lt;br /&gt;കഴിഞ്ഞ എതാനും നാളുകളായി സഹീര്‍-പ്രവീണ്‍കുമാര്‍ പേസ് സഖ്യവും മൂന്നാം സീമറായി പട്ടേല്‍/നെഹ്‌റ/ശ്രീശാന്ത് ത്രയങ്ങളിലൊരാളും സ്പിന്നര്‍മാരുടെ റോളില്‍ ഹര്‍ഭജന്‍, പഠാന്‍ യുവ്‌രാജ് എന്നിവരുമായിരുന്നു ഇന്ത്യക്കായി ഇറങ്ങിയിരുന്നത്.&lt;br /&gt;ഇതില്‍ പ്രവീണ്‍ കുമാറിനു പകരം ഒരിടവേളയ്ക്കു ശേഷം പീയുഷ് ചൗള എത്തിയതാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ വന്ന ഏക മാറ്റം. മറ്റുള്ളവര്‍ അതേപടി ടീമിലുണ്ട്. അന്ന് മികച്ചവര്‍ ആയിരന്നവര്‍ ഒരു രാത്രി ഇരുണ്ടുവെളുത്തപ്പോഴേക്കും എങ്ങനെ വെറുക്കപ്പെടുന്നവര്‍ ആയി.&lt;br /&gt;ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യന്‍ ബൗളര്‍മാര്‍ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്നതാണ് സത്യം. ഉദ്ഘാടന മത്സരം നടന്ന മിര്‍പ്പൂരിലെ ഷേര ബംഗ്ലാ സ്‌റ്റേഡിയത്തിലെ പിച്ചും രണ്ടാം മത്സരം നടന്ന ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ പിച്ചും ഏകപക്ഷീയ സ്വഭാവത്തിലുള്ളവയായിരുന്നു. ഇതില്‍ ആദ്യ മത്സരത്തില്‍ ടോസ് ജയിച്ച ബംഗ്ലാദേശ് രണ്ടാമത് ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതു പോലും ഇതു മുന്നില്‍ക്കണ്ടാണ്. പകലും രാത്രിയുമായി നടക്കുന്ന മത്സരത്തില്‍ മഞ്ഞിന്റെ സാന്നിദ്ധ്യം രണ്ടാമതു ഫീല്‍ഡ് ചെയ്യുന്ന ടീമിന് വിനയാകുമെന്ന കാരണവും ഈ തീരുമാനത്തിനു പിന്നിലുണ്ട്. ഫ്‌ളാറ്റ് വിക്കറ്റും മഞ്ഞിന്റെ കളികളും പ്രതികൂലമായി ബാധിച്ച മത്സരത്തില്‍ 283 റണ്‍സ് വഴങ്ങിയതാണോ ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്കു നിലവാരമില്ലെന്നു പറയാന്‍ കാരണം? കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച ടീം കൂടിയാണ് ബംഗ്ലാ കടുവകള്‍ എന്നോര്‍ക്കണം.&lt;br /&gt;മത്സരത്തില്‍ അഞ്ചോവര്‍ എറിഞ്ഞു 53 റണ്‍സ് വഴങ്ങിയ ശ്രീശാന്ത് ഒഴികെ ഇന്ത്യയുടെ മറ്റ് സ്‌ട്രൈക്ക് ബൗളര്‍മാരാരും അഞ്ചു റണ്‍സിനു മേലെ ഇക്കണോമി വഴങ്ങിയില്ല. ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസിനെതിരേ ഒരു മാസം മുമ്പ് അദ്ഭുത പന്തെറിഞ്ഞെന്നു വാഴ്ത്തിയവര്‍ തന്നെയാണ് പ്രതികൂല സാഹചര്യത്തില്‍ നടന്ന ഒരൊറ്റ മത്സരത്തിലെ പ്രകടനം കൊണ്ട് ശ്രീശാന്തിനെ വെറുക്കപ്പെട്ടവനാക്കിയത്. പരിശീലന മത്സരത്തില്‍ കുറഞ്ഞ സ്‌കോര്‍ അടിച്ചിട്ടും പോണ്ടിംഗിന്റെ ഓസ്‌ട്രേലിയയെ കീഴടക്കിയതും ഇതേ ടീം ഇന്ത്യയുടെ ബൗളര്‍മാര്‍  തന്നെയാണ് എന്നോര്‍ക്കണം.&lt;br /&gt;&lt;span style="font-weight: bold;"&gt;&lt;br /&gt;വണ്ടര്‍ ഇംഗ്ലണ്ട്&lt;/span&gt;&lt;br /&gt;&lt;br /&gt;ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരം ഇംഗ്ലണ്ടിനെതിരേ ബംഗളുരുവിലാണ് നടന്നത്. ഇംഗ്ലീഷ് നിരയില്‍ പന്തെറിയുന്നത് ജയിംസ് ആന്‍ഡേഴ്‌സണ്‍, ടിം ബ്രെസ്‌നാന്‍, അഹമ്മദ് ഷഹ്‌സാദ്, ഗ്രയിം സ്വാന്‍ എന്നിവരാണ്. ആഷസ് പരമ്പരയിലെ മിന്നുന്ന പ്രകടനത്തിനു ശേഷമാണ് ഇവര്‍ ലോകകപ്പിനെത്തിയത്. ആന്‍ഡേഴ്‌സണും ബ്രെസ്‌നാനും അടങ്ങുന്ന ഇംഗ്ലീഷ് പേസ് ബാറ്ററി ലോകനിലവാരമുള്ളവരാണെന്നതില്‍ ആര്‍ക്കും സംശയമില്ല. സ്വാനാകട്ടെ കഴിഞ്ഞ വര്‍ഷത്തെ ലീഡിംഗ് വിക്കറ്റ് വേട്ടക്കാരനും. ഈ ബൗളിംഗ് നിരയ്‌ക്കെതിരേ 338 റണ്‍സ് ഇന്ത്യ അടിച്ചു കൂട്ടിയപ്പോള്‍ തന്നെ പിച്ചിന്റെ സ്വഭാവം മനസിലാക്കാം.&lt;br /&gt;300 റണ്‍സിനു മേലുള്ള ടോട്ടല്‍ പോലും അനായാസം ചേസ് ചെയ്യനാകുമെന്ന് ക്യുറേറ്റര്‍ പറഞ്ഞ പിച്ചില്‍, നിലവാരത്തില്‍ മുന്നിലുള്ള ബൗളിംഗ് നിരപോലും തല്ലുവാങ്ങിക്കൂട്ടിയ പിച്ചില്‍ ഇന്ത്യക്ക് ഏറു പിഴച്ചത് നിലവാരമില്ലായ്മ കൊണ്ടാണോ? ബൗളര്‍മാര്‍ ഇതിനെന്തു പിഴച്ചു. അവസാന ഓവറുകളില്‍ വിക്കറ്റ് തുലച്ച ബാറ്റിംഗ് നിരയും ഫീല്‍ഡില്‍ ചോര്‍ച്ചയുള്ള കൈകളും പരിമിതിയില്‍ നിന്നു പോരടിക്കുന്ന ബൗളര്‍മാരുടെ പ്രകടനത്തെ പിന്താങ്ങുകയായിരുന്നില്ലല്ലോ? മറിച്ച് അനായാസം ജയിക്കന്‍ കഴിയുന്ന അവസ്ഥയില്‍നിന്ന് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ഇന്ത്യയെ വിജയത്തിന്റെ പടിവാതില്‍ക്കലെത്തിച്ച ബൗളര്‍മാരുടെ പോരാട്ട വീര്യത്തെ നമിക്കുകയല്ലേ വേണ്ടത്. ദക്ഷിണാഫ്രിക്കയിലും ഇതേ പോരാട്ടവീര്യം ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുക്കുന്നത് ലോകം കണ്ടത്. 'ആവേശം തീരെയില്ലാത്ത' മുനാഫ് പട്ടേലായിരുന്നു അന്ന് മാജിക് ബൗളര്‍.&lt;br /&gt;തൊട്ടടുത്ത ദിവസം ഇതേ ഗ്രൗണ്ടില്‍ 328 റണ്‍സടിച്ചിട്ടും ഇംഗ്ലീഷ് ബൗളര്‍മാരെ കുഞ്ഞന്മാരായ അയര്‍ലന്‍ഡ് പോലും കൂട്ടക്കശാപ്പ് നടത്തി പിച്ചിന്റെ സ്വഭാവം തുറന്നുകാട്ടി. ഇത്തരത്തിലുള്ള പിച്ചില്‍ എതിരാളികളെ 250-ല്‍ ഒതുക്കി മികവ് കാട്ടണമെന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളത്. ബംഗളുരുവിലെ ചത്ത വിക്കറ്റില്‍ രണ്ടു തവണ അടിവാങ്ങിക്കൂട്ടിയ ഇംഗ്ലണ്ട് ചെന്നൈയിലെ ജീവനുള്ള പിച്ചില്‍ ദക്ഷിണാഫ്രിക്കയെ പിച്ചിച്ചീന്തിയത് മുസ്ലി പവര്‍ എക്‌സ്ട്രാ കഴിച്ചിട്ട് ആയിരിക്കില്ലല്ലോ?&lt;br /&gt;ഓസ്‌ട്രേലിയയുടെയും പാകിസ്താന്റെയും ശ്രീലങ്കയുടെയും ബൗളിംഗ് പ്രകടനം ഉയര്‍ത്തിക്കാട്ടിയാണ് വിമര്‍ശകള്‍ ഇന്ത്യക്കെതിരേ തിരിയുന്നത്. എന്നാല്‍ ഇവരുടെ മത്സരങ്ങള്‍ നടന്ന പിച്ചിന്റെ സ്വഭാവം ബംഗളുരുവിലെയും മിര്‍പൂരിലേതിലും വ്യത്യസ്തമാണ്. പന്തിനു സ്വിംഗും ബൗണ്‍സും ലഭിക്കുന്ന പിച്ചില്‍ അവര്‍ വിക്കെറ്റടുക്കുന്നത് കണ്ട് അസൂയ തോന്നുന്നുവെങ്കില്‍ ഇന്ത്യന്‍ നിരയെ കുറ്റപ്പെടുത്തുകയല്ല പ്രതിവിധി. മറിച്ച് മികച്ച പിച്ചൊരുക്കി മത്സരം നടത്തുകയാണ് വേണ്ടത്. ഇത്തരം പിച്ചുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം നടത്തി തങ്ങള്‍ക്കും അതിനാകുമെന്ന് തെളിയിച്ചിട്ടുള്ളതാണ്. ഇന്ത്യ-ഇംഗ്ലണ്ട് മത്സരം നടന്ന ബംഗളുരുവിലെ പിച്ചില്‍ ഒരു മാസ്മരിക പ്രകടനം ആ ടീമുകള്‍ പുറത്തെടുക്കട്ടെ. എന്നിട്ടാകാം താരതമ്യം.&lt;br /&gt;&lt;span style="font-weight: bold;"&gt;&lt;br /&gt;സ്ലെഡ്ജിങ് സ്റ്റാര്‍സ്&lt;/span&gt;&lt;br /&gt;&lt;br /&gt;പരിശീലന മത്സരത്തില്‍ പോണ്ടിംഗിനെയും അതിനു മുന്‍പ് ദക്ഷിണാഫ്രിക്കയില്‍ ഗ്രെയിം സ്മിത്തിനെയും സ്ലെഡ്ജ് ചെയ്തതിന് ക്യാപ്റ്റന്‍ ധോണിയില്‍നിന്ന് പരസ്യശാസന ഏറ്റുവാങ്ങിയ ശ്രീശാന്തിനെപ്പോലെ മറ്റുള്ളവരും വികാരപ്രകടനം നടത്താത്തതും ഇപ്പോള്‍ വിമര്‍ശന വിധേയമാവുകയാണ്. ഇംഗ്ലണ്ടിനെതിരേ നിര്‍ണായക വിക്കറ്റ് നേടിയ സഹീര്‍ ഖാന്റെയും മറ്റും ആഹ്‌ളാദപ്രകടനം തികഞ്ഞ പക്വതയോടെയുള്ളതാണെന്ന് വിമര്‍ശകര്‍ പോലും അംഗീകരിച്ചതാണ്. എതിര്‍ ബാറ്റ്‌സ്മാനെ സ്ലെഡ്ജ് ചെയ്തതുകൊണ്ടു മാത്രം വിക്കറ്റ് ലഭിക്കില്ലെന്ന പാഠം മികച്ച കളിക്കാര്‍ നേരത്തേതന്നെ മനസിലാക്കിയിട്ടുള്ളതാണ്. ചില ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ പരിമിതമായ രീതിയില്‍ മാത്രം പ്രകടിപ്പിക്കേണ്ട മത്സര തന്ത്രമാണ് സ്ലെഡ്ജിങ്. ഓസ്‌ട്രേലിയയുടെ സ്റ്റീവ് വോയും ഗ്ലെന്‍ മക്ഗ്രാത്തും ഇത് ഫലപ്രദമായി ഉപയോഗിച്ച് വിജയിപ്പിച്ചു കാട്ടിയിട്ടുള്ളവരാണ്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ദിസ് ടൈം ഫോര്‍ ബെസ്റ്റ് ടീം&lt;/span&gt;&lt;br /&gt;&lt;br /&gt;കളിക്കുന്ന 14 ടീമുകളില്‍ ആറെണ്ണത്തിനും കിരീടം നേടാന്‍ തുല്യസാധ്യതയുള്ള ലോകകപ്പാണിത്. ഓസ്‌ട്രേലിയന്‍ അപ്രമാദിത്വമില്ല, ദക്ഷിണാഫ്രിക്കന്‍ മേല്‍ക്കോയ്മയില്ല, ഇന്ത്യന്‍ വീര്യവുമില്ല... മറിച്ച് അതാതു ദിവസങ്ങളില്‍ മികച്ച കളി പുറത്തെടുക്കുന്ന ടീം വിജയിക്കുമെന്നുറപ്പ്. ഇവിടെ 300 റണ്‍സടിച്ചാലും വിജയം ഉറപ്പല്ല, 200ന് ഓള്‍ഔട്ടായാല്‍ തോല്‍ക്കുമെന്നും വിശ്വസിക്കേണ്ട. ഇവിടെ കിരീടം ഏറ്റവും മികച്ചവര്‍ക്കുള്ളതായിരിക്കും. അത് ആരാണെന്ന് തെളിയിക്കേണ്ടത് കളിക്കളത്തിലുമാണ്.  അല്ലാതെ കണക്കു കൂട്ടലുകളിലും വികാരപ്രകടനങ്ങളിലുമല്ല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-7602114761045586240?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/7602114761045586240/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=7602114761045586240' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/7602114761045586240'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/7602114761045586240'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2011/03/blog-post.html' title='തലോടേണ്ട; പക്ഷേ തല്ലാതിരുന്നു കൂടെ?'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/--Pz2XJcmZSA/TXcZ1a2nE-I/AAAAAAAAAZY/S8n3SSm0DZQ/s72-c/india.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-1892889493556479919</id><published>2011-02-02T18:18:00.001+05:30</published><updated>2011-02-02T18:29:31.514+05:30</updated><title type='text'>ഈഡന്‍ ഗാര്‍ഡന്‍സ്: വിവാദങ്ങളുടെ ഏദന്‍ തോട്ടം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_ZvuplW-hhYU/TUlSiGic-TI/AAAAAAAAAZM/hJv5jV91H9A/s1600/Eden%2BGardens.jpg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 320px; height: 213px;" src="http://4.bp.blogspot.com/_ZvuplW-hhYU/TUlSiGic-TI/AAAAAAAAAZM/hJv5jV91H9A/s320/Eden%2BGardens.jpg" alt="" id="BLOGGER_PHOTO_ID_5569073160044476722" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ബൈ&lt;/span&gt;ബിളിലെ ഏദന്‍ തോട്ടവും എന്നും വിവാദങ്ങളുടെ ഭൂമികയായിരുന്നു. ആദത്തെയും അദ്ദേഹത്തിന്റെ വാരിയെല്ലെടുത്ത് ഹവ്വായെയും ദൈവം പടച്ചുവിട്ട പുണ്യഭൂമിയിലാണ് സാത്താന്റെ പ്രലോഭനത്തില്‍ മനുഷ്യന്‍ ആദ്യം വഴങ്ങിയത്. കാലമേറെ കഴിഞ്ഞെങ്കിലും ലോകമേറെ മാറിയിട്ടും അഭിനവ ഏദനും വിവാദങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയുന്നില്ല. ക്രിക്കറ്റിന്റെ ഏദന്‍ തോട്ടമായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സാണ് വിവാദങ്ങളുടെ ഒഴിയാത്ത ചരിത്രവുമായി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.&lt;br /&gt;ഇന്ത്യക്കും പണക്കിലുക്കത്തിന്റെ കാര്യത്തില്‍ ഫിഫയെപ്പോലും വെല്ലുവിളിക്കുന്ന ബി.സി.സി.ഐയ്ക്കും നാണക്കേട് സമ്മാനിച്ച് ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് വേദിയാകുന്നതില്‍ നിന്ന് ഈഡന്‍ ഗാര്‍ഡന്‍സിനെ കഴിഞ്ഞ ദിവസം ഐ.സി.സി. വിലക്കിയതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചൂടന്‍ സംസാരവിഷയം. ഇന്ത്യയുടെ പല ഐതിഹാസിക വിജയങ്ങള്‍ക്കും അവിസ്മരണീയങ്ങളായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ഈഡന് ഈ ഗതിവന്നതില്‍ പരിതപിക്കാനും പരസ്പരം ചെളിവാരിയെറിയാനും സംഘാടകര്‍ ശ്രമിക്കുമ്പോള്‍ കൊല്‍ക്കത്തയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കാണ് ഏറെ സങ്കടം. ഈഡനിലെ നിര്‍മാണങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ കഴിയാത്തതിന്റെ നാണക്കേട് ആരുടെ തലയില്‍ കെട്ടിവയ്ക്കുമെന്നാണ് സംഘാടകര്‍ ആലോചിക്കുന്നത്. ഇതാദ്യമായല്ല ഈഡന്‍ ഗാര്‍ഡന്‍സ് ഇത്തരത്തില്‍ നാണക്കേട് നേരിടുന്നത്.&lt;br /&gt;&lt;span style="font-weight: bold;"&gt;&lt;br /&gt;1966-67: ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടെസ്റ്റ്&lt;/span&gt;&lt;br /&gt;&lt;br /&gt;ലോകകപ്പ് വേദിയാകുന്നതില്‍ നിന്നൊഴിവാക്കപ്പെട്ട ഈഡന്‍ ഗാര്‍ഡന്‍സ് ആദ്യ ലോകകപ്പിന് മുമ്പ് തന്നെ വിവാദങ്ങളില്‍ ഇടംപിടിച്ചിരുന്നു. 1966-67 സീസണില്‍ നടന്ന ഇന്ത്യ-വിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് സ്‌റ്റേഡിയത്തില്‍ ആദ്യമായി കലാപക്കൊടി ഉയര്‍ന്നത്. സീറ്റിംഗ് കപ്പാസിറ്റിയെക്കാള്‍ കൂടുതല്‍ ടിക്കറ്റുകള്‍ സംഘാടകര്‍ വിറ്റതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. ടിക്കറ്റ് വാങ്ങിയിട്ടും സീറ്റ് ലഭിക്കാതെ വന്ന കാണികള്‍ അക്രമാസക്തരാകുകയായിരുന്നു. ഇവരെ നേരിടാന്‍ പോലീസും തീരുമാനിച്ചതോടെ പ്രശ്‌നം ഗുരുതരമായി.&lt;br /&gt;പോലീസിനെ ആക്രമിച്ച കാണികള്‍ ഗ്രൗണ്ടില്‍ കടന്ന അക്രമമഴിച്ചു വിട്ടു. ഗാലറിയിലെ കസേരകളും മറ്റും ഗ്രൗണ്ടില്‍ എത്തിച്ചു തീയിട്ട കാണികള്‍ പിച്ചിനു നടടുവില്‍ കുഴികുത്തുകയും ചെയ്തു. കാണികളുടെ അക്രമത്തില്‍ നിന്ന് സ്വന്തം രാജ്യത്തിന്റെ പതാക സംരക്ഷിക്കാന്‍ അന്നത്തെ വിന്‍ഡീസ് ടീമംഗം കോണ്‍റാഡ് ഹണ്ട് കൊടിമരത്തില്‍ വലിഞ്ഞു കയറി പതാക അഴിച്ചെടുത്ത് ഓടിരക്ഷപെട്ടത് തലക്കെട്ടുകളില്‍ ഇടം പിടിച്ചിരുന്നു.&lt;br /&gt;&lt;span style="font-weight: bold;"&gt;&lt;br /&gt;1969-70: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് &lt;/span&gt;&lt;br /&gt;&lt;br /&gt;66-ലെ കലാപത്തിനു ശേഷം മൂന്നു വര്‍ഷം കഴിഞ്ഞാണ് ഈഡന് മറ്റൊരു മത്സരം ലഭിച്ചത്. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടെസ്റ്റാണ് അന്ന് കൊല്‍ക്കത്തയില്‍ നടന്നത്. ഇതിലും ടിക്കറ്റ് പ്രശ്‌നമാണ് വിനയായത്. രാത്രിമുഴുവന്‍ ടിക്കറ്റിനായി ക്യൂ നിന്ന കാണികള്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചതോടെ അക്രമാസക്തരാകുകയായിരുന്നു. പോലീസ് ഇടപെട്ടാണ് കലാപം അടിച്ചൊതുക്കിയത്. കലാപത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. പിന്നീട് മത്സരം യഥാസമയം ആരംഭിച്ചു. അതിനിടയിലും കലാപം ഉണ്ടായി. ഗാലറിയില്‍ ഇരുന്നവര്‍ താഴെത്തട്ടിലിരുന്നവര്‍ക്കു നേരെ കല്ലെറിഞ്ഞതാണ് പ്രശ്‌നമുണ്ടാക്കിയത്.&lt;br /&gt;&lt;span style="font-weight: bold;"&gt;&lt;br /&gt;1984-85: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്&lt;/span&gt;&lt;br /&gt;&lt;br /&gt;ലോകചാമ്പ്യന്മാരായ  ശേഷം ക്രിക്കറ്റിന്റെ തറവാട്ടുകാര്‍ക്ക് ആതിഥ്യമരുളുകയായിരുന്നു ഇന്ത്യ. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്നാം ടെസ്റ്റായിരുന്നു ഈഡനില്‍ നടന്നത്. മത്സരത്തിനുള്ള ടീമില്‍ നിന്ന് കപില്‍ ദേവിനെ ഒഴിവാക്കിയതാണ് അന്ന് കാണികളെ ചൊടിപ്പിച്ചത്. ഇതോടെ ഈഡന്‍ ഒന്നടങ്കം ിന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കറിന് എതിരാകുകയായിരുന്നു. എരിതീയില്‍ എണ്ണയെന്നോണം ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി 437 റണ്‍സ് എടുക്കാന്‍ ഇന്ത്യക്ക് വേണ്ടിവന്നത് 200 ഓവര്‍. അഞ്ചാം വിക്കറ്റില്‍ ഓവറില്‍ രണ്ടു റണ്‍സില്‍ താഴെയെന്ന നിലയില്‍ രവി ശാസ്ത്രി-മുഹമ്മദ് അസ്ഹറുദ്ദീന്‍ കൂട്ടുകെട്ട് നേടിയ 214 റണ്‍സാണ് കാണികളെ ദേഷ്യം പിടിപ്പിച്ചത്. ഇതോടെ ഗാവസ്‌കറിന് എതിരായ മുദ്രാവാക്യങ്ങളുമായി ഈഡന്‍ ഒന്നടങ്കം ഉണര്‍ന്നു.&lt;br /&gt;ഇതിനിടെ ഡ്രസിംഗ് റൂമിന് പുറത്ത് ഗാവസ്‌കര്‍ എത്തിയപ്പോള്‍ അദ്ദേഹത്തിനു നേര്‍ക്ക് ചീഞ്ഞ ആപ്പിള്‍ എറിയാനും ചിലര്‍ മുതിര്‍ന്നു. നാലാം ദിനം ലഞ്ച് കഴിഞ്ഞിട്ടും ഗാവസ്‌കര്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നില്ല. ഡിക്ലയര്‍ ചെയ്ത് ഫീല്‍ഡിലിറങ്ങിയാല്‍ കാണികള്‍ തന്നെ കൈകാര്യം ചെയ്യുമെന്ന ഭീതിയാലായിരുന്നു ഇതെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. ഇത് പിന്നീട് ഗാവസ്‌കര്‍ നിഷേധിച്ചു.&lt;br /&gt;&lt;span style="font-weight: bold;"&gt;&lt;br /&gt;1995-96: ഇന്ത്യ -ശ്രീലങ്ക ലോകകപ്പ് സെമി &lt;/span&gt;&lt;br /&gt;&lt;br /&gt;ലോകകപ്പിലെ സെമി പോരാട്ടത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 252 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ എട്ടിന് 120 എന്ന നിലയില്‍ തകര്‍ന്നതോടെയാണ് ഈഡന്റെ ക്ഷമ നശിച്ചത്. വെറും 22 റണ്‍സിന് ഏഴു വിക്കറ്റ് പൊഴിയുന്നത് കണ്ട കാണികള്‍ക്ക് ഇരുപ്പുറച്ചില്ല. അവര്‍ കുപ്പിയും കല്ലുമൊക്കെ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞതോടെ മത്സരം നിര്‍ത്തിവച്ചു. പിന്നീട് ഇരു ടീമുകളും ഗ്രൗണ്ടിലിറങ്ങി കാണികളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. ഇതിനേത്തുടര്‍ന്ന് മത്സരം ശ്രീലങ്ക ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. മത്സരം നിര്‍ത്തിയപ്പോള്‍ കണ്ണീരോടെ മടങ്ങുന്ന വിനോദ് കാംബ്ലിയുടെ ചിത്രം പിന്നീട് 1996 ലോകകപ്പിന്റെ ദുരന്ത ചിത്രമായി മാറി.&lt;br /&gt;&lt;span style="font-weight: bold;"&gt;&lt;br /&gt;1999: ഇന്ത്യ പാകിസ്താന്‍ ഏഷ്യന്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് &lt;/span&gt;&lt;br /&gt;&lt;br /&gt;ഏഷ്യന്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്താന്‍ ഉയര്‍ത്തിയ 279 റണ്‍സ് ലക്ഷ്യത്തിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ഒരു വിക്കറ്റ് വീഴ്ചയാണ് അന്ന് കലാപത്തിനു തിരികൊളുത്തിയത്. ഏഴു റണ്‍സുമായി നിന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ റണ്ണൗട്ടായതാണ് കാരണം. സച്ചിന്‍ റണ്‍സ് പുര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ പാക് ബൗളര്‍ ഷുഐബ് അക്തറുമായി കൂട്ടിയിടച്ച സച്ചിന്‍ ക്രീസിനു വെളിയിലായി. ഈ സമയത്താണ് പന്ത് സ്റ്റംപ് തകര്‍ത്തത്.&lt;br /&gt;പാക് താരങ്ങളുടെ അപ്പീലിനിടയില്‍ അമ്പയര്‍ സ്റ്റീവ് ബക്‌നര്‍ തീരുമാനം മൂന്നാം അമ്പയറിനു വിട്ടു. ടി.വി. അമ്പയര്‍ സച്ചിനെ പുറത്താക്കിയതോടെ ചതി, ചതി എന്നുറക്കെ വിളിച്ചു കാണികള്‍ പ്രകോപിതരാകുകയായിരുന്നു.&lt;br /&gt;ഷുഐബിനു നേര്‍ക്ക് കപ്പിയും കല്ലും വലിച്ചറിഞ്ഞ കാണികളെ ശാന്തരാക്കാന്‍ ഒടുവില്‍ സച്ചിന്‍ ഗ്രൗണ്ടിലിറങ്ങി അഭ്യര്‍ഥിക്കേണ്ടി വന്നു. മത്സരം പുനരാരംഭിച്ചെങ്കിലും പിന്നീട് ഇന്ത്യ ബാറ്റിംഗ് നിര തകര്‍ന്നതോടെ കാണികള്‍ വീണ്ടും പ്രശ്‌നമുണ്ടാക്കി. ഒടുവില്‍ കാണികളെ പുറത്താക്കിയതിനു ശേഷമാണ് മത്സരം പൂര്‍ത്തിയാക്കിയത്.&lt;br /&gt;&lt;span style="font-weight: bold;"&gt;&lt;br /&gt;2008 ഐ.പി.എല്‍.: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡെക്കാന്‍ ചാര്‍ജേഴ്‌സ് &lt;/span&gt;&lt;br /&gt;&lt;br /&gt;ലോ സ്‌കോറിംഗ് മത്സരത്തില്‍ കൊല്‍ക്കത്ത ഡെക്കാനെ മറികടന്നെങ്കിലും മത്സരത്തിനായി തയാറാക്കിയ പിച്ചാണ് അന്ന് വില്ലനായത്. അപ്രതീക്ഷിത ബൗണ്‍സുമായി അപകടകരമായ രീതിയില്‍ സ്വഭാവം മാറിയ പിച്ചില്‍ ഏറെ പണിപ്പെട്ടാണ് ബാറ്റ്‌സ്മാന്മാര്‍ മത്സരം പൂര്‍ത്തിയാക്കിയത്.&lt;br /&gt;മത്സരത്തിനിടെ ഇഷാന്ത് ശര്‍മയുടെ പന്ത് കൊണ്ട് പരുക്കേറ്റ വി.വി.എസ്. ലക്ഷ്മണ്‍ ''ഞെട്ടിപ്പിക്കുന്ന ബൗണ്‍സ്'' എന്നാണ് പ്രതികരിച്ചത്. ഒടുവില്‍ 20 പന്തില്‍ നിന്ന് 22 റണ്‍സ് കൊല്‍ക്കത്തയ്ക്ക് വേണമെന്നിരിക്കെ ഫ്‌ളിഡ് ലൈറ്റ് ഓഫായതും മത്സരത്തിന്റെ ശോഭ കെടുത്തി.&lt;br /&gt;&lt;span style="font-weight: bold;"&gt;&lt;br /&gt;2009: ഇന്ത്യ-ശ്രീലങ്ക നാലാം ഏകദിനം &lt;/span&gt;&lt;br /&gt;&lt;br /&gt;ഒരിക്കല്‍ കൂടി ഫ്‌ളിഡ് ലൈറ്റാണ് ഈഡനെ പഴികേള്‍പ്പിച്ചത്. 49.2 ഓവറില്‍ ആറിന് 307 റണ്‍സ് എന്ന നിലയില്‍ ശ്രീലങ്ക ബാറ്റ് ചെയ്യുമ്പോഴാണ് ലൈറ്റ് മിഴിയടച്ചത്. തുടര്‍ന്ന് 26 മിനിറ്റിനു ശേഷമാണ് മത്സരം ആരംഭിക്കാനായത്. സ്‌റ്റേഡിയം സംരക്ഷിക്കുന്നതില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ വരുത്തിയ പിഴവുകളാണ് പ്രശ്‌നത്തിനു കാരണമായതെന്ന് പിന്നീട് വ്യക്തമായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-1892889493556479919?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/1892889493556479919/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=1892889493556479919' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/1892889493556479919'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/1892889493556479919'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2011/02/blog-post.html' title='ഈഡന്‍ ഗാര്‍ഡന്‍സ്: വിവാദങ്ങളുടെ ഏദന്‍ തോട്ടം'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_ZvuplW-hhYU/TUlSiGic-TI/AAAAAAAAAZM/hJv5jV91H9A/s72-c/Eden%2BGardens.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-936801404857065686</id><published>2011-01-21T08:39:00.006+05:30</published><updated>2011-01-21T09:10:32.288+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><category scheme='http://www.blogger.com/atom/ns#' term='Kochi IPL Team'/><category scheme='http://www.blogger.com/atom/ns#' term='IPL'/><title type='text'>'കൊച്ചി'(ടീമി)ന് പേരുവേണ്ടേ?ഇവിടെ ചിലര്‍ തിരക്കിലാണ്!</title><content type='html'>&lt;span&gt;&lt;span style="font-weight: bold;"&gt;കൊ&lt;/span&gt;ച്ചിക്കെന്താ&lt;/span&gt; കുറവ്? കൊച്ചിയുടെ കുറവ് പറയാന്‍ വരട്ടെ! കൊച്ചി ഐ.പി.എല്‍. ടീമിന്റെ കുറവാണ് ഒരു സംഘം നെറ്റ് സാവിയോകള്‍ തേടുന്നത്. കൊച്ചിക്ക് അവര്‍ കണ്ടെത്തുന്ന ഏറ്റവും വലിയ കുറവ് പേരിന്റെയാണ്. തറവാടും അംഗങ്ങളുമെല്ലാം ആയെങ്കിലും പറ്റിയ ഒരു പേര് ഇതുവരെ കണ്ടെത്തിയിട്ടില്ല.&lt;br /&gt;ടൈഗേഴ്‌സ് എന്നാണ് തന്റെ മനസിലെന്ന് കോച്ച് പറയുന്നു. പലര്‍ക്കും അതത്ര ദഹിച്ചിട്ടില്ല. കൊച്ചിയില്‍ ടൈഗറെവിടെ, കൊതുകു മാത്രമല്ലേ ഉള്ളൂ&lt;span style="text-decoration: underline;"&gt;  &lt;/span&gt;എന്ന് ചിലരുടെ പരിഹാസം. എന്തായാലും ടീമിനു പേര് തപ്പി അണിയറക്കാര്‍ നടക്കുമ്പോള്‍ പേരിടീല്‍ കര്‍മ്മവുമായി ഇന്റര്‍നെറ്റ് സംഘം മുന്നോട്ടുപോവുകയാണ്. കൊച്ചിയിപ്പോഴും പേരിടാത്ത കൊച്ചായി തുടരുന്നത് അവസാനിപ്പിക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്നവരുടെ മനസില്‍ എന്താണെന്നു നോക്കാം.&lt;br /&gt;മലയാളികളായ ഇന്റര്‍നെറ്റ് പ്രേമികളാണ് ഈ ദൗത്യവുമായി മുന്നോട്ടു പോകുന്നത്.&lt;br /&gt;ഫേസ്ബുക്കിലെയും മറ്റു സോഷ്യന്‍ സൈറ്റുകളിലും ബ്ലോഗുകളിലും ഇപ്പോള്‍ കൊച്ചിയാണ് താരം. ഭാവനാസമ്പന്നരായ ചിലര്‍ കേരളത്തിന്റെ പൈതൃകവും സംസ്‌കാരവും മുന്‍നിര്‍ത്തി പലേ പേരുകളും ലോഗോയും നിര്‍ദേശിച്ചുകഴിഞ്ഞു.&lt;br /&gt;അതില്‍ ഏറ്റവും പ്രചാരം നേടി&lt;span&gt;&lt;span&gt;&lt;span&gt;&lt;span&gt;&lt;span&gt;&lt;span&gt;&lt;span&gt;യിരിക്കുന്ന&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt; ഏതാനും പേരുകളും ലോഗോയും പരി&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_ZvuplW-hhYU/TTj7Z9P3shI/AAAAAAAAAXo/mKgVCqhkwRw/s1600/ipl-kochi-team-logo-sample.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 316px; height: 320px;" src="http://1.bp.blogspot.com/_ZvuplW-hhYU/TTj7Z9P3shI/AAAAAAAAAXo/mKgVCqhkwRw/s320/ipl-kochi-team-logo-sample.jpg" alt="" id="BLOGGER_PHOTO_ID_5564473762972676626" border="0" /&gt;&lt;/a&gt;ചയപ്പെടുത്തുന്നു. കൊച്ചി ടൈറ്റന്‍സ്,  &lt;span&gt;കൊച്ചി&lt;/span&gt; ചേകവേഴ്‌സ്, കൊച്ചി ടെറിഫിക് ടസ്‌കേഴ്‌സ്, കൊച്ചി ഫൈറ്റേഴ്‌സ്, കൊച്ചി റോറിംഗ് രാജാസ്, കൊച്ചി ഫിയറി ഡ്രാഗന്‍സ്, കൊച്ചിന്‍ ഫീനിക്‌സ്..&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;കൊച്ചി&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ടൈറ്റന്‍സ്&lt;/span&gt;&lt;span style="font-weight: bold;"&gt;:&lt;/span&gt; കേരളത്തിന്റെ സ്വന്തം ആന ചിഹ്‌നവുമായാണ് കൊച്ചി ടൈറ്റന്‍സ് എന്ന പേരിനെ പിന്തുണയ്ക്കുന്നവര്‍ എത്തുന്നത്. നെറ്റില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ഈ ലോഗോയ്ക്കും പേരിനുമാണ്.&lt;br /&gt;പ്രതിസന്ധികളില്‍ പതറാതെ &lt;span&gt;&lt;span&gt;&lt;span&gt;&lt;span&gt;&lt;span&gt;&lt;span&gt;&lt;span&gt;ഇവിടെ&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt; വരെയെത്തിയ കൊച്ചി ടീം പ്രഥമ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് കാഴ്ചവച്ച പ്രകടനവുമായി തിളങ്ങുമെന്നാണ് പേരിന്റെ ഉപജ്ഞാതാക്കള്‍ അവകാശപ്പെടുന്നത്. ജയവര്‍ധനെയും ശ്രീശാന്തും ഉള്‍പ്പെടുന്ന ടീം മിന്നുന്ന പ്രകടനവുമായി ഐ.പി.എല്ലിലെ ടൈറ്റന്മാര്‍ (അതികായര്‍) ആകുമെന്നും അവര്‍ പറയുന്നു.&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_ZvuplW-hhYU/TTj8d-Pgm4I/AAAAAAAAAX4/RJHpCFl3II0/s1600/kochi-Chekavars.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 284px;" src="http://2.bp.blogspot.com/_ZvuplW-hhYU/TTj8d-Pgm4I/AAAAAAAAAX4/RJHpCFl3II0/s320/kochi-Chekavars.jpg" alt="" id="BLOGGER_PHOTO_ID_5564474931470703490" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;കൊച്ചി&lt;/span&gt;&lt;span style="font-weight: bold;"&gt;&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ചേകവേഴ്‌സ്&lt;/span&gt;&lt;span style="font-weight: bold;"&gt;:&lt;/span&gt; കേരളത്തിന്റെ സ്വന്തം ആയോധനകലയായ കളരിപ്പയറ്റില്‍ നിന്നാണ് ഈ പേരിന്റെ പിറവി. വാളും പരിചയും ചിഹ്‌നമായി വരുന്ന ഈ പേര് കളത്തില്‍ ഏറെ ആക്രമണോത്സുകത പ്രകടിപ്പിക്കുന്ന ശ്രീശാന്തിനും സംഘത്തിനും അനുയോജ്യമായിരിക്കുമെന്നാണ് ചേകവേഴ്‌സിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;കൊച്ചി&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ഫൈറ്റേഴ്‌സ്&lt;/span&gt;&lt;span style="font-weight: bold;"&gt;: &lt;/span&gt;ചേകവേഴ്‌സിന്റെ അതേ അഭിപ്രായവും പൈതൃകവുമാണ് &lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_ZvuplW-hhYU/TTj81eR3w_I/AAAAAAAAAYI/gJXLjkApfwI/s1600/kochi-fighters-ipl-01.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 320px; height: 281px;" src="http://3.bp.blogspot.com/_ZvuplW-hhYU/TTj81eR3w_I/AAAAAAAAAYI/gJXLjkApfwI/s320/kochi-fighters-ipl-01.jpg" alt="" id="BLOGGER_PHOTO_ID_5564475335207535602" border="0" /&gt;&lt;/a&gt;ഫൈറ്റേഴ്‌സിനുള്ളത്. എന്നാല്‍ പേരില്‍ കാണുന്ന ആംഗലേയ സംസ്‌കാരമാണ് ഇവരെ പേരിലും രൂപത്തിലും വ്യത്യസ്തരാക്കുന്നത്.&lt;br /&gt;കളരിപ്പയറ്റില്‍ നിന്നു പിറവികൊണ്ട ആശയം ഹോളിവുഡ് സിനിമകളിലെ പടയാളികളുടെ രൂപവുമായി സാമ്യപ്പെടുത്തിയാണ് ലോഗോയും മറ്റും ചിത്രീകരിച്ചിരിക്കുന്നത്.  കേരളത്തിലെ കളരിപ്പയറ്റുകാര്‍ ഉപയോഗിക്കുന്നതില്‍ നിന്നു വ്യത്യസ്തമായുള്ള വാളും പരിചയുമാണ് ടീമിന്റെ ലോഗോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_ZvuplW-hhYU/TTj9F1IH5kI/AAAAAAAAAYQ/xLqZP3tDrQ4/s1600/kochi-terrific-tuskers.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 295px;" src="http://1.bp.blogspot.com/_ZvuplW-hhYU/TTj9F1IH5kI/AAAAAAAAAYQ/xLqZP3tDrQ4/s320/kochi-terrific-tuskers.jpg" alt="" id="BLOGGER_PHOTO_ID_5564475616218572354" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;കൊച്ചി&lt;/span&gt;&lt;span style="font-weight: bold;"&gt;&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ടെറിഫിക്&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ടസ്‌കേഴ്‌സ്&lt;/span&gt;&lt;span style="font-weight: bold;"&gt;:&lt;/span&gt; &lt;span&gt;&lt;span&gt;&lt;span&gt;&lt;span&gt;&lt;span&gt;&lt;span&gt;&lt;span&gt;കൊച്ചിന്‍&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt; ടൈറ്റന്‍സിന്റെ ആന ചിഹ്‌നത്തിനു മദമിളകിയാല്‍ കൊച്ചിന്‍ ടെറിഫിക് ടസ്‌&lt;span&gt;&lt;span&gt;&lt;span&gt;&lt;span&gt;&lt;span&gt;&lt;span&gt;&lt;span&gt;കേ&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span&gt;&lt;span&gt;&lt;span&gt;&lt;span&gt;&lt;span&gt;&lt;span&gt;&lt;span&gt;ഴ്‌സായി&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;. കൊലവിളിക്കുന്ന കൊമ്പന്റെ ചിത്രവുമായാണ് ടെറിഫിക് ടസ്‌കേഴ്‌സിന്റെ പിന്തുണക്കാര്‍ എത്തുന്നത്. എതിരാളികളെ തച്ചുതകര്‍ത്തു മുന്നേറുന്ന കൊച്ചി ടീമാണ് ഇവരുടെ സ്വപ്നങ്ങളില്‍. സ്വപ്നം യാഥാര്‍ഥ്യമാകുമ്പോള്‍ ടീമിന്റെ പേര് ടെറിഫിക് ടസ്‌കേഴ്‌സ് എന്നതാകും ഉചിതമാകുകയെന്നും അവര്‍ പറയുന്നു.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_ZvuplW-hhYU/TTj-KgTwBJI/AAAAAAAAAYY/95NgdxZ0NAw/s1600/kochi-rajas-ipl.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 290px; height: 320px;" src="http://1.bp.blogspot.com/_ZvuplW-hhYU/TTj-KgTwBJI/AAAAAAAAAYY/95NgdxZ0NAw/s320/kochi-rajas-ipl.jpg" alt="" id="BLOGGER_PHOTO_ID_5564476796041168018" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;കൊച്ചി&lt;/span&gt; &lt;span style="font-weight: bold;"&gt;റോറിംഗ്&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;&lt;span&gt;&lt;span&gt;&lt;span&gt;രാജാസ്&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span style="font-weight: bold;"&gt;:&lt;/span&gt; തിരുവിതാംകൂറിലെയും കൊച്ചിയിലെയും മലബാറിലെയും പഴയ രാജഭരണത്തിന്റെ ഓര്‍മകളുമായാണ് റോറിംഗ് രാജാസിന്റെ വരവ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ പണ്ട് നാട്ടു രാജാക്കന്മാര്‍ നടത്തിയിരുന്ന യുദ്ധമായും കൊച്ചി ഐ.പി.എല്‍. ടീമിനെ കേരളത്തിന്റെ പടനായകരായും ഇവര്‍ കാണുന്നു. കിരീടം വച്ചു രൗദ്രഭാവത്തില്‍ നില്‍ക്കുന്ന സിംഹമാണ് ചിഹ്‌നം. ടീമും&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_ZvuplW-hhYU/TTj-kkhRZ8I/AAAAAAAAAYo/UmQqs6Z-EXQ/s1600/kochi-fiery-dragons.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 285px; height: 271px;" src="http://2.bp.blogspot.com/_ZvuplW-hhYU/TTj-kkhRZ8I/AAAAAAAAAYo/UmQqs6Z-EXQ/s320/kochi-fiery-dragons.jpg" alt="" id="BLOGGER_PHOTO_ID_5564477243848222658" border="0" /&gt;&lt;/a&gt; ഗര്‍ജിക്കുമെന്ന് ഇവരുടെ പക്ഷം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;കൊച്ചി&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ഫിയറി&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ഡ്രാഗണ്‍സ്&lt;/span&gt;&lt;span style="font-weight: bold;"&gt;:&lt;/span&gt; കേരളവുമായോ ഇന്ത്യയുമായോ പുലബന്ധം പോലുമില്ലാത്ത ഡ്രാഗണാണ് ഇവരുടെ ചിഹ്‌നം. ഈ പേരും ലോഗോയും ഉയര്‍ത്തിക്കാട്ടുന്നതിന് ഇവര്‍ക്ക് ന്യായവാദങ്ങളുമുണ്ട്. ഇന്ത്യയിലെ മാത്രമല്ല വിദേശ താരങ്ങളും കളിക്കുന്ന ലീഗാണ്. ഐ.പി.എല്‍. അപ്പോള്‍ ലോകനിലവാരമുള്ള ലോഗോയും പേരും  വേണം. ഇവരുടെ അഭിപ്രായത്തില്‍ നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു മാത്രമാണ് ഇത്തരത്തിലുള്ള ലോഗോയും പേരും. അതിനെ വെല്ലുന്നതാവണം കൊച്ചിയുടേതെന്നാണ് ഡ്രാഗണ്‍ ആരാധകരുടെ ആവശ്യം.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_ZvuplW-hhYU/TTj-w0mx73I/AAAAAAAAAYw/qdNCejqf6zo/s1600/phoenix-kochi-IPL-team-logo.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 274px; height: 320px;" src="http://3.bp.blogspot.com/_ZvuplW-hhYU/TTj-w0mx73I/AAAAAAAAAYw/qdNCejqf6zo/s320/phoenix-kochi-IPL-team-logo.jpg" alt="" id="BLOGGER_PHOTO_ID_5564477454324723570" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;കൊച്ചി&lt;/span&gt;&lt;span style="font-weight: bold;"&gt;&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ഫീനിക്‌സ്&lt;/span&gt;&lt;span style="font-weight: bold;"&gt;:&lt;/span&gt; കൊച്ചി ടീമിന്റെ ജനനവുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവാദങ്ങളും ഈ പേരിലും ലോഗോയിലും നിഴലിക്കുന്നു. അഗ്നിച്ചിറകുകളുമായി പറന്നുയരുന്ന ഫീനിക്‌സ് പക്ഷി&lt;span&gt;&lt;span&gt;&lt;span&gt;&lt;span&gt;യാണ്&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt; ചിഹ്നം. വിവാദത്തെത്തുടര്‍ന്ന് ജനിക്കും മുമ്പ് മരിക്കുമെന്ന അവസ്ഥയില്‍ നിന്ന് അപ്രതീക്ഷിത&lt;span&gt;&lt;span&gt;&lt;span&gt;&lt;span&gt;രായി&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt; ഉയര്‍ന്നുവന്നവരാണ് തങ്ങളെന്ന് ഇവര്‍ പറയുന്നു. ചാരത്തില്‍ നിന്ന് ഉയിര്‍ത്തവര്‍, എന്തിനേയും ചാരമാ&lt;span&gt;&lt;span&gt;&lt;span&gt;&lt;span&gt;ക്കുന്നവര്‍&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt; എന്ന് അര്‍ഥം വരുന്ന എമര്‍ജ്ഡ് ഫ്രം ആഷസ്, വില്‍ ആഷ് എനിതിംഗ് വരികളും ലോഗോയില്‍ ഇടം പിടിച്ചിരിക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-936801404857065686?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/936801404857065686/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=936801404857065686' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/936801404857065686'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/936801404857065686'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2011/01/blog-post.html' title='&apos;കൊച്ചി&apos;(ടീമി)ന് പേരുവേണ്ടേ?ഇവിടെ ചിലര്‍ തിരക്കിലാണ്!'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_ZvuplW-hhYU/TTj7Z9P3shI/AAAAAAAAAXo/mKgVCqhkwRw/s72-c/ipl-kochi-team-logo-sample.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-8924682650826006051</id><published>2010-07-25T21:14:00.005+05:30</published><updated>2010-07-25T22:55:52.510+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><category scheme='http://www.blogger.com/atom/ns#' term='Saina Nehwal'/><category scheme='http://www.blogger.com/atom/ns#' term='Badminton'/><title type='text'>ബാഡ്മിന്റണിലെ 'സൈന'്യാധിപ</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_ZvuplW-hhYU/TExdJ_1M_1I/AAAAAAAAAW4/-T-bmLEBBME/s1600/saina.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 150px; height: 320px;" src="http://2.bp.blogspot.com/_ZvuplW-hhYU/TExdJ_1M_1I/AAAAAAAAAW4/-T-bmLEBBME/s320/saina.jpg" alt="" id="BLOGGER_PHOTO_ID_5497871671447322450" border="0" /&gt;&lt;/a&gt;&lt;span style="font-weight: bold;"&gt;സൈ&lt;/span&gt;ന... പത്രങ്ങളില്‍ ആദ്യം ഈ പേര് കാണുമ്പോള്‍ വായനക്കാര്‍ രണ്ടാമതൊന്നു കൂടി വായിച്ചുനോക്കുമായിരുന്നു. സൈനയോ അതോ സാനിയയോ... രണ്ടു പേരും ഹൈദരാബാദുകാര്‍... ഒരേപ്രായക്കാര്‍... റാക്കറ്റുപയോഗിച്ച് കളിക്കുന്നവര്‍... പേരില്‍ തുടങ്ങുന്ന ഈ സമാനതകള്‍ പക്ഷേ സൈന നെഹ്‌വാള്‍ തൂത്തെറിഞ്ഞു കഴിഞ്ഞു. സൈന സൈനയാണ്... സാനിയയല്ല. ജനങ്ങള്‍ അറിഞ്ഞു തുടങ്ങിയിരിക്കുന്നു.. ആരാധിച്ചുതുടങ്ങിയിരിക്കുന്നു... പരസ്യക്കമ്പനികള്‍ വന്‍ ഓഫറുകളുമായി പിന്നാലെ കൂടിയിരിക്കുന്നു... ഇനി വരുന്നത് സൈന യുഗം... ഇവള്‍ ഇന്ത്യന്‍ കായികരംഗത്തെ പുതിയ പടവാള്‍.&lt;br /&gt;മറന്നിട്ടില്ല ഹൈദരാബാദിലെ നാട്ടുകാര്‍ ആ കാഴ്ച. കടുത്ത പരിശീലനത്തിനു ശേഷം വിയര്‍ത്തൊട്ടിയ വസ്ത്രങ്ങളുമായി അച്ഛന്റെ സ്‌കൂട്ടറിനു പിന്നിലിരുന്നു സ്‌കൂളിലേക്കു പോകുന്ന ഒരു എട്ടു വയസുകാരിയെ... മിക്കവാറും അവള്‍ അച്ഛനെ കെട്ടിപ്പിടിച്ച് സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് മയങ്ങുകയായിരുന്നു. അന്ന് പലരും പരസ്പരം ചോദിച്ചിരിക്കണം, ഈ അച്ഛനും മകള്‍ക്കും വേറെ പണിയില്ലേയെന്ന്.&lt;br /&gt;പക്ഷേ അവരെ അറിയുന്ന ആരും അത് ചോദിക്കാന്‍ മെനക്കെട്ടിട്ടില്ല. അവര്‍ക്കറിയാമായിരുന്നു ആ അച്ഛന്റെയും മകളുടെയും ദിനചര്യ. വെളുപ്പിന് നാലു മണിക്ക് എഴുന്നേറ്റ് അച്ഛന്‍ കുഞ്ഞുമകള്‍ക്കൊപ്പം 25 കിലോ മീറ്റര്‍ അകലെയുള്ള ബാഡ്മിന്റണ്‍ പരിശീലനക്കളരിയിലേക്കു പോകും. അവിടെ രണ്ടു മണിക്കൂര്‍ പരിശീലനം. അതിനു ശേഷം സ്‌കൂളിലേക്കുള്ള യാത്ര. ഇതായിരുന്നു ഇന്ത്യന്‍ കായിക ലോകത്ത് പിന്നീട് ഉദിച്ചുയര്‍ന്ന ഒരു നക്ഷത്രപ്പിറവിയുടെ ബാല്യം.&lt;br /&gt;ഇന്ത്യന്‍ ബാഡ്മിന്റണിന് അഭിമാനമായി ലോക രണ്ടാം നമ്പര്‍ പദവിയിലേക്ക് ആ പെണ്‍കൊടി വളര്‍ന്നുയര്‍ന്നപ്പോള്‍ നൈസാമിന്റെ നാട്ടുകാര്‍ ഒരിക്കല്‍ക്കൂടി ആ കാഴ്ച ഓര്‍മിച്ചിട്ടുണ്ടാകും. ആ അച്ഛന്റെ പേര് ഡോ. ഹര്‍വീര്‍ സിംഗ്. അന്നത്തെ ആ എട്ടു വയസുകാരി ഇന്ന് ഇരുപതിന്റെ പടി കടന്ന് വിശ്വം ജയിക്കാന്‍ കച്ച മുറുക്കുന്ന സൈന നെഹ്‌വാള്‍.&lt;br /&gt;നാലഞ്ചുവര്‍ഷം മുന്‍പ് ഹൈദരാബാദില്‍ നിന്ന് ഒരു പെണ്‍കുട്ടി സൃഷ്ടിച്ച അലയൊലി 'സാനിയാ മാനിയ' എന്ന പേരില്‍ ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ചു. എന്നാല്‍ പിന്നീട് മങ്ങിയും തെളിഞ്ഞും ഏറെയൊന്നും ജ്വലിക്കാതെ അത് 'അതിര്‍ത്തി കടന്നപ്പോള്‍' ഹൈദരാബാദ് ഇന്ത്യക്ക് സമ്മാനിച്ച സൈനയെന്ന പുതുയുഗപ്പിറവി ഇന്ത്യന്‍ കായികലോകത്തിനു തന്നെ നവോന്മേഷമാണ് പകരുന്നത്.&lt;br /&gt;മൂന്ന് ആഴ്ചയ്ക്കുള്ളില്‍ മൂന്നു കിരീടങ്ങള്‍. ഇതിനു പിന്നാലെ ഒന്നിനോളം പോന്നൊരു രണ്ടാം റാങ്ക്. അതിര്‍ത്തികളില്ലാത്ത ലക്ഷ്യത്തില്‍ ഇനി ലോക ഒന്നാം നമ്പര്‍ പദവിയും രാജ്യത്തിന് ഒരു ഒളിമ്പിക് മെഡലും. ഇന്ത്യന്‍ കായിക ലോകത്ത് ഇതേ പ്രായത്തില്‍ ഇത്രയധികം നേട്ടം കൈവരിച്ചവര്‍ അധികമില്ല.&lt;br /&gt;വെളുത്ത അതിര്‍ത്തി വരമ്പുകള്‍ക്കുള്ളില്‍ പറക്കാന്‍ വിധിക്കപ്പെട്ട ഷട്ടില്‍ കോക്കെന്ന തൂവല്‍പക്ഷി ഇന്ത്യക്ക് അഭിമാനിക്കാന്‍ ഏറെയൊന്നും നല്‍കിയിട്ടുണ്ടായിരുന്നില്ല. പ്രകാശ് പദുക്കോണിന്റെയും പുല്ലേല ഗോപീചന്ദിന്റെയും ഓള്‍ ഇംഗ്ലണ്ട് വിജയങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ തിളക്കമറ്റു പോകുമായിരുന്ന ഇന്ത്യന്‍ ബാഡ്മിന്റണ് 1000 വാട്ട് പ്രകാശം പകര്‍ന്ന് പ്രകാശവേഗത്തിലായിരുന്നു സൈനയുടെ വളര്‍ച്ച. മകളുടെ കേളീമികവിന് 'വെള്ളവും വളവും' നല്‍കാന്‍ പ്രോവിഡന്റ് ഫണ്ടിലെ തുക വരെ ചെലവഴിച്ച ഹൈദരാബാദിലെ എണ്ണവിള ഗവേഷണ ഡയറക്ടറേറ്റിലെ ഹര്‍വീര്‍ സിംഗ് എന്ന മുന്‍ ബാഡ്മിന്റണ്‍ താരത്തിന്റെയും പത്‌നിയും മുന്‍ ബാഡ്മിന്റണ്‍ ചാമ്പ്യനുമായ ഉഷാ റാണിയുടെയും സ്വപ്നങ്ങള്‍ക്ക് ഇപ്പോള്‍ യാഥാര്‍ഥ്യത്തിന്റെ നിറച്ചാര്‍ത്ത്.&lt;br /&gt;2006-ല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിക്കാന്‍ തുടങ്ങിയ സൈന വെറും നാലുവര്‍ഷംകൊണ്ടാണ് ഇന്ത്യന്‍ കായികരംഗത്തിന്റെ പതാകവാഹകയായി മാറിയത്. ഇതിനു പിന്നില്‍ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഏടുകള്‍ വായിക്കാനാകും. അവിസ്മരണീയമായ ആ കരിയറിന് പറയാന്‍, തിളങ്ങുന്ന നേട്ടങ്ങളുടെ മാത്രമല്ല, അതിന് പിന്‍ബലമായ അക്ഷീണ യത്‌നത്തിന്റെയും കഥകളുണ്ട്. 1990 മാര്‍ച്ച് 17-ന് ഒരു ബാഡ്മിന്റണ്‍ കുടുംബത്തില്‍ പിറന്നുവീണ കുഞ്ഞു സൈനയ്ക്ക് കളിപ്പാട്ടങ്ങളേക്കാള്‍ പ്രിയം റാക്കറ്റിനോടും തൂവല്‍ പിടിപ്പിച്ച ഷട്ടില്‍ കോക്കിനോടും തോന്നിയത് സ്വാഭാവികം തന്നെ.&lt;br /&gt;ഒരു കാലത്ത് ബാഡ്മിന്റണില്‍ ഹരിയാനയുടെ സംസ്ഥാന ചാമ്പ്യന്മാരായിരുന്ന അച്ഛന്‍ ഹര്‍വീറിനും അമ്മ ഉഷയ്ക്കും മകളുടെ താല്‍പര്യം തിരിച്ചറിയാന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല. അതോടെ പിച്ചവച്ചു നടക്കുന്ന പ്രായത്തില്‍ മറ്റു കുട്ടികള്‍ കണ്ണുപൊത്തിക്കളിക്കുമ്പോള്‍ സൈന സ്മാഷിന്റെയും ഡ്രൈവിന്റെയും കുട്ടിക്കളികളില്‍ മുഴുകി. എട്ടാം വയസില്‍ മകളുമായി ഹര്‍വീര്‍ ഹൈദരാബാദിലെ അന്നത്തെ ബാഡ്മിന്റണ്‍ കോച്ച് നാനി പ്രസാദിന്റെ അടുക്കല്‍ എത്തിയതോടെയാണ് സൈന എന്ന താരം രൂപം കൊള്ളാന്‍ തുടങ്ങിയത്. എട്ടുവയസുകാരിയില്‍ ഇന്ത്യന്‍ ബാഡ്മിന്റണിന്റെ ഭാവി കണ്ട നാനി പ്രസാദ് തന്റെ വേനല്‍ക്കാല പരിശീലനക്കളരിയിലേക്ക് സൈനയെ ക്ഷണിച്ചതോടെ ഇന്നത്തെ സൈനയിലേക്കുള്ള വളര്‍ച്ച തുടങ്ങി.&lt;br /&gt;പിന്നീട് ഹൈദരാബാദിലെ തെരുവുണരുന്നത് അച്ഛന്റെയും മകളുടെയും യാത്ര കണ്ടുകൊണ്ടായിരുന്നു. അകലെയുള്ള കളരിയിലേക്ക് മകളുമായി നിത്യേന ചെയ്യേണ്ട യാത്രയെക്കുറിച്ചാലോചിച്ച ഹര്‍വീര്‍ പിന്നീട് പരിശീലന ക്യാമ്പിനടുത്തേക്ക് വീടുമാറും വരെ നാട്ടുകാര്‍ കണി കണ്ടിരുന്നത് പഴയ ലാംബി സ്‌കൂട്ടറിനു പിന്നില്‍ ക്ഷീണിച്ച് ഉറക്കം തൂങ്ങുന്ന ആ മകളെയും അവളുടെ ഉയര്‍ച്ച സ്വപ്നം കണ്ട് സ്‌കൂട്ടര്‍ ഓടിക്കുന്ന അച്ഛനെയുമാണ്.&lt;br /&gt;ഹര്‍വീറിന് പിന്നെ നേരിടേണ്ടി വന്നത് മകളുടെ പരിശീലന ചെലവുകളായിരുന്നു. പ്രതിമാസം അതിനു മാത്രം 12,000 രൂപ മുടക്കാന്‍ കൈയിലില്ലാതെ വന്ന സമയത്ത് വളര്‍ന്നു വരുന്നത് പെണ്‍കുട്ടിയാണെന്ന ചിന്ത മാറ്റിവച്ച് ഏക സമ്പാദ്യമായിരുന്ന പി.എഫ്. തുക വരെയെടുത്തു ചെലവഴിച്ച ആ അച്ഛന്‍ ഇന്ന് അഭിമാനത്തിന്റെ കൊടുമുടിയിലാണ്. നാനി പ്രസാദിന്റെ കളരിയില്‍ ബാലപാഠങ്ങള്‍ അഭ്യസിച്ച സൈനയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. പിന്നീട് ദ്രോണാചാര്യ അവാര്‍ഡ് നേടിയ എസ്.എം. ആരിഫിന്റെ ശിക്ഷണത്തില്‍ സൈന പ്രൊഫഷണല്‍ ബാഡ്മിന്റണിലേക്ക് ചുവടുവച്ചു.&lt;br /&gt;സാനിയയുടെ അതേ നാട്ടുകാരി. പ്രായത്തിലില്ലാത്ത വ്യത്യാസം കളിയില്‍ മാത്രം. എന്നാല്‍ ഗ്ലാമറിന്റ പരിവേഷത്താല്‍ ബാഡ്മിന്റണിനെ പിന്തള്ളി ടെന്നീസ് മുന്നേറിയപ്പോള്‍ സൈന സാനിയയുടെ നിഴലിലൊതുങ്ങി. എന്നാല്‍ സാനിയയ്ക്കില്ലാത്ത സ്ഥിരതയെന്ന ഗുണം സൈനയ്ക്കുണ്ടായിരുന്നു. അതിന്റെ ബലത്തില്‍ കുതിച്ചു കയറിയ സൈന ഗ്രഹണം കഴിഞ്ഞിറങ്ങിയ ചന്ദ്രനെപ്പോലെ ശോഭിക്കുകയായിരുന്നു പിന്നീട്.&lt;br /&gt;2003-ല്‍ ചെക്കോസ്ലോവാക്യ ജൂനിയര്‍ ഓപ്പണ്‍ നേടി വരവറിയിച്ച സൈന ഏഴു വര്‍ഷത്തിനുള്ളില്‍ 20 പ്രധാന ടൂര്‍ണമെന്റുകളില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഇതില്‍ 200ഭ-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി, 2008-ലെ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്, സൂപ്പര്‍ സീരീസ് സെമി പ്രവേശം, 2009-ലെ ഇന്തോനീഷ്യന്‍ സൂപ്പര്‍ സീരീസ് വിജയം, 2010ലെ ഓള്‍ ഇംഗ്ലണ്ട് സെമി പ്രവേശം തുടങ്ങിയവ ഉള്‍പ്പടെും. ഒടുവില്‍ ഇക്കഴിഞ്ഞ മൂന്നാഴ്ചകള്‍ക്കുള്ളില്‍ നേടിയ മൂന്നു കിരീടങ്ങളും. പദുക്കോണിന്റെയും ഗോപീചന്ദിന്റെയും ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ കിരീടങ്ങളോളം വിലയുള്ള വിജയങ്ങള്‍.&lt;br /&gt;ഇന്ത്യന്‍ ഗ്രാന്‍പ്രീ, സിംഗപ്പൂര്‍, ഇന്തോനീഷ്യന്‍ സൂപ്പര്‍ സീരീസുകള്‍ എന്നിവയില്‍ നേടിയ ഹാട്രിക് നേട്ടമാണ് സൈനയെ പ്രതീക്ഷകള്‍ക്കപ്പുറത്തെ നേട്ടത്തിലെത്തിച്ചത്. ടെന്നീസിലെ ഗ്രാന്‍സ്ലാമിന് തുല്യമാണ് ബാഡ്മിന്റണിലെ സൂപ്പര്‍സീരീസ് കിരീടം. ഇന്ത്യന്‍ ബാഡ്മിന്റണിന്റെ ശോഭനമായ ഭാവിയെയാണ് ഇതേക്കുറിച്ച് പ്രകാശ് പദുക്കോണ്‍ പിന്നീട് പറഞ്ഞത്. സൈനയുടെ ഈ ഓള്‍റൗണ്ട് മികവ് മറ്റുള്ള ഇന്ത്യന്‍ കളിക്കാര്‍ക്കെല്ലാം ഒരു മാതൃകയാണും പദുക്കോണ്‍ പറഞ്ഞു. അവിശ്വസനീയം എന്നായിരുന്നു മുന്‍ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യനും സൈനയുടെ പരിശീലകനുമായ പുല്ലേല ഗോപീചന്ദ് ഈ സ്വപ്നവിജയത്തെ വിശേഷിപ്പിച്ചത്.  ഇന്തോനീഷ്യയിലെ വിജയം സൈന സമര്‍പ്പിച്ചത് ഗോപീചന്ദിനാണ്. ഫൈനലിനുശേഷം സൈന ആദ്യം ഫോണില്‍ വിളിച്ചതും ഗോപിയെത്തന്നെ.&lt;br /&gt;ഗോപീചന്ദിന്റെ ശിക്ഷണത്തിലാണ് സൈനയുടെ സമീപകാല വളര്‍ച്ച. സൈനയിലെ സ്ഥിരോത്സാഹിയെ വളര്‍ത്തിയതും ഗോപീചന്ദാണ്. കുട്ടിക്കാലത്ത് പരിശീലനത്തിനായി നിത്യവും അമ്പത് കിലോമീറ്ററോളം യാത്ര ചെയ്യാറുണ്ടായിരുന്ന സൈന ഇപ്പോള്‍ കോച്ച് അതിക് ജുവാഹരിയോടൊപ്പം ദിവസവും പത്ത് മണിക്കൂറാണ് കോര്‍ട്ടില്‍ ചെലവിടുന്നത്. ഈ മനോഭാവമാണ് സൈനയെ എന്നും മുന്നിലെത്തിച്ചിരുന്നത്.&lt;br /&gt;നേട്ടങ്ങളുടെ കൊടുമുടിയിലേക്കു കയറുമ്പോള്‍ സൈനയ്ക്ക് അതൊരു പകവീട്ടല്‍ കൂടിയാണ്. ഒരു കാലത്ത് കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചവരോടുള്ള മധുരപ്രതികാരം. സൈനയ്ക്കു മുമ്പ് താരമായ സാനിയയുടെ നേട്ടങ്ങളേക്കാള്‍ ഏറെ മുകളിലായിരുന്നു സൈന എന്നും. എന്നിട്ടും ഗ്ലാമറിന്റെ ലോകത്തേക്ക് എത്താഞ്ഞതിനാല്‍ കൊണ്ടാടാനും കൊണ്ടുനടക്കാനും ആരുമുണ്ടായില്ല.&lt;br /&gt;ആദ്യ കാലത്ത് സൈനയ്ക്കു വേണ്ടി ഒരു പരസ്യക്കരാര്‍ ഉണ്ടാക്കാന്‍ സൈനയുടെ പരസ്യക്കരാറുകള്‍ മാനേജ് ചെയ്യുന്ന ഗ്ലോബോ സ്‌പോര്‍ട്ടിന് ഏറെ ബുദ്ധിമുട്ടുകള്‍ നേടരിടേണ്ടി വന്നിരുന്നുവത്രേ. പക്ഷേ തുടര്‍ച്ചയായ വിജയങ്ങള്‍ ഇന്ന് സൈനയുടെ പരസ്യമൂല്യം കുതിച്ചുകയറ്റുകയാണ്. 37 ലക്ഷം രൂപയിലേക്കാണ് സൈനയുടെ ബ്രാന്‍ഡ് മൂല്യം കുതിച്ചുകയറിയത്. ഈ വിജയങ്ങള്‍ക്ക് മുന്‍പ് വരെ 10 ലക്ഷം രൂപയില്‍ താഴെയായിരുന്നു. സൈന ലോക ഒന്നാം നമ്പര്‍ താരമാവുകയാണെങ്കില്‍ ഇത് ഒരു കോടിയിലേക്ക് എത്തുമെന്നും ശ്രുതിയുണ്ട്.&lt;br /&gt;ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റ് ടീമായ ഡെക്കാണ്‍ ചാര്‍ജേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായ സൈനയുടെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍ ഇപ്പോള്‍ ഡെക്കാണ്‍ ചാര്‍ജേഴ്‌സാണ്. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്‌പോര്‍ട്‌സ് വനിതയായി മാറാന്‍ സൈനക്ക് ഏറെയൊന്നും കഷ്ടപ്പെടേണ്ടിവരില്ലെന്ന് അവര്‍ പറയുന്നു. പരസ്യലോകം പിന്നാലെ പായാന്‍ തുടങ്ങുമ്പോഴും സൈനയ്ക്കു മുന്നില്‍ ഒരു ലക്ഷ്യം മാത്രം. രാജ്യത്തിന് വേണ്ടി ഒരു ഒളിമ്പിക് മെഡല്‍... ഇപ്പോഴത്തെ ഫോം തുടര്‍ന്നാല്‍ അത് അതിമോഹം ആയിരിക്കില്ല,  ഉറപ്പ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-8924682650826006051?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/8924682650826006051/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=8924682650826006051' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/8924682650826006051'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/8924682650826006051'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2010/07/blog-post_25.html' title='ബാഡ്മിന്റണിലെ &apos;സൈന&apos;്യാധിപ'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_ZvuplW-hhYU/TExdJ_1M_1I/AAAAAAAAAW4/-T-bmLEBBME/s72-c/saina.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-2897987693471737812</id><published>2010-07-07T22:43:00.019+05:30</published><updated>2010-07-25T23:02:32.546+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><category scheme='http://www.blogger.com/atom/ns#' term='Fifa World Cup'/><title type='text'>അമേരിക്ക ഉറങ്ങി; പക്ഷേ യൂറോപ്പ് ഉണര്‍ന്നിരുന്നു</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_ZvuplW-hhYU/TDYLkVrtclI/AAAAAAAAAWw/XzJL8YoeGBc/s1600/netherlands.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 297px; height: 320px;" src="http://3.bp.blogspot.com/_ZvuplW-hhYU/TDYLkVrtclI/AAAAAAAAAWw/XzJL8YoeGBc/s320/netherlands.jpg" alt="" id="BLOGGER_PHOTO_ID_5491589514548572754" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_ZvuplW-hhYU/TDYLIxooP7I/AAAAAAAAAWo/cf2JKaudp0s/s1600/spain+flag+map.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 320px; height: 285px;" src="http://4.bp.blogspot.com/_ZvuplW-hhYU/TDYLIxooP7I/AAAAAAAAAWo/cf2JKaudp0s/s320/spain+flag+map.jpg" alt="" id="BLOGGER_PHOTO_ID_5491589041015504818" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_ZvuplW-hhYU/TDTB7yi0fsI/AAAAAAAAAWA/HjLRCHDQGCk/s1600/spain+flag+map.jpg"&gt;&lt;br /&gt;&lt;/a&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_ZvuplW-hhYU/TDTBc40w9mI/AAAAAAAAAV4/51zypK9YBus/s1600/netherlands.jpg"&gt;&lt;br /&gt;&lt;/a&gt;&lt;br /&gt;&lt;span&gt;&lt;span style="font-weight: bold;"&gt;&lt;span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ലോ&lt;/span&gt;&lt;/span&gt;കകപ്പ്&lt;/span&gt; ഫുട്‌ബോളില്‍ ലാറ്റിനമേരിക്കന്‍ ആധിപത്യത്തിന്റെ പിടി അയയുന്നുവോ എന്ന സംശയത്തിന്റെ നിഴലില്‍ 2010 ലോകകപ്പ് കലാശക്കൊട്ടിനൊരുങ്ങുന്നു.  ലോക കാല്‍പ്പന്ത് മാമാങ്കത്തിന് തിരശീല വീഴാന്‍ കേവലം രണ്ടു മത്സരം മാത്രം അവശേഷിക്കെ കിരീടം യൂറോപ്പ് വിട്ടു പോകില്ലെന്ന് ഉറപ്പായി.&lt;br /&gt;കിരീടത്തിനു പുറമേ ഒരുപിടി നേട്ടങ്ങളും ആഫ്രിക്കന്‍ മണ്ണില്‍വച്ച് ലാറ്റിനമേരിക്കയുടെ കൈയില്‍നിന്നു വഴുതുന്നതിനാണ് ഈ ലോകകപ്പ് സാക്ഷ്യം വഹിക്കുന്നത്.&lt;br /&gt;ലോകകപ്പില്‍ അവശേഷിച്ച അവസാന നാലു ടീമുകളിലെ ഏക ലാറ്റിനമേരിക്കന്‍ ടീമായ യുറുഗ്വായ് കൂടി കീഴടങ്ങിയതോടെയാണ് യൂറോപ്പ് ലോകകപ്പ് ഉറപ്പിച്ചത്. യുറുഗ്വായെ തോല്‍പിച്ച് കലാശപ്പോരിനെത്തിയ ഹോളണ്ടിന് ജര്‍മനി-സ്‌പെയിന്‍ മത്സരത്തിലെ വിജയികളെയാണ് ഫൈനലില്‍ നേരിടേണ്ടി വരിക. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ ടീമായ ഇറ്റലിയായിരുന്നു ചാമ്പ്യന്മാര്‍. അയല്‍ക്കാരായ ഫ്രാന്‍സിനെയാണ് അവര്‍ ഫൈനലില്‍ തോല്‍പിച്ചത്. ഇക്കുറി ഇറ്റലി ആദ്യ റൗണ്ടില്‍ പുറത്തായെങ്കിലും മറ്റു യുറോപ്യന്‍ ടീമുകള്‍ ആ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ലാറ്റിനമേരിക്കന്‍ പ്രതീക്ഷകളായ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും പതനം അവര്‍ക്ക് വഴിയെളുപ്പമാക്കുകയും ചെയ്തു.&lt;br /&gt;1962-ന് ശേഷം ഇതാദ്യമായാണ് ഒരു വന്‍കര ലോകകപ്പ് നിലനിര്‍ത്തുന്നത്. 1958-ല്‍ സ്വീഡന്‍ ലോകകപ്പില്‍ കിരീടം നേടിയ ബ്രസീല്‍ 62-ല്‍ ചിലിയിലും വിജയമാവര്‍ത്തിച്ചപ്പോള്‍ ലാറ്റിനമേരിക്കയാണ് അവസാനമായി ലോകകപ്പ് നിലനിര്‍ത്തിയ വന്‍കര. പിന്നീട് ഓരോ തവണയും യുറോപ്പും ലാറ്റിനമേരിക്കയും കിരീടം കൈമാറി വരികയായിരുന്നു. കഴിഞ്ഞ തവണ യൂറോപ്പ് നേടിയപ്പോള്‍ ഇക്കുറി ഒരു ലാറ്റിനമേരിക്കന്‍ വിജയമായിരുന്നു ഏവരും പ്രതീക്ഷിച്ചത്. അതാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. ആഫ്രിക്കയില്‍ ആദ്യമായിയെത്തിയ ലോകകപ്പ് മറ്റു ചില പ്രത്യേകതകള്‍ക്കു കൂടി വേദിയാകും. രണ്ടാം സെമിയില്‍ ജര്‍മനി ലോകകപ്പിന് ഇത്തവണ പുതിയ അവകാശികളായിരിക്കും ഉണ്ടാവുക.&lt;br /&gt;സ്‌പെയ്‌നും ഹോളണ്ടും ഇതിനുമുന്‍പ് കപ്പുയര്‍ത്തിയിട്ടില്ല. ബ്രസീല്‍(5), ഇറ്റലി(4) ജര്‍മനി(3) അര്‍ജന്റീന(2) യുറുഗ്വായ്(2), ഇംഗ്ലണ്ട്(1), ഫ്രാന്‍സ്(1) എന്നിവരാണ് ഇതിനു മുമ്പ് ലോകകിരീടം ഉയര്‍ത്തിയിട്ടുള്ളവര്‍.&lt;br /&gt;ഇതു കൂടാതെ ഈ ലോകകപ്പില്‍ ഇനി ആരു ജയിച്ചു കയറിയാലും അവരെ കാത്ത് മറ്റൊരു നേട്ടം കൂടിയുണ്ട്. സ്വന്തം വന്‍കരയ്ക്കു പുറത്ത് ലോകകപ്പ് നേടുന്ന മൂന്നാമത്തെ ടീമെന്ന ബഹുമതിയാണത്. ബ്രസീലിനും( സ്വീഡന്‍, മെക്‌സിക്കോ, യു.എസ്.എ., ദക്ഷിണകൊറിയ/ജപ്പാന്‍ ലോകകപ്പുകളില്‍) അര്‍ജന്റീനയ്ക്കും(1986 മെക്‌സിക്കോ ലോകകപ്പില്‍)  മാത്രം അവകാശപ്പെടാനുണ്ടായിരുന്നതായിരുന്നു ഈ നേട്ടം.&lt;br /&gt;ഇതിനെല്ലാം പുറമേ ലോകകപ്പിലെ ടോപ്‌സ്‌കോറര്‍ പദവിയും തുടരെ രണ്ടാം തവണ യൂറോപ്പ് സ്വന്തമാക്കും.  അഞ്ചു ഗോളുകളുമായി സ്‌പെയിനിന്റെ ഡേവിഡ് വിയ്യയും ഹോളണ്ടിന്റെ വെസ്ലി സ്‌നൈഡറുമണിപ്പോള്‍ ഒന്നാം സ്ഥാനത്ത്. നാലുഗോളുമായി ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസും തോമസ് മുള്ളറും തൊട്ടു പിന്നിലുണ്ട്.&lt;br /&gt;അതോടൊപ്പം ഒരുഗോള്‍ കൂടി നേടിയാല്‍ ക്ലോസ് ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുംമധികം ഗോളുകള്‍ നേടിയ ബ്രസീലിന്റെ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമെത്തും.  15 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. രണ്ടുഗോള്‍ നേടാനായാല്‍ ആ റെക്കോഡും യൂറോപ്പിലേക്ക് ചേക്കേറും. അതിനും കൂടി സാക്ഷ്യം വഹിച്ചാല്‍ ആഫ്രിക്കയിലെ വന്യഭൂമി ലാറ്റിനമേരിക്കയുടെ ചുടലപ്പറമ്പായെന്ന് ചുരുക്കിപ്പറയാം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-2897987693471737812?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/2897987693471737812/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=2897987693471737812' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/2897987693471737812'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/2897987693471737812'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2010/07/blog-post_07.html' title='അമേരിക്ക ഉറങ്ങി; പക്ഷേ യൂറോപ്പ് ഉണര്‍ന്നിരുന്നു'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_ZvuplW-hhYU/TDYLkVrtclI/AAAAAAAAAWw/XzJL8YoeGBc/s72-c/netherlands.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-3980315734311645998</id><published>2010-07-07T01:08:00.007+05:30</published><updated>2010-07-07T02:46:21.035+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><category scheme='http://www.blogger.com/atom/ns#' term='Fifa World Cup'/><title type='text'>പത്തിന്റെ പത്തി മടങ്ങി</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_ZvuplW-hhYU/TDOX5Kq17LI/AAAAAAAAAVA/etRqWpaZ3lM/s1600/kaka.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 254px; height: 320px;" src="http://3.bp.blogspot.com/_ZvuplW-hhYU/TDOX5Kq17LI/AAAAAAAAAVA/etRqWpaZ3lM/s320/kaka.jpg" alt="" id="BLOGGER_PHOTO_ID_5490899379067153586" border="0" /&gt;&lt;/a&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_ZvuplW-hhYU/TDOXxutm4rI/AAAAAAAAAU4/CQKiSVJS8IY/s1600/messinew.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 203px; height: 320px;" src="http://2.bp.blogspot.com/_ZvuplW-hhYU/TDOXxutm4rI/AAAAAAAAAU4/CQKiSVJS8IY/s320/messinew.jpg" alt="" id="BLOGGER_PHOTO_ID_5490899251303473842" border="0" /&gt;&lt;/a&gt;&lt;span style="font-weight: bold;"&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ന&lt;/span&gt;മ്പര്‍ 10... ജഴ്‌സി മാജിക് നമ്പര്‍ എന്നു വിശേഷണമുള്ള പത്താം നമ്പര്‍ ജഴ്‌സി ആഫ്രിക്കന്‍ ലോകകപ്പിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി. ബ്രസീലിന്റെ പെലെയും അര്‍ജന്റീനയുടെ ഡീഗോ മറഡോണയും ഫ്രാന്‍സിന്റെ സിനദിന്‍ സിദാനും ഭാഗ്യം കൊണ്ടു വന്ന പത്താം നമ്പര്‍ ജഴ്‌സിയാണു ഭാഗ്യക്കേടിന്റെ ചിഹ്നമായത്.&lt;br /&gt;&lt;br /&gt;പത്താം നമ്പറിനെ ബ്രസീലുകാര്‍ ഡെസ് എന്നും അര്‍ജന്റീനക്കാര്‍ ഡിയാസ് എന്നും ഓമനപ്പേരില്‍ വിളിക്കുന്നു. ബ്രസീലിന്റെയും റയാല്‍ മാഡ്രിഡിന്റെയും സൂപ്പര്‍ താരം കക്കയാണു പത്താം നമ്പറില്‍ ഇറങ്ങി നിരാശ നല്‍കിയവരില്‍ പ്രധാനി. ഗോളടിക്കാന്‍ അവസരങ്ങള്‍ ഒരുക്കിയെങ്കിലും ഒരു ഗോള്‍ പോലും അടിക്കാതെ മടങ്ങിയ കക്ക ബ്രസീല്‍ പുറത്താകുന്നതിനു പ്രധാന കാരണമായി. കക്കയെപ്പോലെ തന്നെ ഗോളടിപ്പിക്കാന്‍ കൂട്ടുനിന്നുവെങ്കിലും ഗോളടിക്കാതെ മടങ്ങിയ അര്‍ജന്റീനയുടെ ലയണല്‍ മെസിയും പത്താം നമ്പറിന്റെ ദൗര്‍ഭാഗ്യമായി.&lt;br /&gt;&lt;br /&gt;1966 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനു വേണ്ടി പത്താം നമ്പറുകാരനായ ജെഫ് ഹസ്റ്റ് ഹാട്രിക്കടിച്ചിരുന്നു. എന്നാല്‍ ആഫ്രിക്കന്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ പത്താം നമ്പറുകാരനായ വെയ്ന്‍ റൂണി തികഞ്ഞ പരാജയമായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഈ സൂപ്പര്‍ താരത്തിന്റെ ഒരു ഷോട്ടു പോലും ദക്ഷിണാഫ്രിക്കയില്‍ ലക്ഷ്യം കണ്ടില്ല.&lt;br /&gt;മുന്‍ ചാമ്പ്യന്‍മാരായ ഇറ്റലിക്കും ഫ്രാന്‍സിയും 10 ാം നമ്പര്‍ അശുഭമായി. ഇറ്റലിയുടെ റോബര്‍ട്ടോ ബാജിയോ പത്താം നമ്പറില്‍ ഇറങ്ങി ടീമിനെ ഫൈനല്‍ വരെ കൊണ്ടു വന്നപ്പോള്‍ ഇത്തവണ പത്താമനായ അന്റോണിയോ ഡി നതാല്‍ പരാജയമായി.&lt;br /&gt;&lt;br /&gt;സിദാനെപ്പോലെ ഫ്രാന്‍സിന്റെ പത്താമനായി തിളങ്ങാനിറങ്ങിയ സിഡ്‌നി ഗോവുവിനും കാലക്കേടായിരുന്നു. ഹോളണ്ടിന്റെ വെസ്ലി സ്‌നൈഡര്‍, സ്‌പെയിന്റെ സെസ്‌ക് ഫാബ്രിഗാസ്, യുറുഗ്വായുടെ ഡീഗോ ഫോര്‍ലാന്‍, യു.എസ്.എയുടെ ലണ്ടന്‍ ഡോണോവന്‍ എന്നിവരാണ് തമ്മില്‍ ഭേദം. ഫോര്‍ലാന്‍ ടീമിനെ സെമിയില്‍ എത്തിച്ചപ്പോള്‍ പക്ഷേ ഡൊണോവന് അത്രയ്ക്കു സാധിച്ചില്ല.&lt;br /&gt;ഫാബ്രിഗാസിന് പത്താം നമ്പര്‍ കുപ്പായമണിഞ്ഞ് കരയ്ക്കിരിക്കാനായിരുന്നു യോഗം.  ഫാബ്രിഗാസ് കളിച്ച മത്സരങ്ങളിലെല്ലാം പകരക്കാരനായാണ് കളിത്തട്ടിലിറങ്ങിയത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-3980315734311645998?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/3980315734311645998/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=3980315734311645998' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/3980315734311645998'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/3980315734311645998'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2010/07/blog-post.html' title='പത്തിന്റെ പത്തി മടങ്ങി'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_ZvuplW-hhYU/TDOX5Kq17LI/AAAAAAAAAVA/etRqWpaZ3lM/s72-c/kaka.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-4598469198964443311</id><published>2010-06-27T23:58:00.005+05:30</published><updated>2010-06-28T00:23:17.491+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><category scheme='http://www.blogger.com/atom/ns#' term='England vs Germany'/><category scheme='http://www.blogger.com/atom/ns#' term='Geoff Hurst'/><category scheme='http://www.blogger.com/atom/ns#' term='Fifa World Cup'/><category scheme='http://www.blogger.com/atom/ns#' term='Frank Lampard'/><title type='text'>നീതി നാലു പതിറ്റാണ്ടിനിപ്പുറം?</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_ZvuplW-hhYU/TCeZxnimJhI/AAAAAAAAAUo/cPHieZUeMI0/s1600/old+goal.jpg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 320px; height: 219px;" src="http://2.bp.blogspot.com/_ZvuplW-hhYU/TCeZxnimJhI/AAAAAAAAAUo/cPHieZUeMI0/s320/old+goal.jpg" alt="" id="BLOGGER_PHOTO_ID_5487523748680967698" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_ZvuplW-hhYU/TCeafKCZZvI/AAAAAAAAAUw/zxcNerMxgog/s1600/new+goal.jpg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 320px; height: 263px;" src="http://3.bp.blogspot.com/_ZvuplW-hhYU/TCeafKCZZvI/AAAAAAAAAUw/zxcNerMxgog/s320/new+goal.jpg" alt="" id="BLOGGER_PHOTO_ID_5487524531035268850" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;span style="font-weight: bold; font-style: italic;"&gt;ചിത്രം 1: 1966-ലെ ഫൈനലില്‍ പശ്ചിമ ജര്‍മനിക്കെതിരേ ജഫ് ഹേഴ്‌സ്റ്റിന്റെ വിവാദ ഗോള്‍.&lt;/span&gt;  &lt;span style="font-weight: bold; font-style: italic;"&gt;&lt;span&gt;&lt;br /&gt;ചിത്രം&lt;/span&gt; 2: ഫ്രാങ്ക് ലാംപാര്‍ഡിന്റെ ഫ്രീകിക്ക് ജര്‍മന്‍ ഗോള്‍വരയ്ക്കുള്ളില്‍ പതിക്കുന്നു.&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;നാ&lt;/span&gt;ല്‍പ്പതു വര്‍ഷമായി അത് ജര്‍മനിയെ നീറ്റുന്നു. ആ നീറ്റലിനു മേല്‍ ഇന്നലെ യുറുഗ്വന്‍ റഫറി ഹൊസേ ലാറിയോന്‍ഡയുടെ ഒരു  വിസില്‍ മുഴക്കം പുതുമഴയായി.&lt;br /&gt;40 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇംഗ്ലണ്ടിലെ വെംബ്ലി സ്‌റ്റേഡിയത്തില്‍ റഷ്യന്‍ റഫറി ടോഫിക് ബക്‌റാമോവിന്റെ ഇതുപോലൊരു തീരുമാനം ജര്‍മനിയെ തകര്‍ത്തിരുന്നു. ഇന്ന് ആ തകര്‍ച്ച ഏറ്റുവാങ്ങിയത് ഇംഗ്ലണ്ടാണെന്നു മാത്രം.&lt;br /&gt;ഇന്നലെ ജൊഹാനസ്ബര്‍ഗില്‍ നടന്ന ഇംഗ്ലണ്ട്-ജര്‍മനി പോരാട്ടത്തിന്റെ 38-ാം മിനിറ്റില്‍ ഇംഗ്ലണ്ട് താരം ഫ്രാങ്ക് ലാംപാര്‍ഡിന്റെ ഫ്രീകിക്ക് ജര്‍മന്‍ ഗോള്‍ വര കടന്നത് റഫറി കണ്ടില്ലെന്നു നടിച്ചപ്പോള്‍ ഓര്‍മകളില്‍ തെളിഞ്ഞത് ഇംഗ്ലീഷ് വസന്തം വിരിഞ്ഞ 1966-ലെ ഫൈനല്‍ മത്സരമാണ്.&lt;br /&gt;അന്ന് പശ്ചിമ ജര്‍മനിയെ 4-2ന് തകര്‍ത്ത് ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട ഇംഗ്ലണ്ടിന്റെ ആഹ്‌ളാദങ്ങള്‍ക്ക് വിവാദങ്ങളുടെ നിറമുണ്ടായിരുന്നു. തകര്‍പ്പന്‍ ഹാട്രിക്കുമായി ടീമിനെ കിരീടത്തിലേക്ക് നയിച്ച ജഫ് ഹേഴ്‌സ്റ്റ് നേടിയ രണ്ടാം ഗോളാണ് അന്ന് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.&lt;br /&gt;മത്സരത്തിന്റെ നിശ്ചിത സമയത്ത് രണ്ടു ഗോള്‍ വീതമടിച്ച് അന്ന് ഇംഗ്ലണ്ടും ജര്‍മനിയും തുല്യതയിലായിരുന്നു. തുടര്‍ന്ന് അധികസമയത്തിന്റെ 11-ാം മിനിറ്റിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ജര്‍മന്‍ പ്രതിരോധനിരയെ കീറിമുറിച്ച് ബോക്‌സിനു തൊട്ടു പുറത്തു നിന്ന് ഹേഴ്‌സ്റ്റ് തൊടുത്ത ഷോട്ട് ക്രോസ്ബാറില്‍ ഇടിച്ച് നിലത്തു വീഴുകയായിരുന്നു.&lt;br /&gt;പന്ത് ഗോള്‍വരയ്ക്കുള്ളിലാണ് വീണതെന്നു വിധിച്ച റഫറി ബക്‌റാമോവ് ഇംഗ്ലണ്ടിന് ഗോള്‍ അനുവദിച്ചു. യഥാര്‍ഥത്തില്‍ പന്ത് ബാറില്‍ ഇടിച്ച് ഗോള്‍വരയ്ക്കു പുറത്തായിരുന്നു വീണത്. ജര്‍മന്‍ താരങ്ങളുടെ പ്രതിഷേധങ്ങള്‍ ചെവിക്കൊള്ളാതെ ബക്‌റാമോവ് ഇംഗ്ലണ്ടിന് അനുകൂലമായി വിധിപറയുകയായിരുന്നു.ഇതില്‍ തളര്‍ന്നുപോയ ജര്‍മനിയുടെ വിവശതയ്ക്കുമേല്‍ ഒമ്പതു മിനിറ്റിനു ശേഷം ഒരിക്കല്‍ക്കൂടി ഹേഴ്‌സ്റ്റ് നിറയൊഴിച്ച് ഇംഗ്ലണ്ടിനെ കിരീടത്തിലേക്കു നയിക്കുകയും ചെയ്തു.&lt;br /&gt;വര്‍ഷങ്ങള്‍ക്കിപ്പുറം ഹേഴ്‌സ്റ്റ് കുറ്റം സമ്മതിക്കും വരെ ഏറെക്കാലം പന്ത് വരയ്ക്കുള്ളിലോ പുറത്തോ വീണതെന്ന് ചര്‍ച്ച നടന്നിരുന്നു. അന്നത്തെ ചതിയും പിന്നത്തെ കുറ്റസമ്മതവുമെല്ലാം ജര്‍മന്‍ ആരാധകരുടെ മനസില്‍ നീറ്റലാണ് സമ്മാനിച്ചത്.&lt;br /&gt;അതിനാണ് ഇന്നലെ അറുതിയായത്. ജര്‍മനി 2-1ന് മുന്നില്‍ നില്‍ക്കെയായിരുന്നു ലാംപാര്‍ഡിന്റെ ഫ്രീകിക്ക്. ബോക്‌സിന്റെ ഇടതു ഭാഗത്തു നിന്ന് ലാംപാര്‍ഡ് എടുത്ത കിക്ക് ജര്‍മന്‍ പ്രതിരോധ മതിലിനെ ചുറ്റി ഗോളി മാനുവല്‍ ന്യൂവറിന്റെ തലയ്ക്കു മുകളില്‍ ബാറിലിടിച്ചു നിലത്തു വീഴുകയായിരുന്നു.&lt;br /&gt;ഗോളെന്നുറപ്പിച്ച് ലാംപാര്‍ഡും സഹതാരങ്ങളും ആഘോഷം തുടങ്ങിയെങ്കിലും റഫറി ലാറിയോന്‍ഡയുടെ തീരുമാനം മറിച്ചായിരുന്നു. റീപ്ലേകളില്‍ പിന്നീട് പന്ത് ഗോള്‍വരകടന്നുവെന്നു വ്യക്തമായി. മത്സരം ജര്‍മനി 4-1ന് ജയിച്ച് ഇംഗ്ലണ്ടിനെ പുറത്താക്കിയതോടെ നാലു പതിറ്റാണ്ട് നീണ്ട ഒരു പ്രതികാരത്തിനും പരിസമാപ്തിയായി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-4598469198964443311?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/4598469198964443311/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=4598469198964443311' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/4598469198964443311'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/4598469198964443311'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2010/06/blog-post_5917.html' title='നീതി നാലു പതിറ്റാണ്ടിനിപ്പുറം?'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_ZvuplW-hhYU/TCeZxnimJhI/AAAAAAAAAUo/cPHieZUeMI0/s72-c/old+goal.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-2798305401506471539</id><published>2010-06-27T20:23:00.004+05:30</published><updated>2010-06-27T23:57:34.707+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><category scheme='http://www.blogger.com/atom/ns#' term='Torres'/><category scheme='http://www.blogger.com/atom/ns#' term='Ronaldo'/><category scheme='http://www.blogger.com/atom/ns#' term='Rooney'/><category scheme='http://www.blogger.com/atom/ns#' term='Fifa World Cup'/><title type='text'>വെടിയുതിര്‍ക്കാതെ വന്‍തോക്കുകള്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_ZvuplW-hhYU/TCeXTBqZZXI/AAAAAAAAAUg/5Xq6TcVLKIo/s1600/rooney.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 215px; height: 320px;" src="http://3.bp.blogspot.com/_ZvuplW-hhYU/TCeXTBqZZXI/AAAAAAAAAUg/5Xq6TcVLKIo/s320/rooney.jpg" alt="" id="BLOGGER_PHOTO_ID_5487521024093807986" border="0" /&gt;&lt;/a&gt;&lt;span&gt;&lt;span style="font-weight: bold;"&gt;ആ&lt;/span&gt;ഫ്രിക്കന്‍&lt;/span&gt; വന്‍കരയില്‍ ആദ്യമായി വിരുന്നെത്തിയ ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം പ്രീക്വാര്‍ട്ടറിലേക്ക് കടക്കുമ്പോള്‍ സൂപ്പര്‍ താരങ്ങളെ നോക്കി നെടുവീര്‍പ്പിടുകയാണ് ഫുട്‌ബോള്‍ ലോകം.&lt;br /&gt;താരപരിവേഷവുമായി ബൂട്ടുനിറയെ 'പ്രഹരശേഷിയുമായി' എത്തിയവരില്‍ പലരും മുനയൊടിഞ്ഞു മടങ്ങുന്നതിനു സാക്ഷിയാകുകയാണ് ദക്ഷിണാഫ്രിക്കയിലെ സ്‌റ്റേഡിയങ്ങള്‍ പലതും. അര്‍ജന്റീനയുടെ 'ദൈവ പുത്രന്‍' ലയണല്‍ മെസി മാത്രമാണ് ഇതിനൊരപവാദം. സ്വന്തം പേരില്‍ ഗോളൊന്നും സ്‌കോര്‍ ചെയ്യാനായില്ലെങ്കില്‍ക്കൂടി മെസി അര്‍ജന്റീന ആദ്യ റൗണ്ടില്‍ അടിച്ച ഏഴു ഗോളുകളില്‍ ആറിലും പങ്കുവഹിച്ചു ആരാധകരുടെ പ്രതീക്ഷ കാത്തു.&lt;br /&gt;അതേ സമയം ലോകകപ്പിനു മുമ്പ് ലോകം തോളിലേറ്റിയ ബ്രസീലിന്റെ കക്ക, ഇംഗ്ലണ്ടിന്റെ വെയ്ന്‍ റൂണി, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സ്‌പെയിനിന്റെ ഫെര്‍നാന്‍ഡോ ടോറസ്, ഐവറി കോസ്റ്റിന്റെ ദിദിയര്‍ ദ്രോഗ്ബ, കാമറൂണിന്റെ സാമുവല്‍ എറ്റു എന്നിവര്‍ സ്വന്തം പ്രതിഭയോടു പോലും നീതിപുലര്‍ത്താനാകാതെ നിഴലലിലൊതുങ്ങുന്നതാണ് കാണുന്നത്.&lt;br /&gt;നിര്‍ഭാഗ്യമാണ് മെസിക്കും ഗോളിനുമിടയില്‍ കളിച്ചതെങ്കില്‍ ഇവര്‍ക്ക് അങ്ങനെ ആശ്വസിക്കാന്‍ പോലും അര്‍ഹതയില്ല.&lt;br /&gt;ഗോള്‍മഴപെയ്ത മത്സരത്തില്‍ ഉത്തരകൊറിയയ്‌ക്കെതിരേ ഒരു തവണ ലക്ഷ്യം കണ്ടതാണ് കോടികള്‍ പ്രതിഫലം വാങ്ങുന്ന പോര്‍ച്ചുഗല്‍ നായകന്റെ കേളീമികവ്. ആദ്യ റൗണ്ടിലുടനീളം കളിക്കാനിറങ്ങിയ റൊണാള്‍ഡോ ഭാവനാപൂര്‍ണമായ ഒരു നീക്കം നടത്തുന്നതില്‍ പോലും സമ്പൂര്‍ണ പരാജയമായിരുന്നുവെന്നു വേണം പറയാന്‍. ക്ലബ് മത്സരങ്ങളില്‍ കാണികളെ കൈയിലെടുത്ത തരത്തില്‍ മികച്ച പാസോ ഡ്രിബ്ലിംഗോ പോലും റൊണാള്‍ഡോയുടേതായി കളത്തില്‍ കാണാന്‍ കഴിഞ്ഞില്ല.&lt;br /&gt;ഇതിലും കഷ്ടമാണ് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം വെയ്ന്‍ റൂണിയുടെ അവസ്ഥ. തന്റെ ഫോമിന്റെ ഏഴയലത്തു പോലും എത്താനാകാതെ ഉഴറി നടക്കുന്ന റൂണിയുടെ ചിത്രമാകും ഒരുപക്ഷേ ഈ ലോകകപ്പിന്റെ ദുരന്ത ചിത്രമായി മാറുക. റൂണിയില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഇംഗ്ലണ്ട് അതോടെ നടവു തകര്‍ന്ന അവസ്ഥയിലായി. പ്രതിരോധ താരങ്ങളെ വേഗം കൊണ്ടും ചടുലതകൊണ്ടും വിസ്മയിപ്പിച്ചിരുന്ന ഇംഗ്ലീഷ് താരത്തിന്റെ കാലില്‍ നിന്ന് പരുന്ത് കോഴിക്കുഞ്ഞിനെയെന്നപോലെ എതിര്‍ താരങ്ങള്‍ പന്ത് റാഞ്ചുന്നത് ദയനീയ കാഴ്ചയായി.&lt;br /&gt;ബ്രസീല്‍ സൂപ്പര്‍ താരം കക്കയാണ് പരാജയപ്പെട്ട മറ്റൊരു വമ്പന്‍. ടൂര്‍ണമെന്റിന്റെ താരമാകുമെന്ന വീമ്പുമായെത്തിയ കക്കയ്ക്ക് ആകെ സ്വന്തമാക്കാനായത് ഒരു ചുവപ്പു കാര്‍ഡാണ്. എലാനോയും ലൂയിസ് ഫാബിയാനോയും മൈക്കോണും തിളങ്ങിയതിനാല്‍ ഈ പരാജയം അത്രമേല്‍ ശ്രദ്ധയാകര്‍ഷിച്ചില്ലെന്നു മാത്രം.&lt;br /&gt;ഫേവറൈറ്റുകളായി ടൂര്‍ണമെന്റിനെത്തിയ സ്പാനിഷ് പടയ്ക്ക് പ്രതിസന്ധിയാകുന്നത് സ്‌ട്രൈക്കര്‍ ഫെര്‍നാന്‍ഡോ ടോറസിന്റെ ഫോമില്ലായ്മയാണ്. ആഫ്രിക്കന്‍ ലോകകപ്പില്‍ ഗോളടിച്ചു കൂട്ടുമെന്നു കരുതിയ ടോറസിന്റെ ബൂട്ടുകള്‍ ശബ്ദിക്കാതായതോടെ താരത്തെ മുഴുവന്‍ സമയം കളിപ്പിക്കാന്‍ പോലും കോച്ച് തയാറാകുന്നില്ല.&lt;br /&gt;ആഫ്രിക്കയില്‍ ലോകകപ്പ് എത്തിയപ്പോള്‍ ഏറെ ഉയര്‍ന്നു കേട്ട പേരുകളാണ് ദിദിയര്‍ ദ്രോഗ്ബയുടെയും സാമുവല്‍ എറ്റുവിന്റെയും. ക്ലബ് ഫുട്‌ബോളിലെ ഗോളടി യന്ത്രങ്ങളായ ഇവര്‍ ലോകകപ്പില്‍ എതിര്‍ നിരയെ വിറപ്പിക്കുന്നതു സ്വപ്നം കണ്ടായിരുന്നത്രേ അടുത്തിടെ ആഫ്രിക്കന്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഉറക്കമുണര്‍ന്നിരുന്നത്.&lt;br /&gt;എന്നാല്‍ കറുത്ത ശക്തിയെ കൂട്ടിലടച്ച് ഇരുവരും പുല്‍മൈതാനത്ത് ഉഴറി നടന്നപ്പോള്‍ ആദ്യ റൗണ്ടില്‍ തന്നെ കാമറൂണും ഐവറികോസ്റ്റും പെട്ടി മടക്കി.&lt;br /&gt;ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കു വേണ്ടി 37 ഗോളുകള്‍ അടിച്ചു കൂട്ടിയ ദ്രേഗ്ബയ്ക്ക് മൂന്നു മത്സരങ്ങളില്‍ നിന്ന് നേടാനായത് ആകെ ഒരു ഗോള്‍ മാത്രം. ലോകകപ്പിനു മുമ്പ് നേരിട്ട പരുക്കാണ് കാരണമെന്ന് പറയാമെങ്കിലും ചെല്‍സിക്കായി പുറത്തെടുത്ത മികവിന്റെ പത്തിലൊന്നു പോലും സ്വന്തം കാണികള്‍ക്കു മുമ്പില്‍ പുറത്തെടുക്കാനായില്ല. എറ്റുവിനും ആകെ സ്‌കോര്‍ ചെയ്യാനായത് ഒരു ഗോള്‍ മാത്രം.&lt;br /&gt;ജര്‍മനിയുടെ മിറോസ്ലോവ് ക്ലോസ്, ഫ്രാന്‍സിന്റെ ഫ്രാങ്ക് റിബറി, എന്നിവരും പരാജയപ്പട്ടികയിലെ താരകുമാരന്മാരാണ്. താരനക്ഷത്രങ്ങള്‍ മണ്ണില്‍ വീണുടയുമ്പോള്‍ പക്ഷേ അതു സമ്മതിക്കാന്‍ അതതു ടീം മാനേജ്‌മെന്റുകള്‍ മാത്രം തയാറാകുന്നില്ല. എന്തിനും ഏതിനും കാരണം കണ്ടെത്തുന്ന അവര്‍ക്ക് അതിനും പറയാന്‍ ഒരു കാരണം കിട്ടിയിട്ടുണ്ട്.&lt;br /&gt;കുഴപ്പങ്ങള്‍ക്കെല്ലാം കാരണം ജബുലാനിയാണത്രേ. എന്നാല്‍ ഗോള്‍സാലോ ഹിഗ്വയ്‌ന്റെ ഹാട്രിക്കും ജപ്പാന്‍ താരം ഹോണ്ടയുടെ ഫ്രീകിക്ക് ഗോളും, മൈക്കോണിന്റെ അദ്ഭുത ഗോളും പിറന്നത് ഇതേ ജബുലാനിയിലാണെന്ന് അവര്‍ മറന്നുപോകുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-2798305401506471539?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/2798305401506471539/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=2798305401506471539' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/2798305401506471539'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/2798305401506471539'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2010/06/blog-post_27.html' title='വെടിയുതിര്‍ക്കാതെ വന്‍തോക്കുകള്‍'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_ZvuplW-hhYU/TCeXTBqZZXI/AAAAAAAAAUg/5Xq6TcVLKIo/s72-c/rooney.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-7915429861206755884</id><published>2010-06-22T23:54:00.003+05:30</published><updated>2010-06-23T00:23:51.699+05:30</updated><category scheme='http://www.blogger.com/atom/ns#' term='Maradona'/><category scheme='http://www.blogger.com/atom/ns#' term='കായികം'/><category scheme='http://www.blogger.com/atom/ns#' term='Goal Of The Century'/><title type='text'>നൂറ്റാണ്ടിന്റെ ഗോളിന് കാല്‍നൂറ്റാണ്ട്</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_ZvuplW-hhYU/TCEGVpI4h9I/AAAAAAAAAUY/PWJQnOVKBBY/s1600/Maradona+dribbling.jpg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 320px; height: 199px;" src="http://2.bp.blogspot.com/_ZvuplW-hhYU/TCEGVpI4h9I/AAAAAAAAAUY/PWJQnOVKBBY/s320/Maradona+dribbling.jpg" alt="" id="BLOGGER_PHOTO_ID_5485672790004107218" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;span style="font-size:130%;"&gt;&lt;span style="font-weight: bold;"&gt;മെ&lt;/span&gt;&lt;/span&gt;ക്‌സികോയിലെ&lt;/span&gt; ആസ്റ്റക് സ്‌റ്റേഡിയത്തിലെ പച്ചപ്പുല്‍ മൈതാനത്ത് എതിരാളികളെ വെട്ടിയൊഴിഞ്ഞ് കയറി ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയത്തിലേക്കു ഡീഗോ അര്‍മാന്‍ഡോ മറഡോണ എന്ന ഇതിഹാസം നിറയൊഴിച്ചിട്ട് കാല്‍നൂറ്റാണ്ട്. ഫുട്‌ബോളിന്റെ ദൈവം കപ്പം കൊടുത്ത ബൂട്ടില്‍ നിന്നു പാഞ്ഞ അദ്ഭുത ഗോളിന് ഇന്നലെ(ജൂണ്‍ 22-ന്) 24 വയസു തികഞ്ഞു. ഒപ്പം 'ദൈവത്തിന്റെ കൈ'കള്‍ക്കും.&lt;br /&gt;&lt;br /&gt;പട്ടിണിയും പരിവട്ടവുമായി തേങ്ങിയ ജനതയ്ക്കാകെ ഉണര്‍വും ഉയിരും പകര്‍ന്ന അഭിമാന പോരാട്ടത്തില്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ടീമിനെതിരേ 1986 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു മറഡോണയുടെ പ്രകടനം. പിന്നീട് ലോകം ഇതിനെ 'നൂറ്റാണ്ടിന്റെ ഗോള്‍' എന്നു പ്രകീര്‍ത്തിച്ചു. അതിനു മിനിറ്റുകള്‍ക്കു മുമ്പ് 'ദൈവത്തിന്റെ കരസ്പര്‍ശ'മേറ്റും അതേ ഗോള്‍വല പുളകംകൊണ്ടു. ഒരേ മത്സരത്തില്‍ കൈയും കാലും കൊണ്ട് ഗോളടിക്കുകയും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ വെറുക്കപ്പെട്ടവനില്‍ നിന്നു വിശുദ്ധനിലേക്കു ഉയര്‍ത്തപ്പെടുകയും ചെയ്ത സുവിശേഷം ഈ കുറിയ മനുഷ്യനു മാത്രം സ്വന്തം.&lt;br /&gt;&lt;br /&gt;1982-ലെ ഫോക് ലാന്‍ഡ് യുദ്ധത്തിലെ പരാജയത്തിനു ശേഷം ഓരോതവണയും ഇംഗ്ലണ്ടിനെതിരേ കളിക്കിറങ്ങുമ്പോള്‍ കുരിശുമരണത്തിനു ശേഷമുള്ള ഉയിര്‍പ്പ് ഓരോ അര്‍ജന്റീനക്കാരനും കിനാവു കണ്ടു.  അര്‍ജന്റീന താരങ്ങള്‍ക്ക് ആ മത്സരങ്ങള്‍ വെറും കളി മാത്രമായിരുന്നില്ല, മാനം കാക്കുന്നതിനായുള്ള പകവീട്ടല്‍ കൂടിയായിരുന്നു. അപ്പോള്‍ ലോക ഫുട്‌ബോളിന്റെ എണ്ണം പറഞ്ഞ വേദികളിലൊന്നില്‍ എതിരാളിയായി ഇംഗ്ലണ്ടിനെ കിട്ടുമ്പോഴോ? അങ്ങനെയാണ് കാല്‍നൂറ്റാണ്ടു മുമ്പ് ആസ്റ്റക് സ്‌റ്റേഡിയം മറ്റൊരു യുദ്ധമുഖമായത്.&lt;br /&gt;&lt;br /&gt;മൂന്‍ അര്‍ജന്റീന താരം റോബര്‍ട്ടോ പെര്‍ഫ്യൂമോ പറയുന്നു: ''1986ല്‍ ഇംഗ്ലണ്ടിനെതിരായ വിജയം കൊണ്ട് ഞങ്ങള്‍ തൃപ്തരാകുമായിരുന്നു. ലോകകപ്പ് ജയിക്കുന്നതു പോലും രണ്ടാമത്തെ കാര്യമായിരുന്നു. ഇംഗ്ലണ്ടിനെ തകര്‍ത്തെറിയുകയായിരുന്നു മുഖ്യം'' 1986 ജൂണ്‍ 22ലെ  ക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുമ്പ് ഇംഗ്ലീഷ് താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്യുമ്പോള്‍ മറഡോണയുടെ മനസില്‍ കത്തിനിന്നതും ഈ വികാരമായിരിക്കണം.&lt;br /&gt;&lt;br /&gt;അതപ്പാടെ കളത്തില്‍ മാന്ത്രികതയായി വിരിഞ്ഞപ്പോള്‍ ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ എന്നും തങ്കലിപികളാല്‍ മാത്രം രേഖപ്പെടുത്താനാകുന്ന ചരിത്രമായി മാറുകയായിരുന്നു. വിവാദവും വിസ്മയവും ഒരുപോലെ കനിഞ്ഞനുഗ്രഹിച്ച ആ മത്സരത്തിന്റെ മാസ്മരിക നിമിഷങ്ങളിലേക്ക്.&lt;br /&gt;&lt;br /&gt;അര്‍ജന്റീന കളം നിറഞ്ഞു കളിച്ച ആദ്യ പകുതിക്കു ശേഷം ആറാം മിനിറ്റിലാണ് മറഡോണ ഇന്നും പകരം വയ്ക്കാനില്ലാത്ത പ്രകടനങ്ങളുടെ ഇതിഹാസ രചന തുടങ്ങിയത്. സ്വന്തം പകുതിയില്‍ നിന്നുള്ള മുന്നേറ്റത്തിനൊടുവില്‍ ഇംഗ്ലണ്ടിന്റെ രണ്ടു പ്രതിരോധ താരങ്ങളെ വെട്ടിച്ചു പെനാല്‍റ്റി ബോക്‌സിനു പുറത്തു നിന്നു മറഡോണ പന്ത് വാള്‍ഡാനോയ്ക്ക് മറിച്ചുനല്‍കി.&lt;br /&gt;&lt;br /&gt;ഓടിക്കയറിയ മറഡോണയെ ലാക്കാക്കി വാള്‍ഡാനോ നല്‍കിയ ക്രോസ് പക്ഷേ പ്രതീക്ഷിച്ചതിലും ഉയരത്തിലാണ് ഇംഗ്ലീഷ് ഗോള്‍മുഖത്തേക്കെത്തിയത്. ആറടിയിലധികം ഉയരമുളള ഗോളി പീറ്റര്‍ ഷില്‍ട്ടനൊപ്പം അഞ്ചടി നാലിഞ്ചുകാരന്‍ മറഡോണയും ഉയര്‍ന്നുചാടി. മുഷ്ടികൊണ്ട് പന്ത് വലയിലേക്കു പായിച്ചു.&lt;br /&gt;&lt;br /&gt;അകലെനിന്ന് ഓടിയെത്തിയ ടുണീഷ്യന്‍ റഫറി ബെന്നാബര്‍ കാണുന്നത് പന്ത് മറഡോണയുടെ തലയില്‍ നിന്നു വല തുളയ്ക്കുന്നതാണ്. ഇംഗ്ലീഷ് താരങ്ങളുടെ ''ഹാന്‍ഡ് ബോള്‍'' വിളികള്‍ തള്ളി ബെന്നാബര്‍ വിസില്‍ ഊതുമ്പോള്‍ സാക്ഷാല്‍ ദൈവം മുകളിലിരുന്നു മന്ദഹസിച്ചിട്ടുണ്ടാവണം.&lt;br /&gt;&lt;br /&gt;മത്സരശേഷം ഫോക്ക്‌ലാന്‍ഡ് ദ്വീപിനുവേണ്ടി ജീവന്‍കൊടുത്ത അര്‍ജന്റീനക്കാരുടെ രക്തത്തിനു പകരമായി ആ ഗോള്‍ എടുത്തുകൊള്ളാന്‍ പറഞ്ഞ മറഡോണ ഇംഗ്ലണ്ടുകാര്‍ക്കു മുമ്പില്‍ ചതിയുടെ പര്യായമാകേണ്ടവനായിരുന്നു. എന്നാല്‍ അതിനു മുമ്പ് തന്നെ മറഡോണ വെറുക്കപ്പെട്ടവനില്‍ നിന്ന് വിശുദ്ധനായി ഉയിര്‍ത്തെഴുന്നേറ്റു കഴിഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;''ദൈവത്തിന്റെ കൈ'' ഗോള്‍ നേടി നാലു മിനിറ്റിനു ശേഷമാണ് കാല്‍പ്പന്ത് ലോകം ഒന്നടങ്കം നമിച്ചു പോയ അദ്ഭുത നീക്കത്തിന്റെ തുടക്കം. 55-ാം മിനിറ്റിലാണ് സ്വന്തം ഹാഫില്‍ നിന്ന് പന്ത് മറഡോണയുടെ ബൂട്ടില്‍ കുരുങ്ങുന്നത്. പിന്നീടുള്ള ഏതാനും നിമിഷങ്ങള്‍ ഫുട്‌ബോളിന്റെ അസുലഭ മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷിയായി. ബൂട്ടിന്‍ തുമ്പില്‍ ഒട്ടിച്ചുവച്ചതു പോലെ പന്തുമായി കുതിച്ച മറഡോണ ആദ്യം പീറ്റര്‍ റീഡിനെ മറികടന്നു ശരീരം വെട്ടിച്ച് വലതുകാല്‍കൊണ്ട് പന്ത് ഡ്രിബിള്‍ചെയ്ത് പീറ്റര്‍ ബിയേഴ്‌സിലിയെയും വിഡ്ഢിയാക്കി ഇടതുവിംഗിലൂടെ ഇംഗ്ലണ്ട് ബോക്‌സിലേക്ക്.&lt;br /&gt;&lt;br /&gt;അപകടം മണത്തു തടയാനെത്തിയ ടെറി ബുച്ചറും ടെറി ഫിന്‍വിക്കും ദൗത്യം മറന്നു തങ്ങളെ വെട്ടിയൊഴിഞ്ഞു മുന്നേറിയ മറഡോണയുടെ മാന്ത്രികതയില്‍ അമ്പരന്നു നിന്നുപോയി. മിന്നുന്ന വേഗതയില്‍ കുതിച്ചു വരുന്ന മറഡോണയെക്കണ്ടു മുന്നോട്ടു കുതിച്ച ഗോള്‍ പീറ്റര്‍ ഷില്‍ട്ടന്റെ സമനില തെറ്റിച്ചു പന്ത് വലകുലുക്കുമ്പോള്‍ ഹാന്‍ഡ്‌ബോളിന്റെ രോഷത്തില്‍ ഇരമ്പുകയായിരുന്ന ഗാലറി അമ്പരന്നുനിന്നു. ഒപ്പം ഫുട്‌ബോള്‍ ലോകവും.&lt;br /&gt;&lt;br /&gt;ഇതിഹാസം കവിത വിരിയിച്ച ആ നിമിഷത്തില്‍ നിന്ന് ഇംഗ്ലണ്ട് പിന്നീട് ഉണര്‍ന്നെണീറ്റിട്ടില്ല. ലോക ഫുട്‌ബോളും. 24 വര്‍ഷങ്ങള്‍ക്കിപ്പുറം അര്‍ജന്റീനയുടെ കോച്ചായി ലോകകപ്പിനെത്തുന്ന മറഡോണയ്ക്ക് വീണ്ടും ഇംഗ്ലണ്ടിനെ ക്വാര്‍ട്ടറില്‍ നേരിടേണ്ടി വന്നേക്കാം. അതു ചരിത്ര നിയോഗം. അപ്പോള്‍ ഇംഗ്ലണ്ട് താരങ്ങളുടെ മനസില്‍ തെളിയുന്നത് മെക്‌സിക്കോയിലെ ആസ്റ്റക് സ്‌റ്റേഡിയത്തിലെ ഗോള്‍പോസ്റ്റിനരികില്‍ സ്ഥാപിച്ച ശിലാഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ വാക്കുകളായിരിക്കും, ''ഈ പോസ്റ്റിലാണ് ഡീഗോ അര്‍മാന്‍ഡോ മാറഡോണ ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ നേടിയത്''.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-7915429861206755884?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/7915429861206755884/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=7915429861206755884' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/7915429861206755884'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/7915429861206755884'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2010/06/blog-post_22.html' title='നൂറ്റാണ്ടിന്റെ ഗോളിന് കാല്‍നൂറ്റാണ്ട്'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_ZvuplW-hhYU/TCEGVpI4h9I/AAAAAAAAAUY/PWJQnOVKBBY/s72-c/Maradona+dribbling.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-5043937294682623271</id><published>2010-06-12T16:50:00.006+05:30</published><updated>2010-06-13T23:04:14.672+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><category scheme='http://www.blogger.com/atom/ns#' term='Shakira'/><category scheme='http://www.blogger.com/atom/ns#' term='Waka Waka'/><title type='text'>Waka Waka</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_ZvuplW-hhYU/TBNxRIKk7bI/AAAAAAAAATI/UMlHEV6TWzo/s1600/shakira+3.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 238px;" src="http://2.bp.blogspot.com/_ZvuplW-hhYU/TBNxRIKk7bI/AAAAAAAAATI/UMlHEV6TWzo/s320/shakira+3.jpg" border="0" alt=""id="BLOGGER_PHOTO_ID_5481849710503587250" /&gt;&lt;/a&gt;&lt;br /&gt;&lt;div style="text-align: center;"&gt;You're a good soldier&lt;br /&gt;Choosing your battles&lt;br /&gt;Pick yourself up&lt;br /&gt;And dust yourself off&lt;br /&gt;And back in the saddle&lt;br /&gt;&lt;br /&gt;You're on the frontline&lt;br /&gt;Everyone's watching&lt;br /&gt;You know it's serious&lt;br /&gt;We're getting closer&lt;br /&gt;This isnt over&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_ZvuplW-hhYU/TBNz_ZiSvQI/AAAAAAAAATQ/NlXgepUx6zg/s1600/shakira+1.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 148px; height: 320px;" src="http://1.bp.blogspot.com/_ZvuplW-hhYU/TBNz_ZiSvQI/AAAAAAAAATQ/NlXgepUx6zg/s320/shakira+1.jpg" border="0" alt=""id="BLOGGER_PHOTO_ID_5481852704463699202" /&gt;&lt;/a&gt;The pressure is on&lt;br /&gt;You feel it&lt;br /&gt;But you've got it all&lt;br /&gt;Believe it&lt;br /&gt;&lt;br /&gt;When you fall get up&lt;br /&gt;Oh oh...&lt;br /&gt;And if you fall get up&lt;br /&gt;Oh oh...&lt;br /&gt;&lt;br /&gt;Tsamina mina&lt;br /&gt;Zangalewa&lt;br /&gt;Cuz this is Africa&lt;br /&gt;&lt;br /&gt;Tsamina mina eh eh&lt;br /&gt;Waka Waka eh eh&lt;br /&gt;&lt;br /&gt;Tsamina mina zangalewa&lt;br /&gt;Anawa aa&lt;br /&gt;This time for Africa&lt;br /&gt;&lt;br /&gt;Listen to your god&lt;br /&gt;&lt;br /&gt;This is our motto&lt;br /&gt;Your time to shine&lt;br /&gt;Dont wait in line&lt;br /&gt;Y vamos por Todo&lt;br /&gt;&lt;br /&gt;People are raising&lt;br /&gt;Their Expectations&lt;br /&gt;Go on and feed them&lt;br /&gt;This is your moment&lt;br /&gt;No hesitations&lt;br /&gt;&lt;br /&gt;Today's your day&lt;br /&gt;I feel it&lt;br /&gt;You paved the way&lt;br /&gt;Believe it&lt;br /&gt;&lt;br /&gt;If you get down&lt;br /&gt;Get up Oh oh...&lt;br /&gt;When you get down&lt;br /&gt;Get up eh eh...&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_ZvuplW-hhYU/TBUWQ5zIMUI/AAAAAAAAATY/yAztIJNDGN0/s1600/shakira.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 218px; height: 320px;" src="http://3.bp.blogspot.com/_ZvuplW-hhYU/TBUWQ5zIMUI/AAAAAAAAATY/yAztIJNDGN0/s320/shakira.jpg" border="0" alt=""id="BLOGGER_PHOTO_ID_5482312601042432322" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;Tsamina mina zangalewa&lt;br /&gt;Anawa aa&lt;br /&gt;This time for Africa&lt;br /&gt;&lt;br /&gt;Tsamina mina eh eh&lt;br /&gt;Waka Waka eh eh&lt;br /&gt;&lt;br /&gt;Tsamina mina zangalewa&lt;br /&gt;Anawa aa&lt;br /&gt;&lt;br /&gt;Tsamina mina eh eh&lt;br /&gt;Waka Waka eh eh&lt;br /&gt;Tsamina mina zangalewa&lt;br /&gt;This time for Africa&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-5043937294682623271?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/5043937294682623271/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=5043937294682623271' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/5043937294682623271'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/5043937294682623271'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2010/06/waka-waka.html' title='Waka Waka'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_ZvuplW-hhYU/TBNxRIKk7bI/AAAAAAAAATI/UMlHEV6TWzo/s72-c/shakira+3.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-1068333339225079015</id><published>2010-06-11T23:51:00.002+05:30</published><updated>2010-06-13T22:56:49.598+05:30</updated><title type='text'>''സോറി ഒബാമ ; ഞാന്‍ ലോകകപ്പ് കാണുകയാണ്''</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_ZvuplW-hhYU/TBJ_BrMjmvI/AAAAAAAAATA/cfXIS5Im3s4/s1600/biden.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 320px; height: 228px;" src="http://2.bp.blogspot.com/_ZvuplW-hhYU/TBJ_BrMjmvI/AAAAAAAAATA/cfXIS5Im3s4/s320/biden.jpg" border="0" alt=""id="BLOGGER_PHOTO_ID_5481583363215301362" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;മെ&lt;/span&gt;ക്‌സിക്കന്‍ കടലിടുക്കിലെ എണ്ണച്ചോര്‍ച്ചയില്‍ കുളിച്ചിരിക്കുമ്പോള്‍ ജോണ്‍ ബൈഡന്‍ ഇങ്ങനെ പണി തരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല. പ്രശ്‌നത്തില്‍ തലപുകഞ്ഞിരിക്കെ സഹായത്തിനാണ് ഉപരാഷ്ട്രപതിയെ വിളിച്ചത്. അപ്പോള്‍ ലഭിച്ച മറുപടി '' സോറി മിസ്റ്റര്‍ പ്രസിഡന്റ്, ഞാന്‍ ലോകകപ്പ് കാണുകയാണ്'' എന്നാണ്.&lt;br /&gt;അമേരിക്കന്‍ വൈസ്പ്രസിഡന്റ് ജോണ്‍ ബൈഡന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജൊഹാനസ്ബര്‍ഗിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ എന്നതിയ ബൈഡന്‍ ഉന്നത ഉദ്യോഗസ്ഥരുമായി സൗഹൃദം പങ്കിടുന്നതിനിടെയാണ് ഇങ്ങനെ പറഞ്ഞത്.&lt;br /&gt;പ്രസിഡന്റ് ദേഷ്യത്തിലാണെന്നു പറഞ്ഞ ബൈഡന്‍ അദ്ദേഹത്തെ തനിച്ചു വിട്ട് ദക്ഷിണാഫ്രിക്കയിലേക്ക് വിമാനം കയറിയതിനു മാപ്പും പറഞ്ഞു.&lt;br /&gt;കിക്കോഫിന് ഒരു ദിനം മുമ്പാണ് ബൈഡനും കുടുംബാംഗങ്ങളും ജൊഹാനസ്ബര്‍ഗില്‍ എത്തിയത്. അമേരിക്കന്‍ ഫുട്‌ബോള്‍ ടീമിനെ പ്രോത്സാഹിപ്പിക്കാനാണ് തന്റെ വരവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഇംഗ്ലണ്ടിനെതിരായ അമേരിക്കയുടെ ആദ്യ മത്സരം കാണാന്‍ ബൈഡനും ഗാലറിയിലുണ്ടാകും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-1068333339225079015?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/1068333339225079015/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=1068333339225079015' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/1068333339225079015'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/1068333339225079015'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2010/06/blog-post_11.html' title='&apos;&apos;സോറി ഒബാമ ; ഞാന്‍ ലോകകപ്പ് കാണുകയാണ്&apos;&apos;'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_ZvuplW-hhYU/TBJ_BrMjmvI/AAAAAAAAATA/cfXIS5Im3s4/s72-c/biden.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-4843793717735569256</id><published>2010-06-10T22:50:00.009+05:30</published><updated>2010-06-11T01:46:40.559+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>ഭൂഗോളം ഇനി പന്തോളം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_ZvuplW-hhYU/TBE2rrn9FTI/AAAAAAAAARg/EMI792mvjAU/s1600/fans.jpg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 320px; height: 237px;" src="http://3.bp.blogspot.com/_ZvuplW-hhYU/TBE2rrn9FTI/AAAAAAAAARg/EMI792mvjAU/s320/fans.jpg" alt="" id="BLOGGER_PHOTO_ID_5481222345559184690" border="0" /&gt;&lt;/a&gt;&lt;span&gt;&lt;span style="font-weight: bold;"&gt;കാ&lt;/span&gt;ത്തിരിപ്പ്&lt;/span&gt; അവസാനിച്ചു. ഇനി അതിര്‍ത്തികളും ദേശങ്ങളും വര്‍ണവ്യത്യാസവുമില്ലാത്ത 30 ദിനരാത്രങ്ങള്‍. കരുത്തിന്റെയും സാഹസികതയുടെയും മാന്ത്രികതയുടെയും ചുവടുകളുമായി ലോകം കാറ്റുനിറച്ച ജബുലാനിക്കു പിന്നാലെ പായും. അതോടെ കാല്‍പ്പന്തു ജ്വരത്തിനു തീ കൊളുത്തുകയായി.&lt;br /&gt;ആഫ്രിക്കന്‍ വന്‍കരയില്‍ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പ് ഫുട്‌ബോളിന് ഇന്നു കിക്കോഫ്. വിജയദാഹവുമായി 32 ലോകരാജ്യങ്ങള്‍ ഇന്നുമുതല്‍ ദീര്‍ഘചതുരത്തിനുള്ളില്‍ പോരടിച്ചു തുടങ്ങും. ഒമ്പതു നഗരങ്ങളിലെ പത്തു വേദികളിലായി 64 മത്സരങ്ങള്‍. ജൂലൈ 11നു ജൊഹാന്നസ്ബര്‍ഗിലെ സോക്കര്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ഇവരില്‍ ഒരാള്‍ ലോകത്തിന്റെ നെറുകയിലെത്തുവരെ ഇനി ആവേശത്തിന് അതിരില്ല.&lt;br /&gt;ദക്ഷിണാഫ്രിക്കയില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ലോകമെമ്പാടമുളള ആരാധകരും പോരാട്ടങ്ങള്‍ നെഞ്ചിലേറ്റാന്‍ സജ്ജരായിക്കഴിഞ്ഞു. ആതിഥേയരായ ദക്ഷിണാഫ്രിക്ക ഇന്നു മെക്‌സിക്കോയെ നേരിടുന്നതോടെയാണ് ഫുട്‌ബോള്‍ലോകം ഉണരുക. എട്ടു ഗ്രൂപ്പുകളില്‍ നിന്ന് രണ്ടു ടീമുകള്‍ വീതം പ്രീക്വാര്‍ട്ടറില്‍ കടക്കും. ഗ്രൂപ്പ് തല മത്സരങ്ങള്‍ ഈ മാസം 22ന് അവസാനിക്കും.&lt;br /&gt;ഉദ്ഘാടനപരിപാടികള്‍ക്ക് ഇന്നലെ രാത്രി തന്നെ ജൊഹാനസ്ബര്‍ഗില്‍ തുടക്കമായി. ലോകോത്തര കലാകാരന്‍മാര്‍ അണിനിരക്കുന്ന സംഗീത വിരുന്നോടെയായിരുന്നു തുടക്കം. പോപ് ഗായിക ഷക്കീറ രചിച്ച് ആലപിച്ച വാക്ക, വാക്ക എന്ന ഗാനമാണ് ഇത്തവണ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം. ഷക്കീറയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ ഗായകസംഘവും അണിനിരന്നു. പോപ് ഗായകരായ ജോണ്‍ ലെജന്‍ഡ്, അലിസിയ കെയ്‌സ്, ജുവാന്‍സ്, ആഫ്രിക്കന്‍ സംഗീതജ്ഞരായ അമദോ, മരിയം തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിന് കൊഴുപ്പേകും.&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_ZvuplW-hhYU/TBFH8huRGKI/AAAAAAAAAS4/VDq9YNRrQS0/s1600/stacy+ann.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 165px; height: 320px;" src="http://3.bp.blogspot.com/_ZvuplW-hhYU/TBFH8huRGKI/AAAAAAAAAS4/VDq9YNRrQS0/s320/stacy+ann.jpg" border="0" alt=""id="BLOGGER_PHOTO_ID_5481241326656755874" /&gt;&lt;/a&gt;&lt;br /&gt;ഉദ്ഘാടനച്ചടങ്ങ് ലോകത്തിനു മറക്കാനാവാത്ത അനുഭവമാക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. ആദ്യ മത്സരത്തിന്റെ തൊട്ടു മുന്‍പു നടക്കുന്ന 30 മിനിറ്റ് ചടങ്ങില്‍ 1581  കലാകാരന്മാര്‍ പങ്കെടുക്കും. ഒരുപാട് ഗ്രാമി അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ആര്‍. കെല്ലി 'സൈന്‍ ഓഫ് എ വിക്ടറി' എന്ന  ഗാനം ആലപിക്കും.&lt;br /&gt;വെല്‍കമിങ്ങിംഗ്  ദ വേള്‍ഡ് ഹോം  എന്ന തീമില്‍ അണിയിചൊരുക്കുന്ന ചടങ്ങ് ആഫ്രിക്കന്‍ കലാരൂപങ്ങളുടെയും സംസ്‌കാരത്തിന്റെയും എല്ലാ സൗന്ദര്യവും അടങ്ങുന്നതായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടിനു ചടങ്ങ് തുടങ്ങും.&lt;br /&gt;അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, സ്‌പെയിന്‍ എന്നിവര്‍ക്കാണ് ഇത്തവണ ഏറ്റവുമധികം കിരീടസാധ്യത കല്‍പ്പിക്കപ്പെടുന്നത്. എല്ലാ ലോകകപ്പുകളിലും പങ്കെടുത്ത ഏക ടീമെന്ന ബഹുമതിയുമായാണ് ബ്രസീല്‍ ആറാം കിരീടം തേടിയെത്തിയിരിക്കുന്നത്. 16 ലോകകപ്പുകളില്‍ പങ്കെടുത്ത ജര്‍മനിയും ഇറ്റലിയുമാണ് രണ്ടാം സ്ഥാനത്ത്. സ്ലൊവാക്യയാണ് ഈ ലോകകപ്പിലെ പുതുമുഖങ്ങള്‍. 1950നു ശേഷം ഏറ്റവും കുറച്ച് പുതുമുഖങ്ങളുള്ള ടൂര്‍ണമെന്റാണിത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-4843793717735569256?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/4843793717735569256/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=4843793717735569256' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/4843793717735569256'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/4843793717735569256'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2010/06/blog-post_10.html' title='ഭൂഗോളം ഇനി പന്തോളം'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_ZvuplW-hhYU/TBE2rrn9FTI/AAAAAAAAARg/EMI792mvjAU/s72-c/fans.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-7414086966132013599</id><published>2010-06-08T23:11:00.012+05:30</published><updated>2010-06-11T00:59:48.645+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>പന്താണു താരം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_ZvuplW-hhYU/TA6BIMYmOmI/AAAAAAAAAQY/4T6FuvdzFgA/s1600/jabulani.jpg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 320px; height: 320px;" src="http://3.bp.blogspot.com/_ZvuplW-hhYU/TA6BIMYmOmI/AAAAAAAAAQY/4T6FuvdzFgA/s320/jabulani.jpg" alt="" id="BLOGGER_PHOTO_ID_5480459774319802978" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;വം&lt;/span&gt;ശ-ജാതീയ-രാഷ്ട്രീയ വൈരം മറന്ന് ലോകം ഒന്നിക്കുന്ന മാമാങ്കവേദിയാണ് ഫുട്‌ബോള്‍ ലോകകപ്പ്. ഒരോ ലോകകപ്പ് എത്തുമ്പോഴും ലോകം ഒരു പന്തിന് പിറകേ പായും. ഊണും ഉറക്കവുമെല്ലാം പിന്നീട് അതിന്റെ ഗതിവേഗങ്ങള്‍ക്കനുസരിച്ചാകും. ഇതിനിടയില്‍ പലേ ചര്‍ച്ചകളും വിവാദങ്ങളും നൊമ്പരങ്ങളും ഉണ്ടാകും. സര്‍വരേയും ഒന്നിപ്പിച്ച ആ പന്തിനേക്കുറിച്ചും അത് ഉണ്ടായേക്കാം.&lt;br /&gt;1930 മുതല്‍ക്കാണ് ഇങ്ങനെ ഒരു പന്ത് ലോകത്തെ മോഹിപ്പിക്കാന്‍ തുടങ്ങിയത്. എന്നാല്‍ അന്ന് പ്രത്യേകിച്ച ഒരു പന്തില്ലായിരുന്നു. അവരവര്‍ കളിക്കുന്ന പന്തുകളുമായാണ് ടീമുകളെല്ലാം ലോകകപ്പിന് എത്തിയത്. ഓരോ മത്സരങ്ങള്‍ക്കും ഓരോ പന്ത് എന്ന രീതിയിലായിരുന്നു ഫൈനല്‍ വരെ.&lt;br /&gt;പക്ഷേ ഫൈനലില്‍ കളിച്ച ഉറുഗ്വായ്ക്കും അര്‍ജന്റീനയും തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കമായി. ഒടുവില്‍ ആദ്യ പകുതിയില്‍ അര്‍ജന്റീന അവരുടെ സ്വന്തം പന്തും രണ്ടാം പകുതിയില്‍ ഉറുഗ്വെ, അവരുടെ പന്തുമായി കളിക്കാന്‍ തീരുമാനമായി. ഒന്നാം പകുതിയില്‍ സ്വന്തം പന്തുമായി കളിച്ച അര്‍ജന്റിന 2-1ന് ലീഡെടുത്തു. എന്നാല്‍ രണ്ടാം പകുതിയില്‍ സ്വന്തം പന്തുമായി കളിച്ച ഉറുഗ്വെ 4-2ന് മല്‍സരവും ആദ്യ ലോകകപ്പും സ്വന്തമാക്കുകയായിരുന്നു.&lt;br /&gt;ഇത്തവണ അഡിഡാസിന്റെ ജാബുലാനിയാണ് താരം. പോരിനു മുമ്പേ ജാബുലാനി വില്ലനാണെന്നു കാട്ടി പലരും രംഗത്തു വന്നു. ഈ സാഹചര്യത്തില്‍ മുന്‍ ലോകകപ്പുകളില്‍ ഉപയോഗിച്ച അഞ്ചു മികച്ച പന്തുകളെ ഒരിക്കല്‍ കൂടി ഓര്‍ക്കാം.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_ZvuplW-hhYU/TBE60yE88PI/AAAAAAAAASA/hxT_eo5pP2o/s1600/1966+orange.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 200px; height: 163px;" src="http://3.bp.blogspot.com/_ZvuplW-hhYU/TBE60yE88PI/AAAAAAAAASA/hxT_eo5pP2o/s200/1966+orange.jpg" border="0" alt=""id="BLOGGER_PHOTO_ID_5481226899956756722" /&gt;&lt;/a&gt;1. ഓറഞ്ച്(ഇംഗ്ലണ്ട് 1966)&lt;br /&gt;&lt;br /&gt;ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പന്താണിത്. പന്തിന്റെ ഓറഞ്ച് നിറം തന്നെയാണ് അതിന്റെ സവിശേഷത. ആദ്യമായി ടി വി സംപ്രേക്ഷണം നടത്തിയത് 1966 ലോകകപ്പിലാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സംപ്രേക്ഷണത്തില്‍ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് തിരിച്ചറിയുന്നതിനായാണ് പന്തിന് ഓറഞ്ച് നിറം തിരഞ്ഞെടുത്തതെന്നാണ് കരുതപ്പെടുന്നത്.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_ZvuplW-hhYU/TBE7CQtj-JI/AAAAAAAAASI/ps0LKYEvOTY/s1600/1974+telstar.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 200px; height: 200px;" src="http://4.bp.blogspot.com/_ZvuplW-hhYU/TBE7CQtj-JI/AAAAAAAAASI/ps0LKYEvOTY/s200/1974+telstar.jpg" border="0" alt=""id="BLOGGER_PHOTO_ID_5481227131518449810" /&gt;&lt;/a&gt;2, ടെല്‍സ്റ്റര്‍ ഡര്‍ലാസ്റ്റ്(പശ്ചിമ ജര്‍മ്മനി 1974)&lt;br /&gt;&lt;br /&gt;അഡിഡാസിന്റെ ഐക്കണായി മാറിയ പന്താണ് ടെല്‍സ്റ്റര്‍ സീരീസിലുള്ളത്. 1970 മുതലാണ് ഇത് വന്നതെങ്കിലും 74-ല്‍ ഉപയോഗിച്ച ഡെര്‍ലാസ്റ്റാണ് ഇതില്‍ കേമന്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തിലാണ് പൊതുവെ ഇത് ലഭ്യം. റിനെസ് മൈക്കിള്‍സ് ജന്മം നല്‍കി പിന്നീട് യൂറോപ്പിലെങ്ങും തരംഗമായ ഹോളണ്ടിന്റെ ടോട്ടല്‍ ഫുട്‌ബോളിന് കരുത്തേകിയതും ഈ ടെല്‍സ്റ്ററായിരുന്നു.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_ZvuplW-hhYU/TBE7Lu98w0I/AAAAAAAAASQ/1ziCItuEJ_4/s1600/2002+fever+nova.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 200px; height: 200px;" src="http://2.bp.blogspot.com/_ZvuplW-hhYU/TBE7Lu98w0I/AAAAAAAAASQ/1ziCItuEJ_4/s200/2002+fever+nova.jpg" border="0" alt=""id="BLOGGER_PHOTO_ID_5481227294259069762" /&gt;&lt;/a&gt;3, ഫീവര്‍നോവ(കൊറിയ/ജപ്പാന്‍ 2002)&lt;br /&gt;&lt;br /&gt;1978 മുതല്‍ ആറു ലോകകപ്പുകളില്‍ ഉപയോഗിച്ചുവന്ന ക്‌ളാസിക് ടാന്‍ഗൊ പന്തുകള്‍ക്ക് പകരമായാണ് ഏഷ്യയിലെ ആദ്യ ലോകകപ്പില്‍ ഫീവര്‍നോവ പന്തുകള്‍ അവതരിപ്പിക്കുന്നത്. വെള്ളയും സ്വര്‍ണ നിറവും കലര്‍ന്ന ഡിസൈനായിരുന്നു അതിന്റെ സവിശേഷത. എന്നാല്‍ ഫീവര്‍നോവയ്ക്ക് ബൗണ്‍സ് ഏറെയാണെന്ന് ചൂണ്ടിക്കാട്ടി, ഇറ്റാലിയന്‍ ഗോളി ബഫണ്‍ ഉള്‍പ്പടെയുള്ള കളിക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_ZvuplW-hhYU/TBE8u6Ie5II/AAAAAAAAASg/tgIJLeoY_z0/s1600/1986+azteca.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 200px; height: 200px;" src="http://1.bp.blogspot.com/_ZvuplW-hhYU/TBE8u6Ie5II/AAAAAAAAASg/tgIJLeoY_z0/s200/1986+azteca.jpg" border="0" alt=""id="BLOGGER_PHOTO_ID_5481228998063088770" /&gt;&lt;/a&gt;4, അസ്‌റ്റെക(മെക്‌സിക്കോ 1986)&lt;br /&gt;&lt;br /&gt;ടാന്‍ഗോ സ്‌റ്റൈലില്‍ രൂപകല്‍പന ചെയ്ത അസ്‌റ്റെകയുടെ സവിശേഷത, ലതര്‍ ഉപയോഗിച്ച് നിര്‍മ്മിക്കാത്ത ആദ്യ ലോകകപ്പ് പന്താണെന്നതാണ്. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഇടംപിടിച്ച് ഗോളുകള്‍ പിറന്നത് ഈ പന്തിലാണ്. മറഡോണയുടെ വിവാദമായ ദൈവത്തിന്റെ കൈ സ്പര്‍ശമേറ്റ പന്തും നൂറ്റാണ്ടിന്റെ ഗോള്‍ പിറന്ന പന്തും ഇതു തന്നെ.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_ZvuplW-hhYU/TBE9FOk2YmI/AAAAAAAAASo/-AM9ZIVNZmI/s1600/2006+teamgiest.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 200px; height: 200px;" src="http://2.bp.blogspot.com/_ZvuplW-hhYU/TBE9FOk2YmI/AAAAAAAAASo/-AM9ZIVNZmI/s200/2006+teamgiest.jpg" border="0" alt=""id="BLOGGER_PHOTO_ID_5481229381507900002" /&gt;&lt;/a&gt;5. ടീംജീസ്റ്റ്(ജര്‍മനി 2006)&lt;br /&gt;&lt;br /&gt;ജര്‍മന്‍ ഫുട്‌ബോളിന്റെ അവിസ്മരണീയ നേട്ടങ്ങളുടെ ഓര്‍മപുതുക്കലായാണ് ടീംജീസ്റ്റ് പന്ത് രൂപകല്‍പന ചെയ്തിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് രൂപകല്‍പന അവരുടെ ദേശീയതയെയും സുവര്‍ണ വരകള്‍ പ്രമുഖ ടൂര്‍ണമെന്റ് വിജയങ്ങളെയും സൂചിപ്പിക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-7414086966132013599?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/7414086966132013599/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=7414086966132013599' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/7414086966132013599'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/7414086966132013599'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2010/06/blog-post_08.html' title='പന്താണു താരം'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_ZvuplW-hhYU/TA6BIMYmOmI/AAAAAAAAAQY/4T6FuvdzFgA/s72-c/jabulani.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-7208480249935340211</id><published>2010-06-06T20:46:00.003+05:30</published><updated>2010-06-06T22:05:29.411+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>ഉറക്കം കെടുത്താന്‍ അവര്‍ വരുന്നു</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_ZvuplW-hhYU/TAvONg2Oj2I/AAAAAAAAAQQ/_qfcQgoMtWw/s1600/Wifes+And+Girl+Friends.JPG"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 320px; height: 206px;" src="http://2.bp.blogspot.com/_ZvuplW-hhYU/TAvONg2Oj2I/AAAAAAAAAQQ/_qfcQgoMtWw/s320/Wifes+And+Girl+Friends.JPG" alt="" id="BLOGGER_PHOTO_ID_5479700103177342818" border="0" /&gt;&lt;/a&gt;&lt;span&gt;&lt;span style="font-weight: bold;"&gt;ഇം&lt;/span&gt;ഗ്ലീഷ്&lt;/span&gt; ഫുട്‌ബോള്‍ അധികൃതരുടെ നെഞ്ചിടിപ്പേറ്റി ഇക്കുറിയും അവര്‍ എത്തും. ആഫ്രിക്കയുടെ പകലിരവുകള്‍ക്ക് ഫുട്‌ബോള്‍ സംഗീതം പകരുമ്പോള്‍ അവര്‍ അതിന് കൊഴുപ്പേകും. അതില്‍ ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ അലിഞ്ഞില്ലാതാകുമോ?&lt;br /&gt;ഇംഗ്ലീഷ് അധികൃതരുടെയും ആരാധകരുടെയും ഉറക്കം കെടുത്തുന്നത് ഈ ചോദ്യമാണ്. തങ്ങളുടെ ആരാധനാ പാത്രങ്ങളായ സൂപ്പര്‍ താരങ്ങളുടെയും മുന്‍ താരങ്ങളുടെയും ഭാര്യമാരും കാമുകിമാരുമാണ് അവരുടെ പ്രശ്‌നം.&lt;br /&gt;വാഗ്‌സ്(വൈവ്‌സ് ആന്‍ഡ് ഗേള്‍ഫ്രണ്ട്‌സ്) എന്ന പേരിലറിയപ്പെടുന്ന സംഘം ഇക്കുറിയും ലോകകപ്പ് മാമാങ്കത്തിന് പോകാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍മാരായ വെയ്ന്‍ റൂണിയുടെ ഭാര്യ കൊളീന്‍ റൂണി, പീറ്റര്‍ ക്രൗച്ചിന്റെ കാമുകി അബ്ബി ക്ലാന്‍സി, പരുക്കിനെത്തുടര്‍ന്ന് പിന്മാറിയ മുന്‍ നായകന്‍ ഡേവിഡ് ബെക്കാമിന്റെ ഭാര്യ വിക്‌ടോറിയ ബെക്കാം 1996-ലെ ലോകകപ്പ് നേടിയ ടീം നായകന്‍ ബോബി മൂറിന്റെ ഭാര്യ ടിനാ മൂര്‍ എന്നിവരാണ് സംഘത്തിലെ പ്രമുഖര്‍. ഇംഗ്ലണ്ട്കാരിയും ജര്‍മന്‍ ഫുട്‌ബോളര്‍ ബാസ്റ്റിന്‍ ഷ്വെയ്‌സ്‌റ്റൈഗറുടെ കാമുകിയുമായ സാറാ ബ്രാന്‍ഡ്‌നറും സംഘത്തിലുണ്ട്.&lt;br /&gt;പൊന്നുരുക്കുന്നിടത്തു പൂച്ചയ്‌ക്കെന്തു കാര്യമെന്നു ചോദിക്കരുത്. പ്രിയതമന്മാര്‍ പന്തു തട്ടുമ്പോള്‍ തങ്ങള്‍ക്കും ചിലതൊക്കെ ചെയ്യാനുണ്ട് എന്ന് അവര്‍ പറയും. സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ കമ്പനികള്‍ക്കു വേണ്ടി ചെറിയ ചെറിയ ഫോട്ടോ ഷൂട്ടുകള്‍, പരസ്യ ചിത്രീകരണങ്ങള്‍, മാഗസിന്‍ കവര്‍ പേജിനു വേണ്ടി ചില മോഡലിംഗ് പൊടിക്കൈള്‍ എന്നിവയൊക്കെയായി അവരും തിരക്കില്‍ തന്നെ. ഇതിന്റെ വരുമാനം പൊടിപൊടിക്കാന്‍ ചില്ലറ പാര്‍ട്ടികളും ഷോപ്പിംഗുകളും.&lt;br /&gt;സൂപ്പര്‍ താരങ്ങളുടെ പങ്കാളികളല്ലെ, വന്നിട്ടു പോകട്ടെ ഇതില്‍ ഭയക്കാനെന്തുണ്ട് എന്നു ചോദിച്ചാല്‍ ഭയമേയുള്ളൂവെന്ന് ഇംഗ്ലണ്ടിന്റെ അസിസ്റ്റന്റ് കോച്ച് ഫ്രാങ്കോ ബാള്‍ഡീനി പറയും.&lt;br /&gt;കാരണം ഇവര്‍ എത്തിയാല്‍ ലോകകപ്പിലെ ഇംഗ്ലീഷ് സ്വപ്നങ്ങള്‍ പൊലിയുമെന്നാണ് വിശ്വാസം. 2006-ലെ ജര്‍മന്‍ ലോകകപ്പ് തന്നെ ഉദാഹരണവും. കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ട് കപ്പ് നേടാത്തതിന് കാരണം വാഗ്‌സിന്റെ സാന്നിദ്ധ്യമാണത്രേ. പന്തു കളിക്കാന്‍ വന്ന തങ്ങളുടെ പ്രിയതമന്മാരെ വളച്ചെടുത്തു വാഗ്‌സ് ബീച്ചില്‍ കുളിക്കാനും കറങ്ങാനും പോയിരുന്നുവെന്ന് കണ്ടുപിടിച്ചത് ഇംഗ്ലീഷ് മാധ്യമങ്ങളാണ്. പരിശീലനം മുടക്കി കറങ്ങിനടന്നിട്ടു തിരിച്ചു വന്നു മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ താരങ്ങള്‍ക്ക് എങ്ങനെ സാധിക്കും. അങ്ങനെയാണത്രേ ജര്‍മനി ലോകകപ്പില്‍ ഇംഗ്ലണ്ട് തോറ്റു പുറത്തായത്.&lt;br /&gt;ആകെ ഒരു തവണ മാത്രമേ ഇംഗ്ലണ്ട് കപ്പില്‍ മുത്തമിട്ടിട്ടുള്ളു. അതു പരിശോധിച്ചാല്‍ ഈ ആരോപണം ആരും ശരിവച്ചുപോകും. അന്ന് 1966-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ഈ സംഘത്തെ ടീമിന്റെ ഏഴയലത്ത് അടുപ്പിച്ചിരുന്നില്ല. ഫലമോ കിരീടം കൈയിലിരുന്നു.&lt;br /&gt;എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്ന ഭാവമേയില്ല വാഗ്‌സിന്. തങ്ങള്‍ സ്വന്തം കാര്യം നോക്കിക്കോളാമെന്നും താരങ്ങള്‍ അവരുടെ കാര്യം നോക്കണമെന്നുമാണ് അവരുടെ അഭിപ്രായം. ഞങ്ങള്‍ ഫുട്‌ബോള്‍ ആരാധകരാണ്. ഒപ്പം പങ്കാളികളും. ഞങ്ങള്‍ വരരുതെന്ന് പറയാന്‍ എന്തവകാശം. ഞങ്ങള്‍ വരുന്നത് ഫുട്‌ബോള്‍ കാണാനും മറ്റുമാണ്. താരങ്ങള്‍ കളിക്കാനും. ഒരോരുത്തരും അവരവരുടെ ജോലിയില്‍ ശ്രദ്ധിക്കൂ-സംഘത്തലൈവി ടീനാ മൂര്‍ പറയുന്നു.&lt;br /&gt;എന്തായാലും വാഗ്‌സ് എത്തുമെന്ന് ഉറപ്പായി. ഇനി പെടാപ്പാട് ഇംഗ്ലീഷ് ഫുട്‌ബോള്‍ മാനേജ്‌മെന്റിനാണ്. എതിര്‍ താരങ്ങളുടെ കടുത്ത ടാക്ലിംഗില്‍ പോലും പതറാത്ത സൂപ്പര്‍ താരങ്ങളുടെ ''കണ്‍ട്രോള്‍'' പോകാതെ നോക്കണമല്ലോ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-7208480249935340211?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/7208480249935340211/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=7208480249935340211' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/7208480249935340211'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/7208480249935340211'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2010/06/blog-post_06.html' title='ഉറക്കം കെടുത്താന്‍ അവര്‍ വരുന്നു'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_ZvuplW-hhYU/TAvONg2Oj2I/AAAAAAAAAQQ/_qfcQgoMtWw/s72-c/Wifes+And+Girl+Friends.JPG' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-3545320781895290927</id><published>2010-06-05T22:16:00.006+05:30</published><updated>2010-06-05T22:35:06.425+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>നായകനായാല്‍ പണി ഉറപ്പ്‌</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_ZvuplW-hhYU/TAqCxC_AOtI/AAAAAAAAAQI/cQUrxlfhuGY/s1600/Rio+Ferdinand.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 256px;" src="http://1.bp.blogspot.com/_ZvuplW-hhYU/TAqCxC_AOtI/AAAAAAAAAQI/cQUrxlfhuGY/s320/Rio+Ferdinand.jpg" alt="" id="BLOGGER_PHOTO_ID_5479335675775957714" border="0" /&gt;&lt;/a&gt;&lt;span&gt;&lt;span&gt;&lt;span style="font-weight: bold;font-size:100%;" &gt;ഇം&lt;/span&gt;ഗ്ലണ്ടില്‍&lt;/span&gt; ലോകകപ്പ് ഫുട്‌ബോള്‍ ടീമിന്റെ നായകനാകാന്‍ ആളില്ലാത്ത അവസ്ഥയുണ്ടാകുമോ? ചരിത്രത്തിന്റെ വിളയാട്ടങ്ങള്‍ പരിശോധിച്ചാല്‍ ഏറെ താമസിയാതെ ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം ഈ ദുര്‍ഗതി നേരിട്ടേക്കാം.&lt;br /&gt;ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ താരങ്ങളുടെ സുവര്‍ണ സ്വപ്നമാണ് ലോകകപ്പില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിറങ്ങുകയെന്നത്. കാല്‍പന്ത് മാമാങ്കത്തില്‍ ടീമിനെ നയിക്കാന്‍ കൂടി അവസരം ലഭിക്കുന്നത് മുജ്ജന്മപുണ്യമായാണ് അവര്‍ കാണുന്നത്. എ ന്നാല്‍ ഇംഗ്ലണ്ടില്‍ ആ അവസരം ലഭിക്കുന്ന താരം തലതല്ലിക്കരയുമെന്ന് അണിയറയില്‍ സംസാരമുണ്ട്.&lt;br /&gt;നായകനായാല്‍ ലോകകപ്പ് കളിക്കാനാകുമോ എന്ന ആശങ്കയാണ് ഇതിനു പിന്നില്‍. ഇംഗ്ലീഷ് നായകര്‍ക്ക് മാത്രമാണ് ഈ ദുര്‍ഗതി എന്നുള്ളതും രസാവഹം തന്നെ. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ ഒരു വിശ്വാസമുണ്ട്- ലോകകപ്പില്‍ നായകനായാല്‍ ആ താരത്തിന് പരുക്കോ മറ്റെന്തെങ്കിലും കാരണം മൂലമോ ടൂര്‍ണമെന്റ് നഷ്ടമാകും. നിലവിലെ നായകന്‍ റയോ ഫെര്‍ഡിനാന്‍ഡാണ് ഇതിന്റെ ഒടുവിലത്തെ ഇര.&lt;br /&gt;ടീം നായകനായി ഫെര്‍ഡിനാന്‍ഡിനെ കോച്ച് ഫാബിയോ കാപ്പല്ലോ തെരഞ്ഞെടുത്തിട്ട് ഒരാഴ്ചയാകുന്നതേയുള്ളു. ആഫ്രിക്കന്‍ മണ്ണില്‍ കാല്‍തൊട്ട് ആദ്യ ദിനം തന്നെ ഫെര്‍ഡിനാന്‍ഡ് പരുക്കേറ്റ് വീണു. കാലിനു ഗുരുതരമായി പരുക്കേറ്റ ഫെര്‍ഡിനാന്‍ഡിന് ലോകകപ്പില്‍ കളിക്കാനാകില്ല. ഇതോടെ ഒരൊറ്റ മത്സരം പോലും കളിക്കാതെ ഇംഗ്ലീഷ് നായകന്‍ നാട്ടിലേക്ക് വിമാനം കയറുകയാണ്. പരിശീലനത്തിനിടെ സഹതാരം എമില്‍ ഹെസ്‌കിയുമായി കൂട്ടിയിടിച്ചതാണ് പരുക്കിനു കാരണമെങ്കിലും നായകസ്ഥാനം ലഭിച്ചതു മൂലമാണ് ഈ ദുര്‍ഗതി നേരിട്ടതെന്നാണ് ഇംഗ്ലണ്ടിലെ അന്ധവിശ്വാസികള്‍ പറയുന്നത്. എതിര്‍ ടീമിന്റെ കടുത്ത ഫൗളോ റഫറിയുടെ മോശം ഇടപെടലോ കൂടാതെ ഇത്തരത്തില്‍ മടങ്ങേണ്ടി വന്നത് മറ്റെന്തു കാരണത്താലാണെന്നും അവര്‍ ചോദിക്കുന്നു.&lt;br /&gt;ചരിത്രത്തിന്റെ സഹായത്തോടെയാണ് ഇവര്‍ തങ്ങളുടെ വാദഗതി ഉറപ്പിക്കുന്നത്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ചരിത്രത്തില്‍ നിന്ന് ഫെര്‍ഡിനാന്‍ഡിന്റെ മൂന്നു മുന്‍ഗാമികളെയാണ് ഇവര്‍ ഇയര്‍ത്തിക്കാട്ടുന്നത്. ലോകകപ്പിനിടെ ഇത്തരത്തില്‍ മടങ്ങുന്ന നാലാമത്തെ ഇംഗ്ലീഷ് നായകനാണ് ഫെര്‍ഡിനാന്‍ഡ്. കെവിന്‍ കീഗന്‍, ബ്രയാന്‍ റോബ്‌സന്‍, ഡേവിഡ് ബെക്കാം എന്നിവരാണ് നിലവിലെ നായകനു മുമ്പ് ഈ കയ്പുരസം കുടിച്ചവര്‍.&lt;br /&gt;കെവിന്‍ കീഗന്റെ കാലഘട്ടം മുതലാണ് ഈ ദുര്‍ഗതി ഇംഗ്ലണ്ടിനെ പിന്തുടരാന്‍ തുടങ്ങിയത്. 1982 ലോകകപ്പിനു ടീമിനെ നയിക്കാന്‍ നറുക്കു വീണത് കീഗനായിരുന്നു. ഇപ്പോള്‍ ഫെര്‍ഡിനാന്‍ഡ് നേരിട്ട അതേ ദുര്‍ഗതിയായിരുന്നു അന്നു കീഗനെ കാത്തിരുന്നത്. ടൂര്‍ണമെന്റ് ആരംഭിക്കും മുമ്പ് പരുക്കേറ്റ കീഗന് ഒറ്റമത്സരം പോലും കളിക്കാനാവാതെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. പിന്നീട് മിക്ക് മില്‍സാണ് ടീമിനെ നയിച്ചത്.&lt;br /&gt;തുടര്‍ന്നുള്ള രണ്ടു ലോകകപ്പുകളിലും ഇംഗ്ലണ്ടിന് ഇതേ അനുഭവമുണ്ടായി. രണ്ടു തവണയും ബ്രയാന്‍ റോബ്‌സണായിരുന്നു നിര്‍ഭാഗ്യവാനായ ആ നായകന്‍. 1986-ലും 1990-ലും ഇംഗ്ലണ്ടിന്റെ നായകനാകാന്‍ നറുക്ക് ലഭിച്ച റോബ്‌സണ് പക്ഷേ ഒരിക്കല്‍ പോലും മുഴുവന്‍ മത്സരങ്ങളിലും ടീമിനെ നയിക്കാനായില്ല. ദൈവത്തിന്റെ കരസ്പര്‍ശത്തിലൂടെ വിഖ്യാതമായ 86-ലെ സെമി പോരാട്ടത്തിനു മുമ്പാണ് റോബ്‌സണെ പരുക്ക് പിടികൂടിയത്. റോബസ്ണില്ലാതെയിറങ്ങിയ മത്സരം ഇംഗ്ലണ്ട് തോല്‍ക്കുകയും ചെയ്തു. തൊട്ടടുത്ത തവണ നോക്കൗട്ട് റൗണ്ടിന് മുമ്പ് പരുക്കേറ്റ് റോബ്‌സണു തുടര്‍ന്ന് കളിക്കാനായില്ല. ഇംഗ്ലണ്ട് അടുത്ത റൗണ്ടില്‍ എത്താതെ പുറത്തായപ്പോള്‍ കീഗനായിരുന്നു  കോച്ച്.&lt;br /&gt;2006-ല്‍ സൂപ്പര്‍ താരം ഡേവിഡ് ബെക്കാമിനായിരുന്നു ഈ ദുര്‍ഗതി നേരിട്ടത്. അന്ന് ബെക്കാമിന്റെ മികച്ച ഫോമില്‍ കുതിക്കുകയായിരുന്ന ഇംഗ്ലണ്ടിന് പോര്‍ച്ചുഗലിനെതിരായ മത്സരത്തിനിടെയാണ് പരുക്കു മൂലം ബെക്കാമിനെ നഷ്ടമായത്. പൊല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരം ഇംഗ്ലണ്ട് അന്ന് 3-1ന് തോല്‍ക്കുകയും ചെയ്തു.&lt;br /&gt;ഒടുവില്‍ ഇപ്പോള്‍ റയോ ഫെര്‍ഡിനാന്‍ഡിനെയാണ് ഈ ദുര്‍ഗതി പിടികൂടിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ വിമാനമിറങ്ങിയ ആദ്യ ദിനം തന്നെ വിരുന്നെത്തിയ ദുരന്തം ഇംഗ്ലണ്ടിനെ ഈ ലോകകപ്പില്‍ എങ്ങനെ വേട്ടയാടുമെന്ന് കാത്തിരുന്നു കാണാം.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-3545320781895290927?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/3545320781895290927/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=3545320781895290927' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/3545320781895290927'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/3545320781895290927'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2010/06/blog-post_05.html' title='നായകനായാല്‍ പണി ഉറപ്പ്‌'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_ZvuplW-hhYU/TAqCxC_AOtI/AAAAAAAAAQI/cQUrxlfhuGY/s72-c/Rio+Ferdinand.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-3009180694897647225</id><published>2010-06-04T22:49:00.003+05:30</published><updated>2010-06-04T22:57:08.711+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>വളഞ്ഞു പുളഞ്ഞ് വഞ്ചിക്കല്ലേ...</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_ZvuplW-hhYU/TAk2-13hx_I/AAAAAAAAAQA/-_Si6Fha-2I/s1600/jabulanii.jpg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 320px; height: 320px;" src="http://4.bp.blogspot.com/_ZvuplW-hhYU/TAk2-13hx_I/AAAAAAAAAQA/-_Si6Fha-2I/s320/jabulanii.jpg" alt="" id="BLOGGER_PHOTO_ID_5478970874912688114" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span&gt;&lt;span style="font-weight:bold;"&gt;വ&lt;/span&gt;ളയും പുളയും. വളഞ്ഞു പുളഞ്ഞ് വളച്ചൊടിക്കും. ലോക കാല്‍പ്പന്തു മാമാങ്കത്തിന് ദിനങ്ങള്‍ മാത്രം ശേഷിക്കെ എതിരാളികളുടെ കരുത്തും ദൗര്‍ബല്യവും ഹരിച്ചു ഗുണിക്കുന്ന ടീം മാനേജുമെന്റുകള്‍ക്ക് ഈ പ്രസ്താവന തലവേദന സൃഷ്ടിക്കുകയാണ്.&lt;br /&gt;ദക്ഷിണാഫ്രിക്കയിലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ഉപയോഗിക്കുന്ന പന്ത് ജാബുലാനിയെക്കുറിച്ചാണ് ഈ വിശേഷണങ്ങള്‍. പന്തിന്റെ പ്രവചനാതീത സ്വഭവമാണ് വില്ലന്‍. ഇതിനോടകം തന്നെ നിരവധിപ്പേര്‍ അഭിപ്രായവ്യത്യാസവുമായി രംഗത്തെത്തിക്കഴിഞ്ഞു.&lt;br /&gt;ഒരു പന്തിലെന്തിരിക്കുന്നു എന്നു ചിന്തിക്കാന്‍ വരട്ടെ. എന്താണ് ജാബുലാനി. ജാബുലാനി എന്നാല്‍ ആഫ്രിക്കന്‍ ഭാഷയില്‍ ആനന്ദം നല്‍കുന്നവന്‍ എന്നാണ് അര്‍ഥം. ഭാരം 440 ഗ്രാം. വ്യാസം 69 സെ.മീറ്റര്‍. പാനലുകള്‍ എട്ട്. മത്സരം കഴിയുമ്പോള്‍ കുറയാവുന്ന മര്‍ദംഏറ്റവും കൂടിയത് പത്തുശതമാനം.&lt;br /&gt;പന്തില്‍ പതിനൊന്ന് നിറങ്ങളുണ്ട്. അത് പതിനൊന്ന് കളിക്കാരെ സൂചിപ്പിക്കുന്നു. മാത്രമല്ല, ദക്ഷിണാഫ്രിക്കയിലെ പതിനൊന്ന് ഭാഷകളെയും അത് പ്രതിനിധാനം ചെയ്യുന്നു.ഇവയൊക്കെയാണ് ജാബുലാനിയുടെ സവിശേഷതകള്‍.&lt;br /&gt;എന്നാല്‍ പന്തിന്റെ സ്വഭാവഗുണമാണ് ടൂര്‍ണമെന്റിനു മുന്നേ പലരുടേയും ആനന്ദം നശിപ്പിച്ചിരിക്കുന്നത്. ഭാരക്കുറവ് കാരണം പന്തിന്റെ ഗതിവേഗം നിര്‍ണയിക്കുക എളുപ്പമല്ലെന്നതാണ് ആശങ്കകള്‍ക്ക് പിന്നില്‍.&lt;br /&gt;2006ലെ പന്ത് ടീം ജിസ്റ്റിന് 14 പാനലുകളുണ്ടായിരുന്നു. പാനല്‍ കുറയുമ്പോള്‍ പന്തിന് ഫ്രിക്ഷന്‍ കുറയും വേഗം കൂടും. പാനല്‍ കുറയുമ്പോള്‍ പന്ത് കൂടുതല്‍ വളയുകയും ചെയ്യും. ഗോളികളെ ഭയപ്പെടുത്തുന്ന കാര്യം ഇതാണ്. കളി പുരോഗമിക്കുന്തോറും മര്‍ദം കുറയുമെന്നതിനാല്‍ പന്തിന്റെ വേഗതയിലും ഏറ്റക്കുറച്ചിലുകള്‍ കാണും.&lt;br /&gt;നിര്‍ണായക മത്സരത്തിന്റെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ ലയണല്‍ മെസിയുടെയും മറ്റും ഷോട്ടുകള്‍ തടുക്കുകതന്നെ ആയാസകരമാണ്. അപ്പോള്‍ ഷോട്ടില്‍ െമസിയുടെ പ്രഭാവത്തിനും മേലെ പന്തിന്റെ ലീലാവിലാസവും കൂടിയായാല്‍ എതിര്‍ ടീമിന്റെ ഗോളി വെള്ളം കുടിച്ചത് തന്നെ. ഇതാണ് ഇപ്പോഴത്തെ ആശങ്ക-പറയുന്നത് മറ്റാരുമല്ല, ലോകകിരീടം ലക്ഷ്യമിട്ട് ആഫ്രിക്കയിലെത്തിയ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം കോച്ച് ഫാബിയോ കപ്പെല്ലോ തന്നെ.&lt;br /&gt;ഡേവിഡ് ബെക്കാമിനെയും റൊണാള്‍ഡീഞ്ഞോയെയും പോലെ വളഞ്ഞുപുളഞ്ഞു കിക്കെടുക്കുന്നവര്‍ കൂടിയാണെങ്കില്‍ സ്വന്തം വലയില്‍ ഗോള്‍ വീണതു തന്നെ. ഇതിനു പുറമേ ദക്ഷിണാഫ്രിക്കയിലെ സമുദ്രനിരപ്പില്‍ നിന്നുയര്‍ന്ന സ്ഥലത്തുള്ള സ്‌റ്റേഡിയങ്ങളില്‍ കളി നടക്കുമ്പോള്‍ ജാബുലാനിയെ നിയന്ത്രിക്കുക ആയാസകരം തന്നെയാകും.&lt;br /&gt;എന്നാല്‍ എത്ര വേഗത്തില്‍ വന്നാലും ഈ പന്ത് പിടിക്കാന്‍ കുറേക്കൂടി എളുപ്പമാണെന്ന് നിര്‍മാതാക്കള്‍ പറയുന്നു. പന്തില്‍, മുഖക്കുരുപോലെ പരുപരുത്ത പ്രതലമുണ്ട്. ഇതുമൂലം പന്ത് ഗോളികള്‍ക്ക് കൈപ്പിടിയിലൊതുക്കാന്‍ എളുപ്പമാവും. പന്ത് അധികമധികം വഴുതിപ്പോവില്ലെന്ന് ചുരുക്കം.&lt;br /&gt;എത്തിലിന്‍ വിനയില്‍ അസിറ്റേറ്റ് (ഇ.വി.എ.)തെര്‍മോപ്ലാസ്റ്റിക് പോളിയൂറത്തേന്‍ എന്നിവ ഉപയോഗിച്ചാണ് പന്ത് നിര്‍മിച്ചത്. രൂപകല്പന, ഇംഗ്ലണ്ടിലെ ലഗ്ബറോ സര്‍വകലാശാലയുടെ ഗവേഷണ വിഭാഗമായി സഹകരിച്ചായിരുന്നു.&lt;br /&gt;എല്ലാവര്‍ക്കും സന്തോഷം നല്‍കുകയെന്നാണ് ജാബുലാനിക്ക് അര്‍ഥം. എന്നാല്‍ ജൂണ്‍ 11-ന് വിസില്‍ മുഴങ്ങുന്നതു മുതല്‍ക്ക് ആരുടെ സന്തോഷമാകും ജാബുലാനി കെടുത്തുകയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റു നോക്കുന്നത്. അതോടൊപ്പം പരുക്ക് എന്ന വില്ലനെ മനസാ സ്തുതിക്കുന്നവരുമുണ്ട്. പരുക്കില്ലായിരുന്നെങ്കില്‍ ബെക്കാം കളിക്കാനുണ്ടാകുമായിരുന്നു. എങ്കില്‍ പണ്ടേ ഗര്‍ഭിണി പിന്നെ ദുര്‍ബല എന്ന അവസ്ഥയായേനെ എന്നാണ് അവരുടെ അണിയറ സംസാരം. അല്ലെങ്കില്‍ തന്നെ ബെക്കാം കിക്കുകള്‍ തോന്നിയ വഴിക്കാണ് വരിക. അതു ജാബുലാനി കൂടിയാണെങ്കില്‍ പറയുകയും വേണ്ടല്ലോ.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-3009180694897647225?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/3009180694897647225/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=3009180694897647225' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/3009180694897647225'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/3009180694897647225'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2010/06/blog-post.html' title='വളഞ്ഞു പുളഞ്ഞ് വഞ്ചിക്കല്ലേ...'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_ZvuplW-hhYU/TAk2-13hx_I/AAAAAAAAAQA/-_Si6Fha-2I/s72-c/jabulanii.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-2636259139373351288</id><published>2010-06-02T22:15:00.003+05:30</published><updated>2010-06-06T19:41:01.002+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>അവതാരമായി അര്‍ജന്റീന</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_ZvuplW-hhYU/TAaPOueN3pI/AAAAAAAAAP4/E46HvYTKwtM/s1600/Argentina.jpg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 320px; height: 262px;" src="http://4.bp.blogspot.com/_ZvuplW-hhYU/TAaPOueN3pI/AAAAAAAAAP4/E46HvYTKwtM/s320/Argentina.jpg" alt="" id="BLOGGER_PHOTO_ID_5478223479898496658" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div style="text-align: center; font-style: italic;"&gt;&lt;span&gt;തനിക്കേറ്റ വിമര്‍ശനങ്ങള്‍ക്ക് ഇതുവരെ മറഡോണ മറുപടി പറഞ്ഞിട്ടില്ല.&lt;/span&gt;&lt;br /&gt;&lt;span&gt;ആഫ്രിക്കന്‍ മണ്ണില്‍ ഇക്കുറി രണ്ടും കല്‍പിച്ചാണ് അദ്‌ദേഹം എത്തുന്നത്.&lt;/span&gt;&lt;br /&gt;&lt;span&gt;ലോകത്തിനു മറുപടി നല്‍കാന്‍ ഇവിടെ തന്റെ കുട്ടികള്‍ക്കൊപ്പം ദൈവത്തിന്റെ കൈകള്‍ ഒരുമ്പെട്ടാല്‍ ആര്‍ക്കാകും തടയാനാകുക? ഇംഗ്ലീഷ് വസന്തവും&lt;/span&gt;&lt;br /&gt;&lt;span&gt;സ്പാനിഷ് പോര്‍വീര്യവും ഈറ്റപ്പുലികളും എന്തിനു സാക്ഷാല്‍&lt;/span&gt;&lt;br /&gt;&lt;span&gt;മഞ്ഞക്കിളികളുടെവരെ ചിറകു കുഴഞ്ഞ് തളര്‍ന്നു വീണേക്കാം.&lt;/span&gt;..&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;span style="font-weight: bold;"&gt;ഫു&lt;/span&gt;ട്‌ബോളിനു&lt;/span&gt; ശ്രുതി ചേര്‍ന്ന സംഗീതമില്ലായിരിക്കും; നൃത്തത്തിന്റെ ലാസ്യതാളവും കണ്ടേക്കില്ല. എന്നാല്‍ നീലയും വെള്ളയും ഇടകലര്‍ന്ന സ്ട്രിപ്പുകളണിഞ്ഞ് അവര്‍ പന്തു തട്ടാനിറങ്ങുമ്പോള്‍ റിഹേഴ്‌സല്‍ ചെയ്‌തൊരുക്കിയ ഗാനം കേള്‍ക്കുന്ന നിര്‍വൃതിയിലായിരിക്കും ലോകം; മനംമയക്കുന്ന നൃത്ത ശില്‍പം ആസ്വദിക്കുന്ന ആലസ്യത്തിലായിരിക്കും കാണികള്‍.&lt;br /&gt;അതേ, അതാണ് അര്‍ജന്റീന. മൈതാനഹൃദയത്തെ സിംഫണിയുടെ അരങ്ങായി കാണുന്നവര്‍; കാല്‍പ്പന്തു കൊണ്ടു കവിത വിരിയിക്കുന്നവര്‍. ഇക്കുറിയും ആരാധക ഹൃദയത്തില്‍ കൂടുകൂട്ടാന്‍ അവര്‍ എത്തുന്നു. ആഫ്രിക്കയില്‍ ആദ്യമായി എത്തുന്ന കാല്‍പന്തു മാമാങ്കത്തില്‍ വേഷമാടാന്‍.&lt;br /&gt;ഓരോ ലോകകപ്പ് കഴിയുമ്പോഴും വിധിയും വിളയാടലുകളും എതിരാകുന്ന ട്രാജഡിയാണ് അര്‍ജന്റീന. ഗോളടിക്കാനറിയാത്ത കാല്‍പന്തു കളിക്കാര്‍ എന്ന ആരാധകരുടെ ശാപവചസുകള്‍ സസന്തോഷം ഏറ്റുവാങ്ങി അവര്‍ നടന്നു മറയും. എങ്കിലും എന്നും അവരുടെ സ്ഥാനം ആരാധകഹൃദയങ്ങളിലുണ്ടായിരുന്നു. 2010ലെ മാമാങ്ക വേദിയിലെങ്കിലും ഈ പതിവുതിരക്കഥകള്‍ മാറ്റിയെഴുതപ്പെടുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. കാരണം അര്‍ജന്റീന അവര്‍ക്ക് അത്രമേല്‍ പ്രിയ ടീമാണ്. ഇതിന് അവര്‍ കണ്ടെത്തുന്ന കാരണങ്ങള്‍ എന്തൊക്കെയാണ്.&lt;br /&gt;അര്‍ജന്റീനയുടേത്. മാര്‍ഗമേതായാലും ലക്ഷ്യം ഗോളായല്‍ മതിയെന്ന യൂറോപ്പിന്റെ വന്യമായ ആക്രമണ ശൈലിയെ പുണരാതെ നില്‍ക്കുന്ന അപൂര്‍വം ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൊന്നാണ് അവര്‍. മധ്യവരയ്ക്കു ചുറ്റും പന്തുമായി മേഞ്ഞു നടക്കുന്നവര്‍. മിഡ്ഫീല്‍ഡില്‍ സ്വപ്നാടകം നടത്തുന്നവര്‍. ഇവര്‍ക്ക് എങ്ങനെ എതിര്‍പാളയം തുളച്ച് ആഫ്രിക്കന്‍ മണ്ണില്‍ വെന്നിക്കൊടി പാറിക്കാന്‍ കഴിയും? പക്ഷേ ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്ക് ഉത്തരം നല്‍കാന്‍ നല്‍കാന്‍ ഏറെയൊന്നും ആലോചിക്കേണ്ടി വരില്ല. ഡീഗോ മറഡോണയുടെ ശിക്ഷണത്തില്‍ ലയണല്‍ മെസിയുടെ ആക്രമണവീര്യവുമായി ഇറങ്ങുന്നവരെ എഴുതിത്തള്ളാനാകില്ലല്ലോ?&lt;br /&gt;പക്ഷേ സമവാക്യങ്ങളിലും കണക്കുകൂട്ടലുകളില്‍ ഇക്കുറി അവര്‍ക്ക് അല്പം മങ്ങലേറ്റിട്ടുണ്ടോ എന്നാണ് സംശയം. പ്രതിഭയ്‌ക്കൊത്ത മികവ് കാഴ്ചവയ്ക്കാന്‍ ചിലഅവസരങ്ങളില്‍ അവര്‍ക്കു കഴിയാതെ പോയതാണ് പിന്നിലാകാന്‍ കാരണം.&lt;br /&gt;സമീപകാലത്ത് ലാറ്റിനമേരിക്കന്‍ ശൈലിയിലൂടെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത ടീമുകളിലൊന്നാണ് അര്‍ജന്റീന. എന്നാല്‍ ലോകകപ്പ് യോഗ്യതാ റൗണ്ടുകളില്‍ പതിവുപോലെ അനായാസമായിരുന്നില്ല അവരുടെ പ്രയാണം. സ്പാനിഷ് ക്ലബ് ബാഴ്‌സലോണയ്ക്കു വേണ്ടി ഗോളുകള്‍ അടിച്ചു കൂട്ടി മെസി മിന്നുന്ന ഫോമില്‍ നില്‍ക്കെയാണ് ഏറെ അലഞ്ഞ് അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടുന്നത്.&lt;br /&gt;ഫൈനല്‍സിനുള്ള അവസാന കടമ്പയ്ക്കിറങ്ങുമ്പോള്‍ ഡീഗോയ്ക്കും കുട്ടികള്‍ക്കും മുന്നില്‍ ജയം അല്ലെങ്കില്‍ മരണം എന്നതായിരുന്നു അവസ്ഥ. ഒരു സമനില പോലും ആഫ്രിക്കയെ അക്കരപ്പച്ചയാക്കും എന്ന നിലയില്‍നിന്ന് ദൈവഹിതമെന്നോണമായിരുന്നു അവരുടെ കടന്നു വരവ്. ഇത്തരത്തില്‍ തപ്പിയും തടഞ്ഞുമുള്ള മുന്നേറ്റമായിരുന്നതു കൊണ്ടാകും വാതുവയ്പു പന്തികളില്ലൊം അവര്‍ പിന്നണിയിലായി പോയത്.&lt;br /&gt;എന്നാല്‍ ഇപ്പോള്‍ അര്‍ജന്റീനയ്ക്ക് ഇത് ഉര്‍വശീ ശാപമാണ്. പ്രതീക്ഷകള്‍ ഏറെയുണ്ട്. എന്നാല്‍ തങ്ങളെ ചുറ്റിപ്പറ്റി പ്രവചനങ്ങളില്ല, സമ്മര്‍ദമില്ല. അതിനാല്‍ത്തന്നെ സ്വാഭാവിക കളി കെട്ടഴിക്കാന്‍ പ്രയാസവുമില്ല. ചരിത്രവും ഇത്തരക്കാര്‍ക്കൊപ്പമെന്നതും ആത്മവിശ്വാസം പകരുന്നു. സാധ്യതകള്‍ കല്‍പിക്കപ്പെടാതെയെത്തിയവര്‍ പിന്നീട് കിരീടം കൊത്തിപ്പറക്കുന്ന എത്രയെത്ര കഥകളാണ് മറഡോണയുടെയും ടീമിന്റെയും ആത്മവിശ്വാസം ഉയര്‍ത്തുന്നത്.&lt;br /&gt;1986-ലും ഇങ്ങനെയായിരുന്നു ഡീഗോ എത്തിയത്. തിരിച്ചടികള്‍ക്കും വിമര്‍ശന ശരങ്ങള്‍ക്കുമൊടുവില്‍ യഥാര്‍ഥ പോരാട്ടവേദിയില്‍ ദൈവത്തിന്റെ കൈ പതിഞ്ഞപ്പോള്‍ പിന്നീടെല്ലാം ചരിത്രം. 2002-ല്‍ കര്‍ക്കശക്കാരനായ ലൂയി ഫിലിപ് സ്‌കൊളാരിയുടെ ശിക്ഷണത്തില്‍ ബ്രസീലും കാഴ്ചവച്ചത് ഇതേ തിരിച്ചുവരവു തന്നെ.&lt;br /&gt;അന്നത്തെ ബ്രസീലും ഇന്നത്തെ അര്‍ജന്റീനയും തമ്മില്‍ സാമ്യങ്ങളേറെ. സ്‌കൊളാരിയുടെ ബ്രസീല്‍ യോഗ്യതാ റൗണ്ടില്‍ തപ്പിത്തടഞ്ഞു പോരിനു മരണത്തെ കണ്ടപ്പോള്‍ ഇക്കുറി അത് മറഡോണയും കുട്ടികള്‍ക്കുമാണ് ദര്‍ശനം നല്‍കിയത്. സ്‌കൊളാരിയുടെ കളരിയില്‍ സൂപ്പര്‍ താരവും പ്ലേമേക്കറുമായ റൊമാരിയോയ്ക്ക് സ്ഥാനം പോയപ്പോള്‍ മറഡോണയുടെ സ്‌കൂളില്‍ പ്ലേമേക്കര്‍ യുവാന്‍ റോമന്‍ റിക്വല്‍മിക്ക് ടി.സി. ലഭിച്ചു. അന്ന് ഉന്നതങ്ങളില്‍ ബൊളീവിയയോടു ബ്രസീല്‍ തകര്‍ന്നപ്പോള്‍ ഇക്കുറി രക്തം വീണത് അര്‍ജന്റീനയുടേത്. ഇതിനെല്ലാം ശേഷം ബ്രസീലിനു കപ്പ് നേടാമെങ്കില്‍ എന്തുകൊണ്ട് ലയണല്‍ മെസി കളിക്കുന്ന അര്‍ജന്റീനയ്ക്കായിക്കൂടാ അന്തിമ വിജയം.&lt;br /&gt;ഫുട്‌ബോള്‍ ലോകം മുഴുവന്‍ ദൈവത്തെ പോലെ ആരാധിക്കുന്ന മറഡോണയുടെ സാന്നിദ്ധ്യവും അര്‍ജന്റീനയ്ക്ക് കരുത്തു പകരുന്നു. രണ്ടു ലോകകപ്പ് ഫൈനലുകള്‍ കളിച്ച ഇതിഹാസത്തിന്റെ തീരുമാനങ്ങള്‍ ഒരിക്കലും പിഴയ്ക്കില്ലെന്നവര്‍ വിശ്വസിക്കുന്നു. ഇതിനു തെളിവാണ് ആഫ്രിക്കയിലെ അര്‍ജന്റീന്‍ സാന്നിദ്ധ്യം.&lt;br /&gt;മുന്‍ കോച്ച് ബിയേല്‍സയുടെ കീഴില്‍ തോറ്റുതൊപ്പിയിട്ട ടീമിനെ കൈയില്‍ കിട്ടുമ്പോള്‍ ആഫ്രിക്കന്‍ ടിക്കറ്റിനും മരണത്തിനുമിടയില്‍ വെറും ആറു മത്സരങ്ങള്‍ മാത്രമായിരുന്നു മറഡോണയ്ക്കു മുന്നില്‍. ഇതിനിടയില്‍ ടീമിന്റെ അച്ചുതണ്ടായ റിക്വല്‍മിയെ പിണക്കി അയയ്ക്കുകയും ചെയ്തു. നാലുപാടു നിന്നും വിമര്‍ശനങ്ങള്‍. എന്നാല്‍ താന്‍ എന്തുകൊണ്ട് ആരാധ്യനാകുന്നു എന്നു തെളിയിക്കുകയായിരുന്നു പിന്നീട് മറഡോണ. അപ്രശസ്തരെ കണ്ടെത്തിയും പഴയ പടക്കുതിരകളെ തിരിച്ചുവിളിച്ചും ചൂതാട്ടം നടത്തുകയായിരുന്നു ഡീഗോ. അതു വിജയം കണ്ടപ്പോള്‍ കല്ലേറുകള്‍ പൂച്ചെണ്ടുകളായി.&lt;br /&gt;ഇനി അന്തിമ പോരിനിറങ്ങുന്ന മറഡോണയുടെ പടയെ നോക്കൂ. കടലാസിലെ മാത്രം പുലികളല്ല അവര്‍. അതും ഈ ലോകകപ്പ് അര്‍ജന്റീനയ്ക്കാണെന്ന് ഉറച്ചു വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു. മിക്ക പരിശീലകരും മുന്നേറ്റ നിരയിലെ മികച്ച കളിക്കാരെ തേടുന്നു. എന്നാല്‍ പ്രതിഭകളുടെ ധാരാളിത്തം കൊണ്ട് മറ്റേതൊരു പരിശീലകരേക്കാള്‍ കഷ്ടപ്പെടുകയാണ് മറഡോണ. മുന്നേറ്റനിരയില്‍ ഒന്നിനൊന്നു മികച്ച രീതിയില്‍ കളിക്കുന്ന അഞ്ചുപേരില്‍ നിന്ന് ആരെ തെരഞ്ഞെടുക്കുമെന്നാണ് ലോകം ഉറ്റു നോക്കുന്നത്.&lt;br /&gt;ലയണല്‍ മെസി, ഡീഗോ മെലിറ്റോ, സെര്‍ജിയോ അഗ്യൂറോ, കാര്‍ലോസ് ടെവസ്, ഗോണ്‍സാലോ ഹിഗ്വെയ്ന്‍ എന്നീ അഞ്ചു മിസൈലുകളാണു മറഡോണയുടെ വജ്രായുധങ്ങള്‍. മെസി-മറഡോണ അച്ചു തണ്ടില്‍ വിരിയുന്ന പ്രതീക്ഷകള്‍ പൊലിപ്പിക്കുക മാത്രമാണ് മറ്റുള്ളവരുടെ ദൗത്യമെങ്കില്‍ അതു പോലും എതിരാളികളുടെ സര്‍വനാശത്തിനായിരിക്കുമെന്ന് തീര്‍ച്ച.&lt;br /&gt;മധ്യനിരയില്‍ കളി വിരിയിക്കുന്ന അവര്‍ക്ക് റിക്വല്‍മിയുടെ അഭാവം തിരിച്ചടിയാകുമെന്ന കരുതുന്നവര്‍ക്കു മറുപടിയുമായി നായകന്‍ ഹവിയര്‍ മസ്‌കരാനോ നാലു പ്രതിരോധ ഭടന്‍മാര്‍ക്ക് പിന്തുണയേകി മധ്യനിരയിലുണ്ടാകും. പ്രകടനം പരിശോധിക്കുകയാണെങ്കില്‍ എയ്ഞ്ചല്‍ ഡി മരിയയും മാക്‌സിം റോഡ്രിഗസുംനായകനു കൂട്ടുണ്ടാകും. എന്നാല്‍ യുവാന്‍ സെബാസ്റ്റിയന്‍ വെറോണിനെ മറികടന്നുവേണം മാക്‌സിമിന് ടീമിലെത്താന്‍. മ്യൂസിക്കല്‍ കണ്ടക്ട്രറെ പോലെ ചിട്ടയായാി പ്രവര്‍ത്തിക്കുന്ന റിക്വല്‍മിയുടെ കരക്കാരാണിവരെന്നു കൂടി ചേര്‍ത്തുവായിച്ചാല്‍ മറഡോണയ്ക്ക് എടുത്തു പെരുമാറാനാകുന്ന എത്രയെത്ര ആയുധങ്ങള്‍ പുരയില്‍ ശേഷിക്കുന്നുവെന്ന് ഊഹിക്കാം. രണ്ടു ഫോര്‍വേര്‍ഡുകളെയാണ് മാറഡോണ കളിപ്പിക്കുന്നതെങ്കില്‍ മസ്‌കരാനോയ്‌ക്കൊപ്പം വെറോണും മധ്യനിരയിലുണ്ടാകും.&lt;br /&gt;അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ എന്ന നിലയിലായിരിക്കും സൂപ്പര്‍ താരം ലയണല്‍ മെസിയെ അവതരിപ്പിക്കുക. കാനഡയ്‌ക്കെതിരായ സന്നാഹമല്‍സരത്തില്‍ മെസിയെ കളിപ്പിക്കാതിരുന്നത് മാറഡോണയുടെ തന്ത്രമായാണ് കണക്കാക്കുന്നത്. മെസിക്കുവേണ്ടി ലോകകപ്പില്‍ പുറത്തിരിക്കേണ്ടിവരുന്ന പ്രതിഭാധനനായിരിക്കും പാസ്‌റ്റോര്‍ എന്ന കാര്യത്തില്‍ സംശയമില്ല. മെസിക്ക് മുന്നിലായി കാര്‍ലോസ് ടെവസ്, ഗോണ്‍സാലോ ഹിഗ്വെയ്ന്‍, ഡീഗോ മിലിറ്റോ എന്നിവരില്‍ രണ്ടുപേരെയായിരിക്കും മാറഡോണയുടെ ചോയിസുകള്‍.&lt;br /&gt;മിലിറ്റോയെയും ഹിഗ്വെയ്‌നെയും അപേക്ഷിച്ച് വ്യത്യസ്തനാണ് ടെവസ്. പിന്‍നിരയിലേക്കും ഇറങ്ങികളിക്കാന്‍ സന്നദ്ധത കാട്ടുന്ന ടെവസ് നീണ്ട പാസുകള്‍ സ്വീകരിക്കുന്നതിലും മിടുക്കനാണ്. ബോക്‌സിനു പുറത്തുനിന്ന് ഷോട്ട് ഉതിര്‍ക്കുന്നതിലും അവിസ്മരണീയമായ ഡ്രിബിളിംഗിലൂടെയും ആരാധകരുടെ മനംകവരുന്ന കേളീശൈലിയാണ് ഈ മാഞ്ചസ്റ്റര്‍ സിറ്റി താരത്തിന്റേത്.&lt;br /&gt;കരിയറിന്റെ തുടക്കത്തില്‍ പ്ലേമേക്കറായാണ് കളി തുടങ്ങിയതെങ്കിലും ഗോണ്‍സാലൊ ഹിഗ്വെയ്ന്‍ ഇന്നൊരു കളകറഞ്ഞ മുന്നേറ്റക്കാരനാണ്. പെനാല്‍റ്റി ഏരിയയില്‍ ടെവസിനേക്കാള്‍ നാശം വിതയ്ക്കാന്‍ കഴിയുന്ന താരമായാണ് ഹിഗ്വെയ്‌നെ കളിവിദഗ്ദ്ധര്‍ കണക്കാക്കുന്നത്. എല്‍ പിപ്പിറ്റ, മാറഡോണയുടെ മരുമകന്‍ കൂടിയായ സെര്‍ജിയോ അഗ്യൂറോ എന്നിവരും മുന്നേറ്റനിരയിലെ വിശ്വസ്തരാണ്.&lt;br /&gt;അര്‍ജന്റീനയുടെ മുന്നേറ്റത്തിലെ പ്രതിഭകളെക്കുറിച്ച് പറയുമ്പോള്‍ മറന്നുപോകരുതാത്ത ഒരു പേരുണ്ട് മാര്‍ട്ടിന്‍ പാലെര്‍മോ. കാരണം യോഗ്യതാ മല്‍സരത്തില്‍ പാലെര്‍മോയുടെ ഗോളിനാണ് അര്‍ജന്റീന തപ്പിയും തടഞ്ഞും ലോകകപ്പിന് ടിക്കറ്റ് ഉറപ്പിച്ചത്.&lt;br /&gt;പതിവില്‍ നിന്നു വ്യത്യസ്തമായി ഇക്കുറി പ്രതിരോധം നോക്കൂ. അവിടെ യാതൊരു ബുദ്ധിമുട്ടും കൂടാതെ മാറഡോണയ്ക്ക് കാര്യങ്ങള്‍ നടപ്പിലാക്കാം. ഗബ്രിയേല്‍ ഹെയ്ന്‍സി, വാള്‍ട്ടര്‍ സാമുവല്‍, മാര്‍ട്ടിന്‍ ഡെമിഷെലിസ് എന്നിവരെ വിശ്വസ്തതയോടെ കാവല്‍ ഏല്‍പ്പിക്കാം. പകരക്കാരനായി ജൊനാസ് ഗുട്ടെറെസിനെയും ഇറക്കാം. ഗോളടിക്കുന്നവര്‍ക്ക് പഞ്ഞമില്ലാതിരുന്ന നാട്ടില്‍ നിന്ന് അപൂര്‍വമായി ലഭിക്കുന്ന മിന്നുന്ന ഗോളികളേയും ഇക്കുറി മറഡോണ കൂടെ കൂട്ടിയിട്ടുണ്ട്. സെര്‍ജിയോ റെമേറോയ്ക്കും ഡീഗോ പോസോയ്ക്കും പിന്നില്‍ മൂന്നാം നമ്പര്‍ ഗോളിയായി എത്തുന്നത് ഏറ്റവും മികച്ച യുവ ഗോള്‍കീപ്പര്‍ എന്ന പേരുകേട്ട മരിയോ അന്‍ഡുജാര്‍ ആണെന്നു കൂടിയറിയുമ്പോള്‍ കൂട്ടലുകള്‍ക്കും കിഴിക്കലുകള്‍ക്കുമൊടുവില്‍ അര്‍ജന്റീനയുടെ ശക്തി എത്രകണ്ടു വര്‍ധിച്ചുവെന്നറിയാം.&lt;br /&gt;തനിക്കേറ്റ വിമര്‍ശനങ്ങള്‍ക്ക് ഇതുവരെ മറഡോണ മറുപടി പറഞ്ഞിട്ടില്ല. ആഫ്രിക്കന്‍ മണ്ണില്‍ ഇക്കുറി രണ്ടും കല്‍പിച്ചാണ് മറഡോണ എത്തുന്നത്. ഇവിടെ തന്റെ കുട്ടികള്‍ക്കൊപ്പം ലോകത്തിനു മറുപടി നല്‍കാന്‍ ദൈവത്തിന്റെ കൈകള്‍ ഒരുമ്പെട്ടാല്‍ ആര്‍ക്കാകും തടയാനാകുക. ഇംഗ്ലീഷ് വസന്തവുംസ്പാനിഷ് പോര്‍വീര്യവും ഈറ്റപ്പുലികളും എന്തിനു സാക്ഷാല്‍ മഞ്ഞക്കിളികളുടെവരെ ചിറകു കുഴഞ്ഞ് തളര്‍ന്നു വീണേക്കാം.&lt;br /&gt;മറഡോണ പടയ്‌ക്കൊരുങ്ങിക്കഴിഞ്ഞു. വിധിയുടെ വിളയാട്ടലുകളില്‍ തകര്‍ന്നില്ലെങ്കില്‍ ചൂതാട്ടത്തില്‍ പതറിയില്ലെങ്കില്‍ ജൂലൈ 11-ന്  കപ്പില്‍ ചുണ്ടുചേര്‍ത്ത് മറഡോണ മറുപടി നല്‍കിയിരിക്കും. അങ്ങകലെ ദാരിദ്രം തുടികൊട്ടുന്ന ലാറ്റിനമേരിക്കയിലെ അര്‍ജന്റീനയും ഇങ്ങ് പാവയ്ക്കാ പോലുള്ള കേരളത്തിലെ മലപ്പുറവുമെല്ലാം അതിനായി കാത്തിരിക്കുകയാണ്. അവര്‍ക്കിപ്പോള്‍ ഒരു പ്രാര്‍ഥന മാത്രം എന്റെ മെസിഹായേ കാത്തോളണേ...&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-2636259139373351288?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/2636259139373351288/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=2636259139373351288' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/2636259139373351288'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/2636259139373351288'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2010/06/blog-post_02.html' title='അവതാരമായി അര്‍ജന്റീന'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_ZvuplW-hhYU/TAaPOueN3pI/AAAAAAAAAP4/E46HvYTKwtM/s72-c/Argentina.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-8557477269526391430</id><published>2010-05-28T23:30:00.006+05:30</published><updated>2010-06-04T20:37:14.101+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>അലകടലാകാന്‍ അര്‍ജന്റീന</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_ZvuplW-hhYU/TADcRE19pRI/AAAAAAAAAPw/iC54siyxZ4E/s1600/messi.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 173px; height: 320px;" src="http://4.bp.blogspot.com/_ZvuplW-hhYU/TADcRE19pRI/AAAAAAAAAPw/iC54siyxZ4E/s320/messi.jpg" border="0" alt=""id="BLOGGER_PHOTO_ID_5476619332798489874" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-style:italic;"&gt;''മെസി ഒരു അസാധാരണ താരം തന്നെ. പക്ഷേ, ഇക്കുറി അര്‍ജന്റീനയ്ക്ക് മെസി മാത്രമല്ലെന്നും ഓര്‍ക്കണം. മെസിക്കുചുറ്റും ഒരുപിടി മികച്ച താരങ്ങളുണ്ട്. കാര്‍ലോസ് ടെവസ്, ഡീഗോ മിലിറ്റോ, ഗോണ്‍സാലോ ഹിഗ്വയ്ന്‍, ഹാവിയര്‍ മസ്‌കരാനോ അങ്ങനെയുള്ളവര്‍. ഈ ലോകകപ്പില്‍ ഒരു സമ്പൂര്‍ണ ടീമുണ്ടെങ്കില്‍ അത് അര്‍ജന്റീനയാണ് അവരെ പേടിക്കണം'' : ലോതര്‍ മത്തേവൂസ്( മുന്‍ ജര്‍മന്‍ നായകന്‍)&lt;span style="font-weight:bold;"&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ആകാശ നീലിമയും സമുദ്രത്തിരയുടെ വെളുപ്പും കലര്‍ന്ന ജേഴ്‌സിയില്‍ പന്തു തട്ടാനിറങ്ങുന്ന അര്‍ജന്റീന ആരാധകരുടെ ഹൃദയം കവര്‍ന്നാണ് എല്ലായ്‌പ്പോഴും ലോകകപ്പിനെത്തുക. എന്നാല്‍ ഗോളടിക്കാനറിയാത്ത കാല്‍പ്പന്തു കളിക്കാര്‍ എന്ന പേരും പേറി പലപ്പോഴും വെറും കൈയോടെ മടങ്ങുകയാണ് അവരുടെ പതിവ്.&lt;br /&gt;1986-ല്‍ ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ വിജയത്തിനു ശേഷം ഒരിക്കല്‍ പോലും അവര്‍ക്ക് ലോകകപ്പില്‍ മുത്തമിടാനായിട്ടില്ല.&lt;br /&gt;90-ല്‍ ഇപ്പോഴത്തെ കോച്ച് ഡീഗോ മറഡോണ വിശേഷിപ്പിച്ച ഫിഫയുടെ കൊലച്ചതിയില്‍ കലാശപ്പോരില്‍ അവര്‍ മുട്ടുമടക്കിയതിനു ശേഷം ഇതുവരേക്കും അവസാന പോരാട്ട വേദിയില്‍ നിലയും വെള്ളയും വരകളുള്ള ജേഴ്‌സി കണ്ടിട്ടുമില്ല.&lt;br /&gt;ഇക്കുറിയും അര്‍ജന്റീന വരുന്നുണ്ട്. ആരാധകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കി. അവരുടെ സാധ്യതകളെക്കുറിച്ച്.&lt;br /&gt;മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഗ്രീസ്, ആഫ്രിക്കന്‍ കരുത്തരായ നൈജീരിയ, ഏഷ്യന്‍ ശക്തികളായ ദക്ഷിണകൊറിയ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് അര്‍ജന്റീന. മറ്റ് ഏഴു ഗ്രൂപ്പുകളെ അപേക്ഷിച്ച് നിലവാരം കുറഞ്ഞ ഗ്രൂപ്പെന്ന വിലയിരുത്തല്‍ ഉണ്ട് ബി ഗ്രൂപ്പിന്.&lt;br /&gt;അര്‍ജന്റീന ഒഴികെയുള്ള ടീമുകള്‍ ദുര്‍ബലരാണ്. എന്നിരുന്നാലും നൈജീരിയ, ഗ്രീസ്, ദക്ഷിണ കൊറിയ ടീമുകള്‍ക്ക് അവരുടേതായ ദിവസം അര്‍ജന്റീനയെപോലുള്ള വമ്പന്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനാകും. &lt;br /&gt;രണ്ടാം സ്ഥാനത്തിനുവേണ്ടി നൈജീരിയയും ഗ്രീസും തമ്മിലായിരിക്കും പോരാട്ടം. ഏഷ്യന്‍ ടീമുകളില്‍ ഏറെ സാധ്യതയുള്ള ദക്ഷിണകൊറിയയെ പെട്ടെന്ന് എഴുതിതള്ളാനുമാകില്ല.&lt;br /&gt;ലോകോത്തര താരങ്ങള്‍ അണിനിരക്കുന്ന അര്‍ജന്റീനയുടെ രണ്ടാം റൗണ്ട് പ്രയാണം അനായാസമാകുമെന്നാണ് വിദഗഗ്ധമതം. ലോക ഫുട്‌ബോളറും സൂപ്പര്‍ താരവുമായ ലയണല്‍ മെസിയിലാണ് അര്‍ജന്റീനയുടെ പ്രതീക്ഷകളത്രയും. മെസിക്കു പുറമേ ഡീഗോ മിലിറ്റോ, സെര്‍ജിയോ അഗ്യൂറോ, കാര്‍ലോസ് ടെവസ്, ഹാവിയര്‍ മസ്‌കരാനോ തുടങ്ങിയ താരങ്ങള്‍ ഒത്തിണക്കത്തോടെ കളിച്ചാല്‍ അര്‍ജന്റീനയുടെ തേരോട്ടം ലോകചാമ്പ്യന്‍ പട്ടം വരെയാകും. എന്നാല്‍ യോഗ്യതാ റൗണ്ടിലെ പോലെ കളിക്കാരെയും ശൈലിയും സംബന്ധിച്ച് മറഡോണയ്ക്ക് തന്നെ ഒരു തിട്ടമില്ലാത്ത അവസ്ഥ ലോകകപ്പിലും തുടര്‍ന്നാല്‍ അര്‍ജന്റീനയുടെ അവസ്ഥ എന്താകുമെന്ന് പറയാനാകില്ല.&lt;br /&gt;ഗ്രീസ്‌നൈജീരിയ പോരാട്ടമായിരിക്കും രണ്ടാം സ്ഥാനക്കാരെ നിശ്ചയിക്കുക. പ്രതിരോധത്തിലൂന്നി കളിക്കുന്ന ശൈലി ഗ്രീസിന് വിനയാകുമോ എന്നതാണ് പ്രധാനം. പഴയകാല ശക്തിയില്ലാത്തതാണ് നൈജീരിയയുടെ പ്രശ്‌നം. 2002ലെ ഹീറോയായ പാര്‍ക്ക് ജി സുംഗിന്റെ കരുത്തില്‍ പന്തു തട്ടുന്ന ഏഷ്യന്‍ ശക്തികളായ കൊറിയയ്ക്ക് ഗ്രീസ്, നൈജീരിയ എന്നിവരെ പിടിച്ചുനിര്‍ത്താനായാല്‍ രണ്ടാം റൗണ്ടിലെത്താനായേക്കാം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-8557477269526391430?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/8557477269526391430/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=8557477269526391430' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/8557477269526391430'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/8557477269526391430'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2010/05/blog-post_6013.html' title='അലകടലാകാന്‍ അര്‍ജന്റീന'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_ZvuplW-hhYU/TADcRE19pRI/AAAAAAAAAPw/iC54siyxZ4E/s72-c/messi.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-8098395030775631274</id><published>2010-05-28T23:27:00.004+05:30</published><updated>2010-05-28T23:30:06.856+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>കപ്പുയര്‍ത്താന്‍ കാനറികള്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_ZvuplW-hhYU/TAAEafnTr_I/AAAAAAAAAPg/OFaCTk_uT0g/s1600/kaka.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 181px; height: 320px;" src="http://3.bp.blogspot.com/_ZvuplW-hhYU/TAAEafnTr_I/AAAAAAAAAPg/OFaCTk_uT0g/s320/kaka.jpg" border="0" alt=""id="BLOGGER_PHOTO_ID_5476382000092000242" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;ഓ&lt;/span&gt;രോ ലോകകപ്പ് ഫുട്‌ബോള്‍ വരുമ്പോഴും ബ്രസീലും കൂടെ മത്സരിക്കുന്നവരും എന്നതാണ് അവസ്ഥ. ആരാവും ജേതാവ് എന്ന് ചിന്തിക്കുമ്പാള്‍ ആദ്യത്തെ മൂന്നു പേരില്‍ ആദ്യം കേള്‍ക്കുന്ന പേര് ബ്രസീല്‍ എന്നാകും. ഏറ്റവും കൂടുതല്‍ തവണ കപ്പില്‍ മുത്തമിട്ടതു മാത്രമല്ല ഇതിനു കാരണം. ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കുന്നവര്‍ എന്നുള്ളതു കൊണ്ടാകും.&lt;br /&gt;ഇക്കുറിയും പതിവു തെറ്റുന്നില്ല. ആഫ്രിക്കന്‍ വന്‍കരയിലെ ആദ്യ ലോകകപ്പ് തുടങ്ങാനിരിക്കെ ഫേവറൈറ്റുകളില്‍ മുന്‍പന്തിയിലാണ് ലോക ഒന്നാം നമ്പര്‍ ടീമായ ബ്രസീല്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍, ദിദിയര്‍ ദ്രോഗ്ബയുടെ ഐവറി കോസ്റ്റ്, ഏഷ്യന്‍ പ്രതിനിധികളായ വടക്കന്‍ കൊറിയ എന്നിവരടങ്ങുന്ന ഗ്രൂപ്പില്‍ ബ്രസീലിന്റെ ലോകകപ്പ് സാധ്യതകളെക്കുറിച്ച്.കരുത്തും പാരമ്പര്യവും ചരിത്രവും നിരത്തുമ്പോള്‍ ഗ്രൂപ്പില്‍ ബ്രസീലിന് എതിരാളികളില്ലെന്നുവേണം പറയാന്‍. എന്നാല്‍ അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കി മാറ്റുന്ന ക്രിസ്റ്റിയാനോയും ദ്രോഗ്ബയും എതിരാളികള്‍ ആകുമ്പോള്‍ അല്‍പം ചിന്തിക്കാതെ വയ്യ. ഇക്കാരണം കൊണ്ടുകൂടിയാകാം ഈ ഗ്രൂപ്പ് മരണ ഗ്രൂപ്പാകുന്നത്.&lt;br /&gt;മധ്യനിരയും മുന്നേറ്റവും ഒരു പോലെ സെറ്റായ ബ്രസീലിന് ഫൈനല്‍ വരെ വളരെ ഈസിയായി കുതിക്കാനാകുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. സമഗ്രാക്രമണത്തിനു മുന്‍തൂക്കം നല്‍കുന്ന പതിവു ബ്രസീലിയന്‍ ഫോര്‍മാറ്റില്‍ നിന്നു വ്യ&lt;br /&gt;&lt;br /&gt;ത്യസ്തമായി ഇക്കുറി പ്രതിരോധവും ശക്തമാക്കിയാണ് ബ്രസീലിന്റെ പടയൊരുക്കം.&lt;br /&gt;റൊബീഞ്ഞോ, ഫാബിയാനോ, ആന്‍ഡേഴ്‌സണ്‍ തുടങ്ങി അനവധി ലോകോത്തര താരങ്ങള്‍ അണിനിരക്കുന്ന ബ്രസീലിയന്‍ നിരയില്‍ കക്കയിലാണ് ബ്രസീലിന്റെ കടിഞ്ഞാണ്‍. റയാല്‍ മാഡ്രിഡിന്റെ താരമായ ഈ മുന്‍ ലോക ഫുട്‌ബോളര്‍ മധ്യനിരയില്‍ നെയ്‌തെടുക്കുന്നത് ഫലപ്രാപ്തിയിലെത്തിക്കുകയാണ് മറ്റുള്ളവരുടെ ദൗത്യം. അതിനാല്‍ തന്നെ കക്കയെ കേന്ദ്രീകരിച്ചാണ് ബ്രസീലിന്റെ ഗെയിം പ്ലാനുകള്‍. കക്കയ്‌ക്കൊപ്പം റൊബീഞ്ഞോയും ആന്‍ഡേഴ്‌സണും ഫാബിയാനോയും എല്ലാം ചേരുമ്പോള്‍ എതിര്‍ പ്രതിരോധം വിറയ്ക്കുമെന്നുറപ്പ്.&lt;br /&gt;കക്കയെ കൂടാതെ ഇക്കുറി മറ്റൊരാള്‍ കൂടി ബ്രസീലിയന്‍ നിരയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. പ്രതിരോധക്കോട്ടയുടെ കാവലാളായ ലൂസിയാനോയാണ് കോച്ച് ദൂംഗയുടെ വിശ്വസ്തന്‍. എതിരാളിയെ തവിടുപൊടിയാക്കാന്‍ മറ്റുള്ളവര്‍ കൈമെയ് മറക്കുമ്പോള്‍ കോട്ട കാക്കാന്‍ ദൂംഗ ദൗത്യമേല്‍പിക്കുന്നത് ലൂസിയാനോയിലാണ്. പ്രതിരോധത്തിനൊപ്പം വിംഗുകളിലൂടെ ആക്രമിക്കാനുമുള്ള കഴിവ് ലൂസിയാനോ കോണ്‍ഫഡറേഷന്‍ കപ്പില്‍ തെളിയിച്ചതാണ്. ഇക്കുറി ഇന്റര്‍ മിലാനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയതിലും ലൂസിയാനോ മികച്ച പങ്കുവഹിച്ചിരുന്നു.&lt;br /&gt;ഇവരെക്കൂടാതെ മെയ്‌ക്കോണ്‍, ഡാനിയല്‍ ആല്‍വ്‌സ്, ലൂയിസാവോ, ബാപ്റ്റിസ്റ്റ, ലൂസിയോ എന്നിവരും ചേരുമ്പോള്‍ ബ്രസീല്‍ കടലാസില്‍ പുലികള്‍ തന്നെ. ഗോള്‍വലയത്തില്‍ ലോകത്തിലെ തന്നെ മികച്ച കീപ്പറായ ജൂലിയോ സീസറാണ് കാവല്‍ നില്‍ക്കുന്നത്. ഇവയെല്ലാം ചേരുമ്പോള്‍ ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകുമെന്ന കാര്യത്തില്‍ കോടികണക്കിന് വരുന്ന ആരാധകര്‍ക്ക് സംശയമില്ല. &lt;br /&gt;കാലത്തിനൊത്ത് കേളീശൈലിയിലും മാറ്റം വരുത്തുന്ന ബ്രസീല്‍ ഐവറി കോസ്റ്റിനെയും പോര്‍ച്ചുഗലിനെയും മറികടന്ന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായില്ലെങ്കില്‍ ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായിരിക്കുമത്. രണ്ടാം സ്ഥാനത്തിനായി പോര്‍ച്ചുഗലും ഐവറി കോസ്റ്റും തമ്മിലാണ് പോരാട്ടം. എങ്കിലും റൊണാള്‍ഡോ, നാനി, കാര്‍വാലോ, ഡെക്കോ എന്നിവരടങ്ങുന്ന പോര്‍ച്ചുഗലിനു തന്നെയാണ് മുന്‍തൂക്കം. പക്ഷേ ദ്രോഗ്ബ ഫോമിലാണെങ്കില്‍ പോര്‍ച്ചുഗല്‍ വിയര്‍ക്കും. മികച്ച പോരാട്ടം പുറത്തെടുക്കാനായിരിക്കും ഉത്തരകൊറിയയുടെ ശ്രമം. ഐവറി കോസ്റ്റിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ കൊറിയക്കാര്‍ക്ക് വലിയ നേട്ടമാകും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-8098395030775631274?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/8098395030775631274/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=8098395030775631274' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/8098395030775631274'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/8098395030775631274'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2010/05/blog-post_28.html' title='കപ്പുയര്‍ത്താന്‍ കാനറികള്‍'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_ZvuplW-hhYU/TAAEafnTr_I/AAAAAAAAAPg/OFaCTk_uT0g/s72-c/kaka.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-811236874861672753</id><published>2010-05-17T22:57:00.007+05:30</published><updated>2010-05-17T23:08:21.427+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>ക്രിക്കറ്റ് തറവാടികളുടെ അശ്വമേധം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_ZvuplW-hhYU/S_F-vLg3O_I/AAAAAAAAAPQ/1pWgnjYslLk/s1600/england.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 233px;" src="http://3.bp.blogspot.com/_ZvuplW-hhYU/S_F-vLg3O_I/AAAAAAAAAPQ/1pWgnjYslLk/s320/england.jpg" border="0" alt=""id="BLOGGER_PHOTO_ID_5472294371241442290" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;മൂ&lt;/span&gt;ന്നു തവണ ഫിഫ്റ്റി ഫിഫ്റ്റിയിലും ഒരു തവണ ചാമ്പ്യന്‍സ് ട്രോഫിയിലും കലാശപ്പോരാട്ടം കൊഴുപ്പിക്കാനെത്തിയിട്ടും സാധിക്കാത്തതാണ് ക്രിക്കറ്റ് തറവാട്ടുകാര്‍ കുട്ടി ക്രിക്കറ്റിലൂടെ സാധിച്ചത്.&lt;br /&gt;കഴിഞ്ഞ ദിവസം വെസ്റ്റിന്‍ഡീസില്‍ നടന്ന ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ നായകന്‍ പോള്‍ കോളിംഗ്‌വുഡ് ഓസ്‌ട്രേലിയയ്‌ക്കെതിരേ വിജയ റണ്‍ നേടിയപ്പോള്‍ അതു കൊണ്ടു തന്നെ അത് ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തിലെ സുവര്‍ണ ഏടായി മാറി.&lt;br /&gt;പിറന്നു വീണ മണ്ണിലേക്ക് ഇതുവരെ ഒരു ക്രിക്കറ്റ് ലോകകപ്പും എത്തി നോക്കിയിട്ടില്ലായിരുന്നു. 50 ഓവര്‍ ലോകകപ്പിന്റെ ആദ്യ മൂന്നു പതിപ്പുകള്‍ക്കും ആതിഥേയത്വം വഹിച്ചിട്ടും അവര്‍ക്ക് ഒരിക്കല്‍ പോലും കിരീടം മാറോടണയ്ക്കാനായിട്ടില്ല. പിന്നീട് രണ്ടു തവണകൂടി ഫൈനലില്‍ കടന്നിട്ടും ഫലം അതുതന്നെ. ഈ വിധിയാണ് വിന്‍ഡീസ് മണ്ണില്‍ കോളിംഗ്‌വുഡും കുട്ടികളും തിരുത്തിക്കുറിച്ചത്.&lt;br /&gt;സ്വപ്ന സമാനമായ കുതിപ്പായിരുന്നു ഇംഗ്ലണ്ട് നടത്തിയത്. ടൂര്‍ണമെന്റില്‍ രണ്ടാം റൗണ്ട് കാണില്ലെന്ന ധാരണകള്‍ തിരുത്തി കിരീടത്തിലേക്കുള്ള കുതിപ്പ്. &lt;br /&gt;മഴയും മഴ നിയമവും ചതിച്ചപ്പോള്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകല്‍ ഭീഷണിയിലാണ് ഇംഗ്ലണ്ട് തുടങ്ങിയത്. എന്നാല്‍ മഴയിലൊലിച്ചു പോയ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരേ ലഭിച്ച ഒരു പോയിന്റുമായി സൂപ്പര്‍ എട്ടില്‍ കടന്ന അവര്‍ പിന്നീട് വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു. സൂപ്പര്‍ എട്ടിലെ മൂന്നു മത്സരങ്ങളും ജയിച്ച അവര്‍ സെമിയില്‍ ശ്രീലങ്കയുടെ സിംഹള വീര്യത്തേയും അടക്കിയാണ് കലാശപ്പോരിനെത്തിയത്.&lt;br /&gt;ഫൈനലില്‍ ചിരവൈരികളായ ഓസ്‌ട്രേലിയയ്‌ക്കെതിരേ പുറത്തെടുത്ത പ്രകടനം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ചതായിരുന്നു. കളിയുടെ സമസ്ത മേഖലയിലും അവര്‍ കംഗാരുക്കളെ പിടിച്ചുകെട്ടി.&lt;br /&gt;ആദ്യം ബാറ്റുചെയ്ത ഓസീസിനെ 147 റണ്‍സിലൊതുക്കിയപ്പോഴേ തകര്‍പ്പന്‍ ഫോമിലുളള ഇംഗ്ലണ്ട് കപ്പ് പകുതിയുറപ്പാക്കിയിരുന്നു. ബൗളര്‍മാര്‍ക്കൊപ്പം ബാറ്റ്‌സ്മാന്‍മാരും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 18 പന്ത് ശേഷിക്കേ ലക്ഷ്യത്തിലെത്തി. കീസ്‌വെറ്ററിന്റെയും പീറ്റേഴ്‌സന്റെയും രണ്ടാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു ഓസീസിന്റെ പ്രതീക്ഷകള്‍ കരീബിയന്‍ കടലില്‍ മുക്കിയത്. ഇരുവരും രണ്ടാം വിക്കറ്റിന് 111 റണ്‍സെടുത്ത് കിരീടത്തിന് അടിത്തറയൊരുക്കി. കീസ്‌വെറ്റര്‍ 49 പന്തില്‍ 63 റണ്‍സെടുത്തപ്പോള്‍ 59 പന്തില്‍ 47 റണ്‍സായിരുന്നു പീറ്റേഴ്‌സന്റെ സംഭാവന.&lt;br /&gt;അച്ചടക്കമുള്ള ബൗളിംഗും ഫീല്‍ഡിംഗും സമ്മാനിച്ച മേല്‍ക്കൈ നിലനിര്‍ത്തിയ ബാറ്റിംഗ് നിര വിജയത്തിലേക്ക് പന്തടിച്ചകറ്റിയപ്പോള്‍ അത് പോള്‍ കോളിംഗ്‌വുഡ് എന്ന നായകന്റെ വിജയം കൂടിയായി. ടൂര്‍ണന്റെിനിടെ പല നിര്‍ണായക തീരുമാനങ്ങളുമെടുത്ത കോളിംഗ്‌വുഡ് താന്‍ ടീമിനെ പ്രചോദിപ്പിക്കാന്‍ പോന്ന നായകനാണെന്ന് സ്വന്തം കര്‍ത്തവ്യം കൊണ്ടും ബോധ്യപ്പെടുത്തി.&lt;br /&gt;2009 ട്വന്റി 20 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ ശിശുക്കളായ ഹോളണ്ടിനോടു തോറ്റ ഇംഗ്ലണ്ട് ടീമിന്റെ നായകന്‍ എന്ന നിലയില്‍ നിന്ന് 2010ലെ ചാമ്പ്യന്‍ ടീമിന്റെ നായകന്‍ എന്ന കോളിംഗ്‌വുഡിന്റെ വളര്‍ച്ച ഇംഗ്ലീഷ് ക്രിക്കറ്റിന്റെ വളര്‍ച്ച കൂടിയായി. ക്രിക്കറ്റ് ലോകകപ്പ് എന്ന ആശയം രൂപമായിട്ട് 35 വര്‍ഷം കഴിഞ്ഞ് ആദ്യമായി തറവാട്ടു മുറ്റത്ത് ലോകകപ്പ് എത്തുമ്പോള്‍ ക്രിക്കറ്റ് സമവാക്യങ്ങള്‍ മാറുകയാണ്. പുതു രാജാക്കന്മാരുടെ പുതിയ അധ്യായങ്ങള്‍ക്ക് ഇനിയും സാക്ഷ്യം വഹിക്കേണ്ടി വന്നേക്കാം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-811236874861672753?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/811236874861672753/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=811236874861672753' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/811236874861672753'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/811236874861672753'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2010/05/blog-post.html' title='ക്രിക്കറ്റ് തറവാടികളുടെ അശ്വമേധം'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_ZvuplW-hhYU/S_F-vLg3O_I/AAAAAAAAAPQ/1pWgnjYslLk/s72-c/england.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-5848496466354184860</id><published>2010-04-18T00:18:00.003+05:30</published><updated>2010-04-19T02:57:23.625+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>ഇന്ത്യന്‍ പരിവാര്‍ ലീഗ്</title><content type='html'>&lt;a href="http://2.bp.blogspot.com/_ZvuplW-hhYU/S8oEPT6Q6CI/AAAAAAAAAOk/8_Bt4Cc8zac/s1600/Lalit+Modi.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 314px;" src="http://2.bp.blogspot.com/_ZvuplW-hhYU/S8oEPT6Q6CI/AAAAAAAAAOk/8_Bt4Cc8zac/s320/Lalit+Modi.jpg" border="0" alt=""id="BLOGGER_PHOTO_ID_5461182159229347874" /&gt;&lt;/a&gt;&lt;br /&gt;&lt;strong&gt;ബു&lt;/strong&gt;ദ്ധികൊണ്ടുള്ള ലളിതമായ കളിയാണ് ലളിത് മോഡിയെ എന്നും  വിജയങ്ങളില്‍ എത്തിച്ചിരുന്നത്. പഞ്ചദിന പോരാട്ടങ്ങളുടെ വിരസത അകറ്റാനായി ഏകദിനയുദ്ധങ്ങള്‍ കാണാന്‍ ദിവസം മുഴുവനും വിഡ്ഢിപ്പെട്ടിക്കു മുമ്പില്‍ ആവേശത്തോടെ ഇരുന്നവര്‍ക്ക് ആഘോഷിക്കാന്‍ ടി 20 പിറന്നപ്പോള്‍ അതിലും മോഡി കണ്ടതു കച്ചവടം.&lt;br /&gt;കംപ്യൂട്ടറിനെ വെല്ലുന്ന വേഗത്തില്‍ മോഡി കോടികളുടെ കണക്കുകൂട്ടിയപ്പോള്‍ പിറന്ന കുട്ടിയാണ് ഐ.പി.എല്ലെന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ്.&lt;br /&gt;പിറന്നുവീണ രണ്ടാം വര്‍ഷത്തില്‍ ടൂര്‍ണമെന്റിനു സമാന്തരമായി പൊതുതെരഞ്ഞെടുപ്പു നിശ്ചയിച്ച് സര്‍ക്കാര്‍ വെല്ലുവിളിച്ചെങ്കിലും മാനസപുത്രിയെ ദക്ഷിണാഫ്രിക്കയിലേക്കു പറിച്ചുനട്ട മോഡി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ ഇന്ത്യന്‍ പ്രവാസി ലീഗാക്കി.&lt;br /&gt;തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വിജയക്കുതിപ്പു നടത്തുന്ന ഐ.പി.എല്‍. ശതകോടികള്‍ വാരുന്നതിനിടയില്‍ മോഡിക്ക് അല്പം പിഴച്ചു. പിറവിയുടെ നാലാംവര്‍ഷം ആഘോഷിക്കാന്‍ ടീമുകളുടെ എണ്ണം എട്ടില്‍നിന്നു പത്താക്കി ഉയര്‍ത്തിയ മോഡിയുടെ ലക്ഷ്യം ഒരു ഗുജറാത്തി നഗരത്തിന് അവസരം നല്‍കുകയെന്നതായിരുന്നെന്നു പറയപ്പെടുന്നു. അഡാനി, വീഡിയോകോണ്‍ ഗ്രൂപ്പുകളോടായിരുന്നു മോഡിക്കു താല്‍പര്യമെന്നും പ്രചാരണമുണ്ട്.&lt;br /&gt;ഈ ഫ്രാഞ്ചെസികളില്‍ ലളിത് മോഡിക്കു പങ്കാളിത്തം (ഷെയര്‍) ഉണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. കണക്കുകള്‍ പിഴയ്ക്കാതെ ടൂര്‍ണമെന്റ് കോടികള്‍ എണ്ണിക്കൂട്ടുമ്പോഴും മോഡി എക്കാലത്തും സ്വന്തം കാര്യവും നോക്കിയിരുന്നെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍.&lt;br /&gt;മൂന്നു വര്‍ഷം മുമ്പ് ഐ.പി.എല്‍. പൊട്ടിമുളച്ചപ്പോള്‍ ഉണ്ടായിരുന്നു എട്ടു ടീമുകളില്‍ മൂന്നെണ്ണത്തിന്റെയും മാനേജ്‌മെന്റില്‍ തന്റെ സ്വന്തക്കാരെ ഉള്‍പ്പെടുത്താന്‍ മോഡിക്കു കഴിഞ്ഞു. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ ഭാരവാഹിയായ മോഡിക്ക് അതിന് ഏറ്റവും എളുപ്പം കഴിഞ്ഞതു രാജസ്ഥാന്‍ റോയല്‍സിലാണ്. ബോളിവുഡ് റാണി ശില്‍പ ഷെട്ടിക്കും മറ്റുമൊപ്പം രാജസ്ഥാന്റെ ഉടമസ്ഥാവകാശം കൈവശം വയ്ക്കുന്ന സുരേഷ് ചെല്ലാരം മോഡിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ്.&lt;br /&gt;പഞ്ചാബ് കിംഗ്‌സ് ഇലവനാണു മോഡിക്കു പരോക്ഷമായി പങ്കാളിത്തമുള്ള മറ്റൊരു ടീം. പ്രീതി സിന്റയ്ക്കും നെസ് വാഡിയയ്ക്കുമൊപ്പം കരണ്‍ പോളും മോഹിത് ബര്‍മനുമാണ് ടീമിന്റെ ഷെയര്‍ ഉടമകള്‍. മോഡിയുടെ ദത്തുപുത്രിയുടെ ജീവിതപങ്കാളിയാണ് മോഹിത്.&lt;br /&gt;മോഡിയുടെ അടുത്ത സുഹൃത്തുക്കളായ മൊറാനി സഹോദരന്മാരാണ് ഐ.പി.എല്‍. ആരംഭിച്ച വര്‍ഷം ഷാരൂഖ് ഖാനൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി കാശിറക്കിയത്.&lt;br /&gt;ഇത്തരത്തില്‍ 'സ്വന്തം' ടീമുള്ളതു മോഡിക്കു മാത്രമല്ല. ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമ ബി.സി.സി.ഐ. സെക്രട്ടറി എന്‍. ശ്രീനിവാസനാണ്. ടീം ഇന്ത്യയുടെ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്താണ് ചെന്നൈയുടെ ബ്രാന്‍ഡ് അംബാസഡര്‍.&lt;br /&gt;കളിയേക്കാള്‍ ക്രിക്കറ്റിന്റെ സാമ്പത്തികവും വിനോദപരവുമായ സാധ്യതകളാണ് ഐ.പി.എല്‍. ഉന്നംവയ്ക്കുന്നതെന്നാണ് ഉത്തരേന്ത്യന്‍ ലോബിയും ബി.സി.സി.ഐയിലെ ഉന്നതരും നടത്തുന്ന ബിനാമി ഇടപാടുകള്‍ സൂചിപ്പിക്കുന്നത്.&lt;br /&gt;പ്രഥമ ലീഗില്‍ 'മലയാളത്തിന്റെ ശ്രീ' അശ്രീകരം കാട്ടി തല്ലുകൊള്ളിയായപ്പോള്‍ ലീഗ് ഇന്ത്യന്‍ പൊല്ലാപ്പ് ലീഗായിരുന്നു. പിന്നീട് തെരഞ്ഞെടുപ്പു ചൂടേല്‍ക്കാതിരിക്കാന്‍ ദക്ഷിണാഫ്രിക്കയിലേക്ക് പറന്നപ്പോള്‍ അത് ഇന്ത്യന്‍ പ്രവാസി ലീഗായി.&lt;br /&gt;മിക്ക ടീം മാനേജ്‌മെന്റുകളിലും തന്റെ അടുപ്പക്കാരുണ്ടെന്നു മോഡി സമ്മതിച്ചപ്പോള്‍ ലീഗിന്റെ പേര് ഇനി ഇന്ത്യന്‍ പരിവാര്‍ ലീഗ് എന്നായിരിക്കുമെന്നാണ് ഐ.പി.എല്ലിലെ ഒരുന്നതന്‍ കമന്റടിച്ചത്. ക്രിക്കറ്റില്‍ ഇപ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ കാട്ടുന്ന താല്‍പര്യം കാണുമ്പോള്‍ അതിനി എന്നാണ് ഇന്ത്യന്‍ കറപ്ഷന്‍ ലീഗ് ആകുന്നതെന്ന ചോദ്യമാണ് സാധാരണ ക്രിക്കറ്റ് പ്രേമികളുടേത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-5848496466354184860?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/5848496466354184860/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=5848496466354184860' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/5848496466354184860'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/5848496466354184860'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2010/04/blog-post.html' title='ഇന്ത്യന്‍ പരിവാര്‍ ലീഗ്'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_ZvuplW-hhYU/S8oEPT6Q6CI/AAAAAAAAAOk/8_Bt4Cc8zac/s72-c/Lalit+Modi.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-7145196569927808733</id><published>2010-02-27T16:05:00.003+05:30</published><updated>2010-02-27T16:29:57.810+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>ഇത് കാവ്യനീതി; കാലാതീതനായി സച്ചിന്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_ZvuplW-hhYU/S4j6u8ur3YI/AAAAAAAAANY/RepCjq_UtFw/s1600-h/sachin+1.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 214px;" src="http://1.bp.blogspot.com/_ZvuplW-hhYU/S4j6u8ur3YI/AAAAAAAAANY/RepCjq_UtFw/s320/sachin+1.jpg" border="0" alt=""id="BLOGGER_PHOTO_ID_5442875834160110978" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;കാ&lt;/span&gt;ത്തിരുപ്പിന് ഒരു മാധുര്യമുണ്ട്. കാത്തിരുന്നത് കൈവരുമ്പോള്‍ അതിന് അതി മാധുര്യം. അതു നുണയുകയാണ് ഏകദിന ക്രിക്കറ്റ് എന്ന ലാവണ്യ സുന്ദരി. 1971 ജനുവരി അഞ്ചിന് പിറന്നുവീണ നാള്‍തൊട്ടു അവള്‍ കാത്തിരിക്കുകയായിരുന്നു 200 എന്ന മാന്ത്രിക സംഖ്യ കടന്നുവരുന്ന സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ എന്ന കുറിയ മനുഷ്യന്റെ ഈയൊരു ഇന്നിംഗ്‌സിനായി.&lt;br /&gt;ഒടുവില്‍ ഒട്ടനവധി രാജസൂയങ്ങള്‍ക്കു വേദിയായ ഗ്വാളിയോറില്‍ അതു സംഭവിച്ചു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ചുറി. ഇതിനും ഒരു കാവ്യനീതിയുണ്ടായിരുന്നിരിക്കാം. കാരണം കാടിളക്കി ഇതിനു മുമ്പ് എത്രപേര്‍ വന്നതാണ്... 190 കടന്ന് സയീദ് അന്‍വറും ചാള്‍സ് കവന്‍ട്രിയും അതിനും മുമ്പേ ശ്രീലങ്കയുടെ ജയസൂര്യന്‍. ഇവര്‍ക്കാര്‍ക്കും തള്ളിത്തുറക്കാന്‍ കഴിയാതെ പോയ 200ന്റെ പടിവാതില്‍ ക്രിക്കറ്റ് ദൈവത്തിന്റെ ഒരു തൂവല്‍ സ്പര്‍ശമേറ്റപ്പോള്‍ മലര്‍ക്കെത്തുറന്നു... ദൈവ നിശ്ചയമായിരുന്നിരിക്കാം ഇതിനു പിന്നില്‍. അര്‍ഹിക്കുന്നവനു മാത്രം അതു നല്‍കണമെന്ന ദൃഢനിശ്ചയം. അല്ലെങ്കില്‍ അന്‍വറിന് 194ല്‍ പിഴയ്ക്കില്ലായിരുന്നു... കവന്‍ട്രി 194ല്‍ നില്‍ക്കെ ഓവര്‍ പൂര്‍ത്തിയാകില്ലായിരുന്നു...&lt;br /&gt;പഞ്ചദിന പോരാട്ടങ്ങളുടെ സുവര്‍ണ കാലഘട്ടത്തിനു മേല്‍ ഗ്ലാമര്‍ തരംഗമുയര്‍ത്തി ഏകദിനം പിറന്നപ്പോള്‍ ഒരു ഇരട്ട സെഞ്ചുറി ആരും പ്രതീക്ഷിച്ചതല്ല. എന്നിരിക്കിലും കാലത്തിന്റെ പ്രയാണത്തിനിടയിലെപ്പോഴോ അസംഭവ്യമായതും സംഭവിച്ചേക്കാമെന്ന് ക്രിക്കറ്റ് പണ്ഡിതന്മാര്‍ പ്രവചിച്ചിരുന്നു. എന്നാല്‍ അതിനു പ്രാപ്തിയുള്ളവരായി അവരുടെ കവടിപ്പലകയില്‍ തെളിഞ്ഞ മുഖങ്ങള്‍ ഒരു വിരേന്ദര്‍ സേവാഗിന്റേയും ഒരു ആദം ഗില്‍ക്രിസ്റ്റിന്റേതുമാണ്. എന്നാല്‍ 36ാം വയസിന്റെ പക്വതയുമായി ഇരുപതുകാരന്റെ ചുറുചുറുക്കോടെ ബാറ്റുവീശിയ സച്ചിന്‍ പ്രവചനങ്ങളേയെല്ലാം കാറ്റില്‍പ്പറത്തി ലക്ഷ്യം ഭേദിച്ചപ്പോള്‍ ആ മാസ്മരിക പ്രകടനത്തിനു മുന്നില്‍ നമിക്കുകയായിരുന്നു ക്രിക്കറ്റ് ലോകം.&lt;br /&gt;ഇന്ന് ലോകത്തെ ഏറ്റവും മികച്ച ബൗളിംഗ് നിരയായ ഡെയ്ല്‍ സ്‌റ്റെയിനിന്റെയും സംഘത്തിന്റെയും മേല്‍ പടര്‍ന്നു കയറുകയായിരുന്നു സച്ചിന്‍. നേരിട്ട 147ാം പന്തില്‍ 200 എന്ന മാന്ത്രിക സ്‌കോറും കടന്ന്, 50 ഓവറുകള്‍ പൂര്‍ത്തിയാക്കി, അപരാജിതനായി മടങ്ങുമ്പോള്‍ 25 ബൗണ്ടറികളും മൂന്നു സിക്‌സറുകളും ആ വില്ലോയില്‍ നിന്നു പറന്നിരുന്നു. കുറിയ മനുഷ്യന്‍ വലിയ ഷോട്ടുകളുമായി മൈതാനം കൈപ്പിടിയിലൊതുക്കുമ്പോള്‍ ലോകോത്തര പേസ് ബൗളിംഗ് നിര ഓടിയൊളിക്കാന്‍ ഇടമില്ലാതെ പകച്ചുനില്‍ക്കുകയായിരുന്നു.&lt;br /&gt;20 വര്‍ഷങ്ങള്‍ക്കു മുമ്പ് അരങ്ങേറ്റത്തിനിറങ്ങിയ കൊച്ചു സച്ചിനെ നോക്കി പാകിസ്താന്‍ സ്പിന്‍ ഇതിഹാസം അബ്ദുള്‍ ഖാദിര്‍ ചോദിച്ചിരുന്നു '' ഈ പയ്യന്‍ ഇനി എന്തൊക്കെ ചെയ്യും'' എന്ന്. ഇന്ന് ആ പയ്യന്‍ വളര്‍ന്ന് നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ക്രിക്കറ്റ് ലോകം ഒരേ സ്വരത്തില്‍ ചോദിക്കുന്നു '' അവന്‍ ഇനി എന്താണ് ചെയ്യാത്തത്'' എന്ന്.&lt;br /&gt;ക്രിക്കറ്റിനോടുള്ള അഭിനിവേശമാണ് സച്ചിനെ ഇത്രകണ്ട് വളര്‍ത്തുന്നത്. മുംബൈയില്‍ രമാകാന്ത് അച്ഛരേക്കറുടെ കളരിയില്‍ കളിപഠിച്ച ബാലന്റെ അതേ ആവേശത്തിലാണ് ഇന്നും സച്ചിന്‍ ക്രീസില്‍ നില്‍ക്കുന്നത്. പഠിച്ച പാഠങ്ങള്‍ പിശകില്ലാതെ ഉരുക്കഴിക്കുന്നതിനൊപ്പം പുതിയവ പഠിക്കാനും കാട്ടുന്ന ഉത്സാഹം സച്ചിനെ എന്നും വേറിട്ടു നില്‍ക്കുന്നു.&lt;br /&gt;ഒരു ബാറ്റ്‌സ്മാനെ തളയ്ക്കാന്‍ ഇന്ന് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെയും മറ്റും സഹായത്തോടെ പദ്ധതികള്‍ തയാറാക്കുന്ന പരിശീലകര്‍ വിളയുന്ന കാലത്ത് ഇവയ്‌ക്കെല്ലാം മറുമരുന്നുമായി സച്ചിന്‍ മാറിനില്‍ക്കുന്നു. ദൗര്‍ബല്യങ്ങളെ ദൗര്‍ബല്യമാക്കി മാറ്റിനിര്‍ത്താതെ അവയെ മെരുക്കാന്‍ സച്ചിന്‍ ശ്രമിക്കുമ്പോള്‍ ക്രിക്കറ്റിന് ലഭിക്കുന്നത് പുതിയ പുതിയ ഷോട്ടുകളാണ്.&lt;br /&gt;അപ്പര്‍ കട്ടും, പാഡില്‍ സ്വീപ്പും, ലാഡര്‍ ഷോട്ടുമെല്ലാം ഈ ഗണത്തില്‍ പെടുന്നു. ഏറ്റവുമൊടുവില്‍ ഗ്വാളിയോറിലെ 35ാം ഓവറില്‍ ഓഫ്‌സൈഡിനു പുറത്തു കുത്തിയ ഡെയ്ല്‍ സ്‌റ്റെയ്‌ന്റെ പന്തിനെ മിഡ്‌വിക്കറ്റ് ബൗണ്ടറിയിലേക്കു പറത്തിയ ''സ്‌പെഷ്യല്‍ ഷോട്ടും'' സച്ചിന്‍ വികസിപ്പിച്ച മറുമരുന്നില്‍ പെടുന്നു. കഴിഞ്ഞ രണ്ടു കളികളില്‍ തന്നെ സമാന രീതിയിലുള്ള പന്തില്‍ പുറത്താക്കിയ സ്‌റ്റെയിനിനെ ക്രീസില്‍ തന്നെ നിന്നുകൊണ്ടു നിലംപറ്റെ പറത്തിയ ആ ഷോട്ട് സച്ചിന്‍ സ്വായത്തമാക്കിയത് ഗ്വാളിയോറിലെ പരിശീലനത്തിനിടെ വെറും ഒരു മണിക്കൂര്‍ കൊണ്ടാണത്രേ. ഇന്ത്യയുടെ സച്ചിന്‍ വെരി വെരി സ്‌പെഷ്യല്‍ ആണെന്നുറപ്പിക്കാന്‍ ഇതില്‍ക്കൂടുതല്‍ തെളിവു വേണോ?&lt;br /&gt;എന്നും എവിടേയും ഒന്നാമനാണ് സച്ചിന്‍. ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം ഒന്നാം സ്ഥാനത്ത് തന്നെ. ഏറ്റവുമധികം റണ്‍സ്, സെഞ്ചുറി, മാന്‍ ഓഫ് ദ മാച്ച്, മാന്‍ ഓഫ് ദ സീരീസ്, ഉയര്‍ന്ന സ്‌കോര്‍... റെക്കോഡുകളുടെ പട്ടികയ്ക്ക് നീളമേറെ. 442 ഏകദിനങ്ങളില്‍ നിന്ന് 17598 റണ്‍സും 166 ടെസ്റ്റുകളില്‍ നിന്ന് 13447 റണ്‍സുമാണ് സച്ചിന്റെ അക്കൗണ്ടിലുള്ളത്. ഏകദിനത്തില്‍ 46ഉം ടെസ്റ്റില്‍ 47ഉം സെഞ്ചുറികള്‍. സെഞ്ചുറികളില്‍ സെഞ്ചുറി തികയ്ക്കാന്‍ ഇനി ഏഴു സെഞ്ചുറികള്‍ കൂടി മതി. ഈ സീസണില്‍ മാത്രം അടിച്ചുകൂട്ടിയത് 10 സെഞ്ചുറികളാണ്. 10 ടെസ്റ്റില്‍ നിന്ന് ആറ് സെഞ്ചു്വറികളും ഏകദിനത്തില്‍ നാലു സെഞ്ചുറികളുമാണ് ലിറ്റില്‍മാസ്റ്റര്‍ സ്‌കോര്‍ ചെയ്തത്.&lt;br /&gt;കണക്കുകളില്‍ ഇനി സച്ചിന്റെ മുമ്പില്‍ തലകുനിക്കാത്തത് ഒരേയൊരു റെക്കോഡ് മാത്രം. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്നവ്യക്തിഗത സ്‌കോറായ സാക്ഷാല്‍ ബ്രയന്‍ ചാള്‍സ് ലാറുയടെ പേരിലുളള 400 റണ്‍സിന്റെ റെക്കോര്‍ഡ്. അതും സച്ചിന്‍ മറികടക്കുമെന്ന് ഇന്ത്യ ഒരേസ്വരത്തില്‍ പറയുന്നു. റെക്കോഡുകള്‍ സച്ചിനെ ഇങ്ങോട്ടു തേടിവരുമത്രേ. കാരണം അതു സച്ചിന്റെ പേരില്‍ ആയാല്‍ മാത്രമേ അതിനു തിളമുണ്ടാകൂവെന്ന്.&lt;br /&gt;അതെല്ലാം കണക്കുകളുടെ കളി. ഈ കണക്കുകള്‍ക്കപ്പുറമാണ് സച്ചിന്റെ കളി. അത് കാണാന്‍ ഭാഗ്യം സിദ്ധിച്ച ഈ തലമുറ ഭാഗ്യവാന്മാര്‍ തന്നെ. നന്ദി സച്ചിന്‍ നന്ദി... അനുകരിക്കാനാകാത്ത മാന്ത്രിക സ്പര്‍ശമുള്ള ആ ബാറ്റിംഗിലൂടെ ഈ തലമുറയെ ഒന്നടങ്കം ആനന്ദിപ്പിച്ചതിന്... തീര്‍ത്താല്‍ തീരാത്ത നന്ദി...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-7145196569927808733?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/7145196569927808733/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=7145196569927808733' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/7145196569927808733'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/7145196569927808733'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2010/02/blog-post_27.html' title='ഇത് കാവ്യനീതി; കാലാതീതനായി സച്ചിന്‍'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_ZvuplW-hhYU/S4j6u8ur3YI/AAAAAAAAANY/RepCjq_UtFw/s72-c/sachin+1.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-7632390469593413871</id><published>2010-02-19T23:14:00.004+05:30</published><updated>2010-02-20T02:34:03.753+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>മധുവിധു എത്രനാള്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_ZvuplW-hhYU/S378WstafYI/AAAAAAAAANQ/-5O1nCbUB80/s1600-h/Indian+cricket+team.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 137px;" src="http://1.bp.blogspot.com/_ZvuplW-hhYU/S378WstafYI/AAAAAAAAANQ/-5O1nCbUB80/s320/Indian+cricket+team.jpg" border="0" alt=""id="BLOGGER_PHOTO_ID_5440062866799099266" /&gt;&lt;/a&gt;&lt;span style="font-style:italic;"&gt;ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അവസാന വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗിന്റെ ആഹ്‌ളാദം.&lt;span style="font-weight:bold;"&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;ഇ&lt;/span&gt;ന്ത്യന്‍ ക്രിക്കറ്റിന്റെ മക്കയില്‍ വീണ്ടുമൊരു ഐതിഹാസിക വിജയം. തിങ്ങിനിറഞ്ഞ കാണികളെ സാക്ഷി നിര്‍ത്തി മങ്ങിയ വെളിച്ചത്തില്‍, അസ്തമിച്ച പ്രതീക്ഷകളെ പൊലിപ്പിച്ച് ഭാജി പകര്‍ന്ന ഉണര്‍വിന്റെ ആലസ്യത്തിലായിരിക്കും ഇന്നലെ ടീം ഇന്ത്യ ഉറക്കമുണര്‍ന്നത്.&lt;br /&gt;ചിരകാല അഭിലാഷമായിരുന്ന ആ ഒന്നാം നമ്പര്‍ പദവി കൈക്കുടന്നയില്‍ ലഭിച്ചതിന്റെ ആവേശവും ആഹഌദവും ഒട്ടൊന്നടങ്ങാന്‍ ഇനിയും ദിനങ്ങളെടുത്തേക്കും. എന്നാല്‍ ആരാധനയും ആവേശവും ഇടവേളയെടുക്കുന്ന അല്പമാത്ര നിമിഷങ്ങളില്‍ യാഥാര്‍ത്ഥ്യത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഭീകരമായിരിക്കും അതിന്റെ മുഖം.&lt;br /&gt;പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്‍ക്കത്താ രാജകുമാരന്‍ സൗരവ് ഗാംഗുലി ചിതറിച്ച തീപ്പൊരിയാണ് കഴിഞ്ഞ ദിവസം മഹേന്ദ്ര സിംഗ് ധോണിയും കൂട്ടരും ജ്വലിപ്പിച്ചത്.&lt;br /&gt;വിജയത്തെ വാഴ്ത്താന്‍ വിശേഷണങ്ങള്‍ തേടുന്നവര്‍ സത്യത്തെ മറയ്ക്കുന്നു.&lt;br /&gt;ഇന്ത്യദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര അവസാനിച്ചപ്പോള്‍ ഇന്ത്യ നമ്പര്‍ വണ്‍ ആയി. എന്നാല്‍ ജയം ഇന്ത്യക്കായിരുന്നോ? ഇവിടെ ജയിച്ചതാരാണ്... രണ്ടാമനെന്ന പേരുമായിവന്ന് മാന്യമായി അതു കാത്ത ദക്ഷിണാഫ്രിക്കയോ, സ്വന്തം തിണ്ണമിടുക്കില്‍ അഹങ്കരിച്ച് ഒടുവില്‍ വാലുമുറിച്ച് രക്ഷപ്പെട്ട ആതിഥേയരോ?&lt;br /&gt;ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ രാജസിംഹാസനത്തില്‍ ഉപവിഷ്ടരായിട്ടേ ഉണ്ടായിരുന്നുള്ളൂ ടീം ഇന്ത്യ. തൊട്ടുമുമ്പു നടന്ന ''അയല്‍ വീടു'' സന്ദര്‍ശത്തില്‍ താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശിനോടു കഷ്ടിച്ചു രക്ഷപെട്ട ആശ്വാസത്തിലും.&lt;br /&gt;ആദ്യ ടെസ്റ്റില്‍ തോറ്റമ്പിയെങ്കിലും ഈഡനില്‍ വസന്തം വിരിയിച്ച് ഇന്ത്യ ഒന്നാം സ്ഥാനം കാത്തു. എന്നാല്‍ ധാക്കയിലെ പിള്ളേരു കളിക്കു മുമ്പിലും ആഫ്രിക്കയുടെ പേസ് കരുത്തിനു മുമ്പിലും പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര ചൂളിയത് വാഴ്ത്തുപാട്ടുകാര്‍ മനപൂര്‍വം മറക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇപ്പോഴത്തെ ബിഗ് ത്രീ സച്ചിന്‍ദ്രാവിഡ്‌ലക്ഷ്മണ്‍ ത്രയങ്ങളില്‍ ആരെങ്കിലും ഒരാള്‍ ഇല്ലാതായാല്‍ പോലും കാറ്റിലെ കാറ്റാടി മരമാണ് തങ്ങളെന്ന് ഇന്ത്യന്‍ ബാറ്റിംഗ് നിര ഇപ്പോഴും തെളിയിച്ചു.&lt;br /&gt;ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും ഇന്ത്യയുടെ നില ഭദ്രമല്ലെന്ന് ഹാഷിം അംലയും സംഘവും ഇക്കുറി കാട്ടിത്തന്നു. സഹീര്‍ഖാനെ ഒഴിവാക്കിയാല്‍ പേരിനു പോലും പേസില്ലാത്ത പേസ് ബാറ്ററിയും പ്രതാപകാലത്തെ ഓര്‍മകളില്‍ വിഹരിക്കുന്ന സ്പിന്‍ വിഭാഗവുമാണ് ഇന്ത്യക്കുള്ളത്. സ്വന്തം മണ്ണിലെ സ്പിന്‍തന്ത്രം പണ്ടേപോലെ ഫലിക്കുന്നില്ലെന്നും വ്യക്തമായി. ഈ ഗണത്തിലെ അവസാന കണ്ണിയായ അനില്‍ കുംബ്ലെ വിടവാങ്ങിയപ്പോള്‍ ഹര്‍ഭജനിലായിരന്നു പ്രതീക്ഷ. എന്നാല്‍ ഭാജിക്ക് അത് സഫലീകരിക്കാനാകാതെ പോകുമ്പോള്‍(രണ്ടാം ടെസ്റ്റ് ഒഴിവാക്കിയാല്‍) തകരുന്നത് ഗതകാല പ്രൗഡികൂടിയാണ്. നിലവില്‍ ഹര്‍ഭജന്‍ സിംഗിന് പകരക്കാരനെ ചൂണ്ടിക്കാണിക്കാന്‍ ആഭ്യന്തരക്രിക്കറ്റില്‍പ്പോലും ഒരുപേരില്ലെന്ന അവസ്ഥയാണ്. ഇങ്ങനെയുളള സാഹചര്യത്തിലാണ് ടീം ഇന്ത്യ ലോകറാങ്കിംഗിലെ ഒന്നാംസ്ഥാനം നിലനിറുത്താന്‍ ഒരുങ്ങുന്നത്.&lt;br /&gt;ഇതൊക്കെ ക്ഷമിക്കത്തക്ക പിഴവുകള്‍. എന്നാല്‍ താരങ്ങള്‍ കൈമെയ് മറന്നു പൊരുതി നേടിയ സ്ഥാനം ഉറയ്ക്കാതെ നില്‍ക്കുന്നത് പണമെണ്ണുന്ന തിരക്കില്‍ ബുദ്ധിമന്ദിച്ചു പോയ മേലാളന്മാരുടെ പിടിപ്പുകേടുകാരണമാണ്.&lt;br /&gt;പണക്കിലുക്കത്തിന്റെ നൂപുരധ്വനികളില്‍ മയങ്ങി ബി.സി.സി.ഐ. ടെസ്റ്റ് മത്സരങ്ങളോടു കാട്ടിയ അവഗണന ഈ സിംഹാസനത്തിന്റെ കടയ്ക്കല്‍വച്ച കോടാലിയായി മാറുകയാണ്. ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടത്രമല്‍സരങ്ങള്‍ ഇന്ത്യക്ക് ഇനിയില്ലാത്തതാണ് പ്രശ്‌നം. &lt;br /&gt;അതേസമയം കൊല്‍ക്കത്തയില്‍ കൈവിട്ട ഒന്നാം നമ്പര്‍ പദവി തിരിച്ചുപിടിക്കാന്‍ സ്മിത്തിനും കൂട്ടര്‍ക്കും വരുന്ന ജൂണില്‍ത്തന്നെ അവസരമൊരുങ്ങുന്നുണ്ട്. ജൂണില്‍ അവര്‍ നടത്തുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ നാലു മത്സരങ്ങളില്‍ ഒന്നില്‍ ജയിക്കുകയും ഒന്നില്‍ സമനില കരസ്ഥമാക്കുകയും ചെയ്താല്‍ ഇന്ത്യക്ക് ഒരു സ്ഥാനം പിന്നോട്ടിറങ്ങേണ്ടിവരും.തൊട്ടു പിന്നാലെ ഓസ്‌ട്രേലിയപാകിസ്താന്‍ പരമ്പരയും വര്‍ഷാവസാനത്തോടെ ആഷസ് പരമ്പരയും അരങ്ങേറും. ഇതെല്ലൊം വീട്ടിലിരുന്നു കാണുന്ന ഇന്ത്യയുടെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. കൈയിലിരിക്കുന്ന കിരീടവും ചെങ്കാലും നഷ്ടപ്പെടാതിരിക്കാന്‍ കരയ്ക്കിരുന്നു കൈകൂപ്പുക മാത്രമാണ് ഇന്ത്യക്ക് ഇനി ചെയ്യാനുള്ളത്. ഈ സാഹചര്യത്തില്‍ ടീം ഇന്ത്യക്ക് ഒന്നാം സ്ഥാനക്കാരുടെ സിംഹാസനം നിലനിര്‍ത്തണമെങ്കില്‍ ഭാഗ്യ ദേവതയുടെ കടാക്ഷം വേണ്ടി വരും. രാജ്യാന്തര ക്രിക്കറ്റ് കലണ്ടര്‍ നേരത്തേതന്നെ തയാറാക്കിക്കഴിഞ്ഞതിനാല്‍ ഇനി ഒരു മാറ്റം സാധ്യവുമല്ല. ചുരുക്കത്തില്‍ മധുവിധു തീരും മുമ്പേ വൈധവ്യം ബാധിക്കുമോ എന്ന ആശങ്കയിലാണ് ടീം ഇന്ത്യ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-7632390469593413871?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/7632390469593413871/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=7632390469593413871' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/7632390469593413871'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/7632390469593413871'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2010/02/blog-post.html' title='മധുവിധു എത്രനാള്‍'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_ZvuplW-hhYU/S378WstafYI/AAAAAAAAANQ/-5O1nCbUB80/s72-c/Indian+cricket+team.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-6510552622375316054</id><published>2009-12-22T23:12:00.002+05:30</published><updated>2009-12-22T23:26:45.577+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>അര്‍ജന്റീനയുടെ സിംഹഗര്‍ജനം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_ZvuplW-hhYU/SzEHC2c8LRI/AAAAAAAAANI/tWEWYO3AvXY/s1600-h/messi.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 181px; height: 320px;" src="http://3.bp.blogspot.com/_ZvuplW-hhYU/SzEHC2c8LRI/AAAAAAAAANI/tWEWYO3AvXY/s320/messi.jpg" border="0" alt=""id="BLOGGER_PHOTO_ID_5418119572261448978" /&gt;&lt;/a&gt;&lt;span style="font-weight:bold;"&gt;വ&lt;/span&gt;ളര്‍ച്ചാ ഹോര്‍മോണുകളുടെ സഹായമില്ലാതെ എന്റെ മകന്‍ ഇത്രത്തോളമായി. അവന് അഞ്ചടി ഏഴിഞ്ചാണ് ഉയരം. ഇനിയും എത്രത്തോളമുയരണമെന്ന് അവന്‍ നിശ്ചയിക്കട്ടെ... വര്‍ഷങ്ങള്‍ക്കു മുമ്പ് ഹൊസെ മെസി തന്റെ മകന്‍ കുഞ്ഞ് ലിയോയെ ചൂണ്ടി പറഞ്ഞ വാക്കുകള്‍.&lt;br /&gt;അച്ഛന്റെ മകന്‍ ആ വാക്കുകള്‍ അക്ഷരംപ്രതി അനുസരിച്ചപ്പോള്‍ ഭൂമിപോലെ ഉരുണ്ട ഫുട്‌ബോളിന് അവന്‍ ലയണല്‍ മെസിയായി വളര്‍ന്നു. ഇപ്പോള്‍ ഫിഫാ ഫുട്‌ബോളര്‍ ഓഫ് ദ ഇയറും.&lt;br /&gt;സൂറിച്ചില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റയനോ റെണാള്‍ഡോയെ പിന്തള്ളി മെസി ഫുട്‌ബോളര്‍ ഓഫ് ദ ഇയറായപ്പോള്‍ കഴിഞ്ഞ രണ്ടു തവണയും രണ്ടാം സ്ഥാനത്തെത്തിയ മെസിക്കത് ബാഴ്‌സയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതിനുള്ള അംഗീകാരമായി മാറി; ഒപ്പം വിമര്‍ശകര്‍ക്ക് ഒരു ചുട്ട മറുപടിയും.&lt;br /&gt;ഹോര്‍മോണുകളുടെ അഭാവത്താല്‍ എല്ലിനു ബാധിക്കുന്ന അസുഖം ചികത്സിക്കാന്‍ പണമില്ലാത്ത കുട്ടിയെ സഹായിക്കുമ്പോള്‍ ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബിന്റെ അധികൃതര്‍ പോലും ഇത്രത്തോളം കരുതിക്കാണില്ല. 1987-ല്‍ റൊസാരിയോയില്‍ ജനിച്ച മെസി ചികില്‍സയ്ക്ക് പണമില്ലാതെ വിഷമിക്കുമ്പോഴാണ് ബാഴ്‌സ സഹായത്തിനെത്തുന്നത്. മെസിയെ യൂത്ത് ടീമിലെടുത്ത അവര്‍ ചികിത്സയ്ക്ക് പണവും നല്‍കി.&lt;br /&gt;എന്നാല്‍ ഇന്ന് അതിന്റെ പലിശയും പലിശയുടെ പലിശയുമൊക്കെ മെസി ബാഴ്‌സയ്ക്ക് നല്‍കിക്കഴിഞ്ഞു. കവിത വിരിയിക്കുന്ന ആ ഇടങ്കാല്‍ സ്പര്‍ശത്താല്‍ സീസണില്‍ ബാഴ്‌സയ്ക്ക് ആറു കിരീടങ്ങളാണ് ഇക്കുറി മെസി സമ്മാനിച്ചത്. ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലീഗ് തുടങ്ങി ഇപ്പോള്‍ ക്ലബ് ലോകകപ്പും.&lt;br /&gt;അര്‍ജന്റീനയിലെ ദാരിദ്ര്യത്തില്‍ ജനിച്ച മെസി ഇച്ഛാശക്തികൊണ്ടാണ് പന്തു തട്ടിത്തുടങ്ങിയത്. വളര്‍ച്ച മുരടിപ്പിക്കുന്ന രോഗത്തെ സ്‌പെയിനിലെത്തി കളിച്ചു തോല്‍പിച്ച മെസി സ്പാനിഷ് ലീഗില്‍ 17-ാം വയസിലാണ് ബാഴ്‌സയക്കു വേണ്ടി ആദ്യ ഗോള്‍ നേടുന്നത്. അവിടുന്നിങ്ങോട്ടു  മൂന്ന് സ്പാനിഷ് ലീഗ് കിരീടം, രണ്ട് യുവേഫാ ചാംപ്യന്‍സ് ലീഗ്, മൂന്ന് സ്പാനിഷ് സൂപ്പര്‍കപ്പ് എന്നിവ ന്യൂകാമ്പിലെത്തിച്ച സുവര്‍ണ താരമായി മാറി.&lt;br /&gt;ലാറ്റിനമേരിക്കയുടെ വശ്യതയും യൂറോപ്പിന്റെ കരുത്തും സമന്വയിപ്പിച്ച കളിയാണ് മെസിയുടെ മുഖമുദ്ര. വിംഗുകളിലൂടെ കുതിച്ചു കയറുമ്പോള്‍ ആ കാലുകള്‍ക്ക് കാറ്റിന്റെ വേഗത. വമ്പന്മാര്‍ ഏകനായി കാവല്‍ നില്‍ക്കുന്ന കോട്ടയിലേക്ക് പന്ത് തൊടുക്കുമ്പോള്‍ വെടിയുണ്ടയുടെ കൃത്യത. വണ്‍ ടച്ച് പാസിംഗില്‍ അര്‍ജന്റീനയുടെ ചാരുത ഇതാണ് ലയണല്‍ മെസി. &lt;br /&gt;കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മെസിയാണ് ബാഴ്‌സയുടെ കുന്തമുന. കഴിഞ്ഞ സീസണില്‍ ബാഴ്‌സയ്ക്കുവേണ്ടി മെസി 38 ഗോളുകള്‍ നേടുകയും 18 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് യൂറോപ്യന്‍ ഫുട്‌ബോളര്‍ പദവിയും മെസിയെ തേടി എത്തിയിരുന്നു. ഇപ്പോള്‍ ഫിഫ അവാര്‍ഡ് കൂടി ലഭിച്ചതോടെ അത് ഇരട്ടി മധുരമായി മാറി.&lt;br /&gt;ഈ കഴിവുകള്‍ കൊണ്ടാകാം മെസിയെ തന്റെ പിന്‍ഗാമിയായും ആഫ്രിക്കയില്‍അര്‍ജന്റീനയുടെ മുന്നണിപ്പോരാളിയായും സാക്ഷാല്‍ ഡീഗോ മറഡോണ വാഴിച്ചത്. മറഡോണ രണ്ടാമന്‍ എന്നു വിശേഷപ്പിക്കെപ്പെടുന്ന മെസി ഇപ്പോള്‍ തന്റെ ആരാധ്യ പുരഷനേക്കാള്‍ വളര്‍ന്നിരിക്കുന്നു. ഫിഫ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് സ്വന്തമാക്കുന്ന ആദ്യ അര്‍ജന്റീനക്കാരനായി ഉയര്‍ന്നുകൊണ്ട്. മുമ്പ് ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയും കഴിഞ്ഞ രണ്ടു തവണ മെസിയും രണ്ടാം സ്ഥാനത്തെിയതാതിരുന്നു അര്‍ജന്റീനക്കാര്‍ക്ക് ഇക്കാര്യത്തില്‍ ഇതുവരെയുണ്ടായിരുന്ന ഉയര്‍ന്ന നേട്ടം. &lt;br /&gt;എന്നാല്‍ ഇതിഹാസത്തിനു തുല്യമാകാന്‍ ഇനി ഒരു ലോകകപ്പ് കൂടി വേണം. ആഫ്രിക്കയില്‍ അതിനു മെസിക്കു കഴിഞ്ഞാല്‍ പുതിയ മറഡോണ എന്ന വിശേഷണം കൂടുതല്‍ അന്വര്‍ത്ഥമായി മാറും.  ഒപ്പം മെസിയുടെ തൊപ്പിയില്‍ ഒരു പൊന്‍ തൂവല്‍ കൂടി. അതിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-6510552622375316054?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/6510552622375316054/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=6510552622375316054' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/6510552622375316054'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/6510552622375316054'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2009/12/blog-post_22.html' title='അര്‍ജന്റീനയുടെ സിംഹഗര്‍ജനം'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_ZvuplW-hhYU/SzEHC2c8LRI/AAAAAAAAANI/tWEWYO3AvXY/s72-c/messi.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-1750719648303542173</id><published>2009-12-20T05:02:00.002+05:30</published><updated>2009-12-20T05:06:15.021+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>കെടുകാര്യസ്ഥതയുടെ താരോദയം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_ZvuplW-hhYU/Sy1i-ZKmWVI/AAAAAAAAAM4/2ywiXUIMZ4U/s1600-h/last.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 269px; height: 320px;" src="http://3.bp.blogspot.com/_ZvuplW-hhYU/Sy1i-ZKmWVI/AAAAAAAAAM4/2ywiXUIMZ4U/s320/last.jpg" border="0" alt=""id="BLOGGER_PHOTO_ID_5417094750843328850" /&gt;&lt;/a&gt;&lt;span style="font-weight:bold;"&gt;ഒ&lt;/span&gt;രു സ്കൂള്‍ മീറ്റിനു കൂടി കൊടിയിറങ്ങി. മത്സരാധിക്യം കായിക കൗമാരത്തെ തളര്‍ത്തുന്നു എന്ന് വിളിച്ചോതിക്കൊണ്ടാണ് കേരളത്തിന്റെ ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന മീറ്റ് തീരുവല്ലയില്‍ സമാപിച്ചത്.&lt;br /&gt;തട്ടിക്കൂട്ടിയ ട്രാക്കും കുത്തഴിഞ്ഞ മത്സരക്രമങ്ങളും കാരണം റെക്കോഡ് ബുക്കില്‍ കാര്യമായ തിരുത്തലുകള്‍ വരാതെ പോയപ്പോള്‍ വിരലിലെണ്ണാവുന്ന താരോദയങ്ങള്‍ക്കാണ് 53-ാമത് സംസ്ഥാന സ്കൂള്‍ കായിക മേള ജന്മം നല്‍കിയത്. ഒപ്പം ദേശീയ സ്കൂള്‍ മീറ്റ്, ജൂനിയര്‍ മീറ്റ് എന്നിവ കഴിഞ്ഞു പോയതും തിരുവല്ലയുടെ പ്രൗഡി കുറച്ചു. എന്നിരിക്കിലും ഒട്ടനവധി പാഠങ്ങള്‍ നല്‍കിയാണ് ഈ മീറ്റും സമാപിച്ചത്.&lt;br /&gt;ജില്ലാ മീറ്റുകളിലും ദേശീയ സ്കൂള്‍- ജൂനിയര്‍ മീറ്റുകളിലും മാറ്റുരച്ച ശേഷമാണ് ഒട്ടുമിക്ക താരങ്ങളും സംസ്ഥാന മീറ്റിന് എത്തിയത്. ഒന്നരമാസത്തെ ഇടവേളയ്ക്കിടെയായിരുന്നു മത്‌സരങ്ങള്‍ അധികവും. വിശ്രമവും ഇടവേളയുമില്ലാതെയുളള മത്‌സരക്രമങ്ങള്‍ ചെറുനാമ്പുകളെ മുളയിലേ നുള്ളുന്നതിന് തിരുവല്ല വേദിയായി.&lt;br /&gt;ചാലക്കുടിയില്‍ നടന്ന കഴിഞ്ഞ മീറ്റില്‍ 23 റെക്കോഡുകള്‍ക്ക് ഇളക്കം തട്ടിയപ്പോള്‍ ഇവിടെ അത് ഒമ്പതില്‍ ഒതുങ്ങി. ഇതില്‍ത്തന്നെ ട്രാക്കില്‍ പിറന്നത് ഒരെണ്ണം മാത്രം. ചാമ്പ്യന്‍ സ്കൂള്‍ പട്ടം കഴിഞ്ഞ ഏഴുവര്‍ഷമായി തറവാട്ടു സ്വത്താക്കിവച്ച കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിന് അയല്‍ക്കാരായ മാര്‍ബേസില്‍ നല്‍കിയ പ്രഹരമാണ് ഇത്തവണത്തെ ഏക സവിശേഷത. ചുരുക്കത്തില്‍ ഈ കായിക മേള കോതമംഗലം സ്കൂളുകാര്‍ തമ്മിലുള്ള പോരാട്ടമായി ഒതുങ്ങി.&lt;br /&gt;അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മുതല്‍ക്കേ ഈ മീറ്റ് പിന്നിലായിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ ട്രാക്ക് ഉണ്ടാക്കിയപ്പോള്‍ താരങ്ങളുടെ വേഗം ഇതില്‍ മുങ്ങി. കൊച്ചിയിലും തിരുവനന്തപുരത്തും സിന്തറ്റിക്ക് ട്രാക്കുകള്‍ വെറുതെ കിടക്കുമ്പോഴാണ് തട്ടിക്കൂട്ടു ട്രാക്കില്‍ കുട്ടികളെ അഭ്യാസത്തിനിറക്കിയത്. ഈ ട്രാക്കില്‍ മത്സരിച്ച താരങ്ങളുലൊരാളുടെ കാലില്‍ നിന്ന് മാംസം അടര്‍ന്നു വീണ കാഴ്ച കരളലിയിപ്പിക്കുന്നതായിരുന്നു.&lt;br /&gt;ജൂനിയര്‍ ഗേള്‍സിന്റെ ഹൈജമ്പ് മത്സരം നടക്കുന്ന പിറ്റ്. മത്സരത്തിനിടെയാണ് റണ്ണിംഗ് ഏരിയയ്ക്ക് ഗുണനിലവാരമില്ലെന്ന് അധികൃതര്‍ക്ക് മനസിലായത്. ചതുപ്പായി പോയ റണ്ണിംഗ് ഏരിയയുടേതാണ് കുഴപ്പം. റണ്ണിംഗ് ഏരിയ നന്നാക്കാന്‍ റോഡ് റോളര്‍ തപ്പിപോയ ടെക്‌നിക്കല്‍ കമ്മിറ്റി അംഗം സംഭവവുമായി എത്തിയപ്പോഴേക്കും താരങ്ങള്‍ ഈരേഴു പതിനാലു ലോകവും കണ്ടിരുന്നു. ഇതാണ് പുതുനാമ്പുകളെ കണ്ടെത്താന്‍വെമ്പുന്നവരുടെ ശുഷ്കാന്തി.&lt;br /&gt;മത്സരഷെഡ്യൂളുകളുടെ ക്രമീകരണവും തോന്നുംപടിയായിരുന്നു. ആദ്യ ദിനം ഉദ്ഘാടനം കൊഴുപ്പിക്കാന്‍ അരദിവസം മാറ്റിവച്ചപ്പോള്‍ പിന്നീടുള്ള ദിനങ്ങളില്‍ വലഞ്ഞത് മത്സരാര്‍ഥികളായിരുന്നു. അര-മുക്കാല്‍ മണിക്കൂറുകളുടെ ഇടവേളയില്‍ വിവിധ മത്സരങ്ങള്‍ക്കായി അവര്‍ക്ക് ഇറങ്ങേണ്ടി വന്നു. ഇതില്‍ പരാതിയുയര്‍ന്നപ്പോള്‍ കൊണ്ടുപിടിച്ച് ഷെഡ്യൂള്‍ മാറ്റി ദേശീയ ചാമ്പ്യനെ കരയ്ക്കിരുത്തിയും സംഘാടകര്‍ കൈയടി വാങ്ങി. അവസാനദിനത്തിനു തൊട്ടു മുമ്പാണ് സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജമ്പും ട്രിപ്പിള്‍ ജമ്പും ഒരേസമയം വരുമെന്ന് അധികാരികള്‍ അറിഞ്ഞത്. ഉടനെത്തി പരിഷ്കാരം, ലോംഗ് ജമ്പ് തൊട്ടുതലേ ദിവസത്തേക്ക് പെട്ടെന്നു മാറ്റിക്കളഞ്ഞു വിദ്വാന്‍മാര്‍. ഈ തുഗ്ലക്ക് പരിഷ്കാരം അറിയാതെ വെള്ളിയാഴ്ച മത്സരിക്കാനെത്തിയ ദേശീയ മെഡല്‍ ജേതാവ് ആല്‍ഗ വിന്നി ജയിംസിന് കരയ്ക്കിരുന്നു മറ്റൊരിനം കാണേണ്ടി വന്നു.&lt;br /&gt;പരാധീനതകള്‍ക്കിടയിലും പ്രതീക്ഷയുടെ ഏതാനും പൊന്‍കിരണങ്ങളുമുണ്ടായി. &lt;br /&gt;ദീര്‍ഘദൂരം സ്വന്തം കാര്യമാക്കിയ പാലക്കാട് പറളി ഹൈസ്കൂളിനെ പിന്നോട്ടടിച്ച  മുണ്ടൂര്‍ ഹൈസ്കൂളും കുമരംപുത്തുര്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്കൂളും ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ നേഴ്‌സറിയില്‍ വിഭവങ്ങള്‍ ഇനിയുമേറെയുണ്ടെന്നു തെളിയിച്ചു. ത്രോയിനങ്ങളില്‍ വടക്കന്‍ കരുത്തിനോടു ഭാവിയില്‍ കിടപിടിക്കാമെന്ന പ്രതീക്ഷ പകര്‍ന്ന് മാര്‍ബേസില്‍ നടത്തിയ മുന്നേറ്റവും ആശ്വാസകരമാണ്. പുത്തന്‍ താരോദയങ്ങളായ കോഴിക്കോടിന്റെ സാല്‍ബിന്‍ ജോസഫും ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്റെ മകന്‍ സുജിത് കുട്ടനും ഭാവിയുടെ വാഗ്ദാനങ്ങളായി. കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് സ്കൂളിലെ എട്ടാം ക്‌ളാസ് വിദ്യാര്‍ഥിയായ സാല്‍ബിന്‍ 100,200,400 മീറ്ററുളിലും 4ഃ100 മീറ്റര്‍ റിലേയിലും സ്വര്‍ണമണിഞ്ഞു. ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഒന്നാമതെത്തിയ സുജിത് കുട്ടന്‍ മീറ്റിലെ വേഗമേറിയ താരമാവുതയും ചെയ്തു. 100, 200 മീറ്ററുകളില്‍ സ്വര്‍ണം നേടിയ കല്ലടി സ്കൂളിലെ ജി ലാവണ്യയും പൊന്‍തിളക്കത്താല്‍ ശ്രദ്ധേയരായി.&lt;br /&gt;എന്നിരിക്കിലും ട്രാക്കിലെ തളര്‍ച്ച കേരള അത് ലറ്റിക്‌സിനുളള ശക്തമായ മുന്നറിയിപ്പാണ്. കഴിഞ്ഞ രണ്ടു ദേശീയ സ്കൂള്‍ മീറ്റുകളിലും ജൂനിയര്‍ മീറ്റുകളിലും ഉത്തരേന്ത്യന്‍ കരുത്ത് നമ്മളെ ഞെരുക്കുന്നതിന് സാക്ഷ്യം വഹിച്ചതാണ്. ഇത്തവണ അമൃത്‌സറില്‍ നിന്ന് 100 മീറ്ററില്‍ കേരളത്തിന് കിട്ടയത് ആനമുട്ടയായിരുന്നുവെന്നതും ശ്രദ്ധേയം തന്നെ. എന്നിട്ടും ജിജിമോള്‍ ജേക്കബ്, ഷമീന ജബ്ബാര്‍, എസ്.ആര്‍ ബിന്ദു എന്നിവര്‍ തിളങ്ങിയ 90-കളില്‍ നിന്ന് മുന്നേറാന്‍ നമുക്കായിട്ടില്ല. പ്രകടനം മോശമായതല്ല കാരണം എന്നത് വസ്തുതയാകുമ്പോള്‍ കേരളത്തിന് ചിലയിനങ്ങളില്‍ താരങ്ങളെ വളര്‍ത്താനും നിലവിലുള്ള പ്രതിഭകളെ നിലനിര്‍ത്താനും സാധിക്കാതെ പോകുന്നതാണ് പ്രശ്‌നം. മറ്റു സംസ്ഥാനങ്ങള്‍ മികച്ച പരിശീലനങ്ങളിലൂടെ മുന്നിലെത്തുമ്പോഴും കേരളത്തെ സംബന്ധിച്ച് വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ എന്നതാണ് അവസ്ഥ. ഇനിയും ഉറക്കം നടിച്ചാല്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ പതാക ഇനി വടക്കേ ഇന്ത്യയില്‍ പാറിപ്പറക്കുന്നത് നമുക്ക് നോക്കി നില്‍ക്കേണ്ടി വരും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-1750719648303542173?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/1750719648303542173/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=1750719648303542173' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/1750719648303542173'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/1750719648303542173'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2009/12/blog-post_1031.html' title='കെടുകാര്യസ്ഥതയുടെ താരോദയം'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_ZvuplW-hhYU/Sy1i-ZKmWVI/AAAAAAAAAM4/2ywiXUIMZ4U/s72-c/last.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-1492874348378696867</id><published>2009-12-20T04:59:00.002+05:30</published><updated>2009-12-20T05:02:03.529+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>ആറില്‍ കുളിച്ച് എറണാകുളം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_ZvuplW-hhYU/Sy1iB6OvdCI/AAAAAAAAAMw/7TCW4nDWA3s/s1600-h/main.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 206px;" src="http://2.bp.blogspot.com/_ZvuplW-hhYU/Sy1iB6OvdCI/AAAAAAAAAMw/7TCW4nDWA3s/s320/main.jpg" border="0" alt=""id="BLOGGER_PHOTO_ID_5417093711747052578" /&gt;&lt;/a&gt;&lt;span style="font-weight:bold;"&gt;53&lt;/span&gt;-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 400 പോയിന്റോടെ എറണാകുളം ജില്ല ഓവറോള്‍ ആറാം തവണയും ചാമ്പ്യന്‍മാരായി. 192 പോയിന്റ് നേടിയ പാലക്കാടും 93 പോയിന്റോടെ കോഴിക്കോടും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. &lt;br /&gt;സ്കൂള്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസില്‍ ചാമ്പ്യന്‍മാരായി. കോതമംഗലം സെന്റ് ജോര്‍ജിനാണ് രണ്ടാംസ്ഥാനം. സീനിയര്‍ ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, ജൂനിയര്‍ ആണ്‍കുട്ടികള്‍, സബ്ജൂനിയര്‍ പെണ്‍കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍ എറണാകുളവും സബ്ജൂനിയര്‍ ആണ്‍കുട്ടികള്‍, ജൂനിയര്‍ പെണ്‍കുട്ടികള്‍ എന്നീ വിഭാഗത്തില്‍ പാലക്കാടും ചാമ്പ്യന്‍മാരായി. &lt;br /&gt; മൂന്നു മീറ്റ് റെക്കോഡ് പിറന്ന അവസാനം ദിനം തിരുവല്ലയിലെ പുല്‍നാമ്പിനെപോലും തഴുകിയിളക്കാന്‍ പാലക്കാടന്‍ കാറ്റിന് കഴിയാതെപോയപ്പോള്‍ എതിരില്ലാതെ എറണാകുളം തലയുയര്‍ത്തി.... തുടരെ ആറാംതവണയും. സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഇന്നലെ തിരി താഴ്ന്നപ്പോള്‍ 43 സ്വര്‍ണവും 41 വെള്ളിയും 31 വെങ്കലമുള്‍പ്പെടെ 400 പോയിന്‍റുമായി പാലക്കാടിനെ വാളയാര്‍ ചുരം കടത്തിയാണ് എറണാകുളം കപ്പ് ചുണ്ടോടുചേര്‍ത്തത്. ചാമ്പ്യന്‍ സ്കൂള്‍ പദവി പിടിച്ചടക്കിയ മാര്‍ ബേസിലിന്റെയും ആറുവര്‍ഷത്തിനുശേഷം അത് കൈവിട്ട സെന്റ് ജോര്‍ജ് എച്ച്.എസ്.എസിന്റെയും ചിറകിലാണ് എറണാകുളം പറന്നത്. &lt;br /&gt;രണ്ടാംസ്ഥാനത്തെത്തിയ പാലക്കാടിന് 23 സ്വര്‍ണവും 17 വെള്ളിയും 14 വെങ്കലവുമുള്‍പ്പെടെ, 192 പോയിന്റുണ്ട്. 12 സ്വര്‍ണവും നാലു വെള്ളിയും ഒമ്പത് വെങ്കലവുമായി 93 പോയിന്റ് നേടിയ കോഴിക്കോടാണ് മൂന്നാംസ്ഥാനത്ത്. &lt;br /&gt;22 സ്വര്‍ണവും 21 വെള്ളിയും 13 വെങ്കലവുമായി 186 പോയിന്റുമായി മാര്‍ ബേസില്‍ എറണാകുളത്തിന്റെ കരുത്തായി. രണ്ടാംസ്ഥാനത്തെത്തിയ സെന്റ് ജോര്‍ജിന് 14 സ്വര്‍ണവും 18 വെള്ളിയും 14 വെങ്കലവുമായി 138 പോയന്റുണ്ട്. പാലക്കാടിന് കരുത്ത് പകര്‍ന്ന് 11 സ്വര്‍ണവും അഞ്ചു വെള്ളിയും ആറു വെങ്കലവുമുള്‍പ്പെടെ 76 പോയിന്‍റ് നേടിയ കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസാണ് മൂന്നാംസ്ഥാനത്തെത്തിയത്. മീറ്റിന്‍െറ അവസാനദിനമായ ഇന്നലെ ട്രാക്കിലും ഫീല്‍ഡിലും ചാമ്പ്യന്‍മാര്‍ സ്വര്‍ണം വാരുകയായിരുന്നു. 30 ഫൈനലുകളില്‍ 15 എണ്ണത്തിലും സ്വര്‍ണം നേടിയാണ് എറണാകുളം മികച്ചുനിന്നത്. ഏഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ വര്‍ഷം വരെ രണ്ടാംസ്ഥാനത്തിന്റെ കാവല്‍ക്കാരായി തുടര്‍ന്നുവന്നിരുന്ന മാര്‍ ബേസില്‍ കന്നിക്കിരീടത്തിനവകാശം കുറിച്ചത്. &lt;br /&gt;സംസ്ഥാന സ്കൂള്‍ മീറ്റില്‍ 2002-ല്‍ രണ്ടാംസ്ഥാനക്കാരായി തുടങ്ങിയതാണ് മാര്‍ ബേസില്‍. 2004 വരെ തോമസ് മാഷിന്റെ കോരുത്തോടിന് പ്രധാന പ്രതിരോധം തീര്‍ത്തതും മാര്‍ ബേസില്‍ ആയിരുന്നു.  എന്നാല്‍ 2004-ല്‍ അതുവരെ മാര്‍ ബേസിലിനു പിന്‍നിരയിലായിരുന്ന സെന്റ് ജോര്‍ജ് ഒന്നാംസ്ഥാനം കൈയടക്കി. ഏഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബേസില്‍ സ്വപ്നം സാക്ഷാത്കരിച്ചത്. &lt;br /&gt;ഈ വര്‍ഷം ജില്ലാ, സബ്ജില്ലാ കായികമേളകളില്‍ സെന്റ് ജോര്‍ജിന്റെ കുത്തക തകര്‍ത്ത് ഒന്നാമതായ ബേസില്‍ ആദ്യമേ എതിരാളികള്‍ക്കു താക്കീതു നല്‍കിയിരുന്നു. &lt;br /&gt;ത്രോ ഇനങ്ങളിലെ മികവാണ് മാര്‍ ബേസിലിനു തുണയായത്. ഫീല്‍ഡില്‍ മാര്‍ ബേസില്‍ 81 പോയിന്റുകളാണ് എറിഞ്ഞെടുത്തത്. സെന്റ് ജോര്‍ജിന് പ്രതീക്ഷിച്ച മെഡലുകള്‍ ഫീല്‍ഡില്‍ നഷ്ടമായത് വിനയായി. സെന്റ് ജോര്‍ജിന്റെ ശക്തിയായിരുന്ന ട്രാക്കിനങ്ങളിലെ മെഡലുകളാകട്ടെ കല്ലടിയിലേയും ഉഷാ സ്കൂളിലെയും കുട്ടികള്‍ കൈക്കലാക്കിയതും കിരീട നഷ്ടത്തിന് ഇടയാക്കി. &lt;br /&gt;ചാലക്കുടിയില്‍ കഴിഞ്ഞ വര്‍ഷം 33 പോയിന്റുകള്‍ നേടിയ മാര്‍ ബേസില്‍ ഇക്കുറി അത് 81 ആയി ഉയര്‍ത്തി. 2004 മുതല്‍ 2008 വരെ സൂക്ഷിച്ച കിരീടമാണ് ഇക്കുറി സെന്റ് ജോര്‍ജിനു നഷ്ടമായത്. മാര്‍ ബേസില്‍ 22 സ്വര്‍ണവും 21 വെളളിയും 13 വെങ്കലവും നേടിയപ്പോള്‍ സെന്റ് ജോര്‍ജിന് 14 സ്വര്‍ണവും 16 വെളളിയും 14 വെങ്കലവുമാണ് നേടാനായത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-1492874348378696867?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/1492874348378696867/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=1492874348378696867' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/1492874348378696867'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/1492874348378696867'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2009/12/blog-post_6319.html' title='ആറില്‍ കുളിച്ച് എറണാകുളം'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_ZvuplW-hhYU/Sy1iB6OvdCI/AAAAAAAAAMw/7TCW4nDWA3s/s72-c/main.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-4411030802621627935</id><published>2009-12-20T04:54:00.001+05:30</published><updated>2009-12-20T04:56:45.616+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>കേക്കിനു പകരം സ്വര്‍ണം; ജന്മദിനം അതിമധുരം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_ZvuplW-hhYU/Sy1hE-LEp0I/AAAAAAAAAMo/iN75UKE5KIE/s1600-h/g+shilpa.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 189px; height: 320px;" src="http://3.bp.blogspot.com/_ZvuplW-hhYU/Sy1hE-LEp0I/AAAAAAAAAMo/iN75UKE5KIE/s320/g+shilpa.jpg" border="0" alt=""id="BLOGGER_PHOTO_ID_5417092664833386306" /&gt;&lt;/a&gt;&lt;span style="font-weight:bold;"&gt;പി&lt;/span&gt;റന്നാള്‍ കേക്ക് മുറിക്കുംമുമ്പേ ശില്‍പ ജന്മദിന മധുരം നുണഞ്ഞു. ജമ്പിംഗ് പിറ്റില്‍ മൂന്നുതവണ കുതിച്ച് 12.20 മീറ്റര്‍ അകലെ പറന്നിറങ്ങിയപ്പോള്‍ ശില്‍പയ്ക്കത് പിറന്നാള്‍ സമ്മാനമായി. സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പിലാണ് കോതമംഗലം മാര്‍ ബേസിലിന്റെ ശില്‍പാ ചാക്കോ പിറന്നാള്‍ ആഘോഷിച്ചത്. ബദ്ധവൈരി കോതമംഗലം സെന്റ്് ജോര്‍ജിന്റെ റിന്റു മാത്യുവിനെയും മാര്‍ ബേസിലിന്റെ തന്നെ സഹതാരം ജൂലിയ ക്ലീറ്റസിനെയുമാണ് ശില്‍പ പിന്നിലാക്കിയത്. &lt;br /&gt;കഴിഞ്ഞതവണ ജൂനിയര്‍ വിഭാഗത്തില്‍ റെക്കോഡ് സ്വര്‍ണം നേടിയ ശില്‍പ ഇക്കുറി സീനിയര്‍ വിഭാഗത്തിലെത്തിയെങ്കിലും സ്വര്‍ണം വിട്ടുകൊടുത്തില്ല. ആദ്യ ചാട്ടത്തിന് 11.40 മീറ്റര്‍ കടന്ന ശില്‍പ പിന്നീട് നാലാം ചാട്ടത്തിലാണ് 12.20 മീറ്റര്‍ കടന്ന് സുവര്‍ണ പതക്കം സ്വന്തമാക്കിയത്. &lt;br /&gt;രണ്ടാം സ്ഥാനത്തെത്തിയ റിന്റു 11.54 മീറ്ററിലും വെങ്കലംനേടിയ ജൂലിയ 11.34 മീറ്ററിലും പോരാട്ടം അവസാനിപ്പിച്ചിരുന്നു. &lt;br /&gt;കൊച്ചിയില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റിലും ശില്‍പ സ്വര്‍ണം നേടിയിരുന്നു.  ഇക്കുറി അമൃത്‌സറില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റില്‍ പരുക്കിനെത്തുടര്‍ന്നു പങ്കെടുത്തില്ല. ചണ്ഡീഗഡില്‍ നടന്ന ഇന്റര്‍സോണ്‍ മീറ്റില്‍ 12.17 മീറ്റര്‍ ചാടിയാണ് ശില്‍പ ഒന്നാമതെത്തിയത്. &lt;br /&gt;കരിയറിന്റെ തുടക്കത്തില്‍ ദീര്‍ഘദൂര ഇനങ്ങളിലായിരുന്നു ശില്‍പയുടെ സാന്നിധ്യം. പരുക്കിനെത്തുടര്‍ന്നു ജമ്പിനങ്ങളിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. &lt;br /&gt;പാലക്കാട് നടന്ന സംസ്ഥാന സ്കൂള്‍ മീറ്റില്‍ 3000 മീറ്ററിലും 1500 മീറ്ററിലും വെള്ളി നേടി. പിന്നീട്, പരുക്കിനെത്തുടര്‍ന്നു കോട്ടയം മീറ്റില്‍ നിന്നു വിട്ടുനിന്ന ശില്‍പ ചാലക്കുടിയില്‍ ജമ്പിംഗ് പിറ്റിലാണ് തിരിച്ചുവരവ് നടത്തിയത്. &lt;br /&gt;കോഴിക്കോട് കല്ലാനോട് എട്ടിയില്‍ ചാക്കോ -തങ്കമ്മ ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമത്തെയാളാണ്. ചേട്ടന്‍ സോബിന്‍ ചാക്കോ സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ കഴിഞ്ഞ ദിവസം വെങ്കലം നേടിയിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-4411030802621627935?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/4411030802621627935/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=4411030802621627935' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/4411030802621627935'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/4411030802621627935'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2009/12/blog-post_6072.html' title='കേക്കിനു പകരം സ്വര്‍ണം; ജന്മദിനം അതിമധുരം'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_ZvuplW-hhYU/Sy1hE-LEp0I/AAAAAAAAAMo/iN75UKE5KIE/s72-c/g+shilpa.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-4142454312704805147</id><published>2009-12-20T04:50:00.002+05:30</published><updated>2009-12-20T04:53:51.663+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>ഷെഡ്യൂള്‍ മാറ്റിമറിച്ചു; ദേശീയ ചാമ്പ്യന്‍ കരയ്ക്കിരുന്നു</title><content type='html'>അവസാന നിമിഷം മത്സര ഷെഡ്യൂള്‍ മാറ്റിമറിച്ച് അധികൃതര്‍ ദേശീയ ചാമ്പ്യനെ കരയ്ക്കിരുത്തി കരയിച്ചു. സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ മത്സരിക്കാനെത്തിയ പെരുമ്പാവൂര്‍ ആശ്രമം എച്ച്.എസ്.എസിലെ ആല്‍ഗ വിന്നി ജയിംസിനാണ് കരയ്ക്കിരുന്നു കളികാണേണ്ടി വന്നത്. &lt;br /&gt;ഇന്നലെ രാവിലെ നടക്കേണ്ടിയിരുന്ന ഇനം കഴിഞ്ഞ ദിവസം വൈകിട്ടത്തേക്ക് മാറ്റിയതാണ് ആല്‍ഗയ്ക്ക് വിനയായത്. പകരം വ്യാഴാഴ്ച നടത്തേണ്ടിയിരുന്ന സബ്ജൂനിയര്‍ ലോംഗ്ജമ്പ് ഇന്നലെ രാവിലെ നടത്തുകയും ചെയ്തു.  കഴിഞ്ഞ നാലുവര്‍ഷമായി സീനിയര്‍ വിഭാഗത്തില്‍ സ്വര്‍ണ ജേതാവായിരുന്നു ആല്‍ഗ. ഇക്കുറി അമൃത്‌സറില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റിലും ആല്‍ഗയ്ക്കായിരുന്നു സ്വര്‍ണം. &lt;br /&gt;ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ രാവിലെയാണ് ആല്‍ഗയും രക്ഷിതാക്കളും സ്‌റ്റേഡിയത്തില്‍ എത്തിയത്. &lt;br /&gt;അപ്പോള്‍ സബ്ജൂനിയര്‍ മത്സരമാണ് ഇന്ന് നടക്കുന്നതെന്നറിഞ്ഞ് ആല്‍ഗ പൊട്ടിക്കരയുകയായിരുന്നു.  വെളളിയാഴ്ച സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജമ്പും ട്രിപ്പിള്‍ ജമ്പും അടുത്തടുത്ത സമയത്തു വരുന്നതു കൊണ്ടാണ് മത്സരക്രമം മാറ്റിയതെന്നായിരുന്നു അധികൃതരുടെ ഭാഷ്യം. &lt;br /&gt;ടീം മാനേജര്‍മാരുമായി ആലോചിച്ച ശേഷമാണ് ഇത് തീരുമാനിച്ചതെന്നും പിന്നീട് സ്‌റ്റേഡിയത്തില്‍ ഇത് അനൗണ്‍സ് ചെയ്ത് താരങ്ങളെയും ഒഫീഷ്യല്‍സിനെയും അറിയിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. അധികൃതര്‍ ഇങ്ങനെ കൈകഴുകിയതോടെ ഉറച്ച മെഡല്‍ നഷ്ടമായ ആല്‍ഗ പിന്നീട് മടങ്ങി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-4142454312704805147?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/4142454312704805147/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=4142454312704805147' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/4142454312704805147'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/4142454312704805147'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2009/12/blog-post_361.html' title='ഷെഡ്യൂള്‍ മാറ്റിമറിച്ചു; ദേശീയ ചാമ്പ്യന്‍ കരയ്ക്കിരുന്നു'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-9201140815413416835</id><published>2009-12-20T04:48:00.001+05:30</published><updated>2009-12-20T04:50:12.766+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>തണുപ്പിലെ തോല്‍വിക്കു വെയിലത്തു മറുപടി</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_ZvuplW-hhYU/Sy1fmvxi6pI/AAAAAAAAAMg/w_U_Gl2Pwqs/s1600-h/e+sreeshma.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 287px;" src="http://4.bp.blogspot.com/_ZvuplW-hhYU/Sy1fmvxi6pI/AAAAAAAAAMg/w_U_Gl2Pwqs/s320/e+sreeshma.JPG" border="0" alt=""id="BLOGGER_PHOTO_ID_5417091046060518034" /&gt;&lt;/a&gt;&lt;span style="font-weight:bold;"&gt;ഹൈ&lt;/span&gt;ജമ്പ് പിറ്റില്‍നിന്നു സ്വര്‍ണമണിഞ്ഞ് നടന്നിറങ്ങിയ ശ്രീഷ്മാ രാജന്റെ കണ്ണില്‍ മിന്നിയതു പ്രതികാരത്തിന്റെ തിളക്കമായിരുന്നു. അമൃത്‌സറില്‍ നടന്ന കോട പുതച്ച ദേശീയ സ്കൂള്‍ മീറ്റില്‍ തന്നെ തോല്‍പ്പിച്ച പാലക്കാട് പറളി സ്കൂളിന്റെ കൊച്ചുമെര്‍ലിനെ തിരുവല്ലയുടെ മണ്ണില്‍ തോല്‍പ്പിച്ചാണു കല്ലടി സ്കൂളിന്‍െറ ശ്രീഷ്മ ഉയര്‍ന്നു പറന്നത്. &lt;br /&gt;പാലക്കാടുകാരുടെ മത്‌സരമായി മാറിയ ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പിലാണ് ശ്രീഷ്മാ- മെര്‍ലിന്‍ പോരാട്ടം അരങ്ങേറിയത്. 1.51 മീറ്റര്‍ മറികടന്നാണ് ശ്രീഷ്മ ഒന്നാമതെത്തിയത് മെര്‍ലിന് 1.46 മീറ്റര്‍ മറികടക്കാനേ കഴിഞ്ഞുള്ളു. കോട്ടയത്തും ചാലക്കുടിയിലും സ്വര്‍ണം നേടിയ ശ്രീഷ്മ ഇതോടെ ഹാട്രികും തികച്ചു. &lt;br /&gt;സബ്ജൂനിയര്‍ വിഭാഗത്തില്‍നിന്നു സുവര്‍ണ തിളക്കവുമായെത്തിയ മെര്‍ലിന്‍ അമൃത്‌സര്‍ ദേശീയ മീറ്റിലാണ് ശ്രീഷ്മയ്ക്ക് വെല്ലുവിളിയായി മാറിയത്. &lt;br /&gt;1.50 മീറ്റര്‍ മറികടന്ന് മെര്‍ലിന്‍ അന്ന് സ്വര്‍ണമണിയുകയും ചെയ്തു. കൊച്ചി ദേശീയ മീറ്റിലെ സ്വര്‍ണതിളക്കത്തില്‍ മത്‌സരിച്ച ശ്രീഷ്മ രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. ഇന്നലെ 1.35 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് മെര്‍ലിന്‍ മത്‌സരം തുടങ്ങിയത്. ശ്രീഷ്മ 1.38-ല്‍ നിന്നും. തുടര്‍ന്ന്, 1.46 മീറ്റര്‍ വരെ ഇരുവരും പൊരുതിയെങ്കിലും ദേശീയമീറ്റിന്റെ ഉയരമായ 1.51 മീറ്ററില്‍ മെര്‍ലിന്‍ മുട്ടുമടക്കുകയായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-9201140815413416835?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/9201140815413416835/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=9201140815413416835' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/9201140815413416835'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/9201140815413416835'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2009/12/blog-post_5113.html' title='തണുപ്പിലെ തോല്‍വിക്കു വെയിലത്തു മറുപടി'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_ZvuplW-hhYU/Sy1fmvxi6pI/AAAAAAAAAMg/w_U_Gl2Pwqs/s72-c/e+sreeshma.JPG' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-1414550796677530440</id><published>2009-12-20T04:43:00.002+05:30</published><updated>2009-12-20T04:48:02.774+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>കോടതിവിധി ഉത്തേജകമായി; ജിജിന്‍ താരമായി</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_ZvuplW-hhYU/Sy1fGnr1--I/AAAAAAAAAMY/CFl1KAUMfDk/s1600-h/d+jijin+(1).jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 230px;" src="http://3.bp.blogspot.com/_ZvuplW-hhYU/Sy1fGnr1--I/AAAAAAAAAMY/CFl1KAUMfDk/s320/d+jijin+(1).jpg" border="0" alt=""id="BLOGGER_PHOTO_ID_5417090494133304290" /&gt;&lt;/a&gt;&lt;span style="font-weight:bold;"&gt;താ&lt;/span&gt;രങ്ങളില്‍ താരം ജിജിന്‍തന്നെ. സുവര്‍ണ ജയത്തിലൂടെ എല്ലാവരും നേടിയത് നൂറു മേനിയെങ്കില്‍ കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് സ്കൂളിലെ ജിജിന്‍ നേടിയത് ആയിരം മേനി. സാങ്കേതികതയുടെ പേരു പറഞ്ഞു വഴിമുടക്കികളായിവന്ന അധികാരികള്‍ക്കുമേല്‍ കോടതിവിധിയെന്ന ഉത്തേജക ഔഷധം കഴിച്ചാണ് ജിജിന്‍ ഇരട്ടസ്വര്‍ണം കൊയ്തത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ്ജമ്പിലും 100 മീറ്ററിലും ജിജിന്‍ നേടിയ സുവര്‍ണപതക്കങ്ങള്‍ കണ്ണടച്ച അധികാരികള്‍ക്കു മുഖമടച്ചുള്ള മറുപടിയാണ്. &lt;br /&gt;സ്കൂള്‍പ്രവേശനതീയതിയുടെ സാങ്കേതികവശം തുറന്നുകാട്ടി അധികൃതര്‍ ജിജിനെ മീറ്റില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കിയിരുന്നു. തുടര്‍ന്ന്, കോടതിയുടെ അനുമതിയാണ് ജിജിനെ തിരുവല്ലയിലെത്തിച്ചതും സുവര്‍ണ വിജയിയാക്കി മാറ്റിയതും. ജൂണ്‍ 30-ന് മുമ്പായി സ്കൂള്‍ രജിസ്റ്റില്‍ പേര് ചേര്‍ത്താല്‍മാത്രമേ നടപ്പുവര്‍ഷം സ്കൂള്‍ മീറ്റുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ എന്നാണ് കായികമേളയുടെ മാനുവലില്‍ പറയുന്നത്. &lt;br /&gt;എന്നാല്‍, ഏകജാലകം വഴിയുള്ള പ്രവേശനത്തിന്‍െറ നൂലാമാലകള്‍ കാരണം ജിജിന്‍ സെന്‍റ് പീറ്റേഴ്‌സില്‍ പ്രവേശനം നേടിയപ്പോഴേക്കും ഓഗസ്റ്റ് കഴിഞ്ഞിരുന്നു. ഇതാണ് അധികൃതരുടെ കണ്ണില്‍ കരടായത്. ഇക്കാരണത്താല്‍ ജിജിനെ ഉപജില്ലാ മീറ്റില്‍ പങ്കെടുപ്പിച്ചില്ല. തുടര്‍ന്ന്, കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചാണ് ജിജിന്‍ റവന്യൂജില്ലാ മീറ്റില്‍ മത്‌സരിച്ചത്. എന്നാല്‍, യോഗ്യത നേടിയാല്‍ സംസ്ഥാനമീറ്റില്‍ പങ്കെടുക്കാമെന്ന് വിധിയില്‍ പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജിജിന് സംസ്ഥാന മേളയില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിക്കുകയായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-1414550796677530440?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/1414550796677530440/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=1414550796677530440' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/1414550796677530440'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/1414550796677530440'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2009/12/blog-post_7308.html' title='കോടതിവിധി ഉത്തേജകമായി; ജിജിന്‍ താരമായി'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_ZvuplW-hhYU/Sy1fGnr1--I/AAAAAAAAAMY/CFl1KAUMfDk/s72-c/d+jijin+(1).jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-8165067459590844080</id><published>2009-12-20T04:41:00.001+05:30</published><updated>2009-12-20T04:43:39.688+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>എറിഞ്ഞിടാന്‍ വന്നവര്‍ കൊയ്‌തെടുത്തു</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_ZvuplW-hhYU/Sy1d9KGxtGI/AAAAAAAAAMQ/9dCSbPMATm4/s1600-h/c+eeru.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 190px; height: 320px;" src="http://1.bp.blogspot.com/_ZvuplW-hhYU/Sy1d9KGxtGI/AAAAAAAAAMQ/9dCSbPMATm4/s320/c+eeru.jpg" border="0" alt=""id="BLOGGER_PHOTO_ID_5417089232062755938" /&gt;&lt;/a&gt;&lt;span style="font-weight:bold;"&gt;എ&lt;/span&gt;റിഞ്ഞിടാനെത്തിയവര്‍ കൊയ്‌തെടുക്കുന്ന കാഴ്ചയാണ് ഇക്കുറി കായികമേളയില്‍ ദൃശ്യമായത്. ആദ്യദിനം ഷോട്ട്പുട്ടില്‍ തിരുവനന്തപുരത്തിന്റെ ആല്‍ഫിന്‍ തുടക്കമിട്ട റെക്കോഡ്‌വേട്ട ഹാമറില്‍ സച്ചിന്‍ ജയിംസിലെത്തിനില്‍ക്കുമ്പോള്‍ ഏറുകാര്‍ മേളയുടെ താരങ്ങളായി മാറുകയാണ്. ഷോട്ട്പുട്ടില്‍ തുടര്‍ച്ചയായി മൂന്നാം സ്വര്‍ണം ഉറപ്പിച്ച ആല്‍ഫിന്‍ 13.18 താണ്ടിയപ്പോള്‍ 2006-ല്‍ കോഴിക്കോട് സായിയിലെ കെ. രഞ്ജിത്തിന്റെ 12.71 എന്ന റെക്കോഡ്ാണ് പഴങ്കഥയായത്. ആല്‍ഫിന്റെ നേട്ടം മേളയുടെ ഒന്നാംദിനം കീഴടക്കിയപ്പോള്‍ രണ്ടാംദിനത്തില്‍ മുഹമ്മദ് ഇജാസിന്റെയും കൈക്കരുത്തുകള്‍ക്കാണ് കൈയടികിട്ടിയത്. കോതമംഗലം മാര്‍ ബേസിലിന്റെ മുഹമ്മദ് ഇജാസ്, ഡിസ്കസ്‌ത്രോയില്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ ഇര്‍വിന്‍ ടി. ജോയിയുടെ രണ്ടുവര്‍ഷം പഴക്കമുളള റെക്കാഡാണ് 38.11 മീറ്റര്‍ എറിഞ്ഞു തകര്‍ത്തത്. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഷോട്ട്പുട്ടില്‍ പാലക്കാട് കല്ലടി കുമരംപുത്തൂര്‍ എച്ച്.എസ്.എസിന്റെ നിഖില്‍ നിധിന്‍ എറിഞ്ഞുടച്ചത് 20 വര്‍ഷം പഴക്കമുളള ബോബി സി. ജോസഫിന്റെ റെക്കോഡാണ്. 13.10 ആയിരുന്നു നിഖിലിന്റെ ദൂരം. &lt;br /&gt;കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്.എസ്.എസിലെ സച്ചിന്‍ ജയിംസ് സീനിയര്‍ വിഭാഗത്തില്‍ 48.42 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ എറിഞ്ഞപ്പോള്‍ 2009-ലെ കായികമേള ഏറുകാരുടെ മേളയാണെന്ന് ഉറപ്പിക്കുകയായിരുന്നു. ഈ വിഭാഗങ്ങളില്‍ പിറന്ന നാലു റെക്കോഡുകളൊഴികെയുളള ഒരേയൊരെണ്ണം 5000 നടത്തത്തില്‍ പാലക്കാട് മങ്കരയുടെ കെ.എം. മീഷ്മ നേടിയതാണ്. ട്രാക്കിന്റെ നിലവാരത്തകര്‍ച്ചയാണ് റെക്കോഡുകള്‍ പിറക്കാത്തത്തിനു കാരണമായി പരിശീലകരും മറ്റും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ താരങ്ങളുടെ പ്രകടനം വേണ്ടത്ര ഉയരാത്തതിന് കാരണം മത്സരങ്ങളുടെ ആധിക്യമാണെന്ന വാദവുമുയരുന്നുണ്ട്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-8165067459590844080?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/8165067459590844080/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=8165067459590844080' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/8165067459590844080'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/8165067459590844080'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2009/12/blog-post_2872.html' title='എറിഞ്ഞിടാന്‍ വന്നവര്‍ കൊയ്‌തെടുത്തു'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_ZvuplW-hhYU/Sy1d9KGxtGI/AAAAAAAAAMQ/9dCSbPMATm4/s72-c/c+eeru.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-6551682520950263741</id><published>2009-12-20T04:37:00.003+05:30</published><updated>2009-12-20T04:41:06.513+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>അനൂപ് പറന്നുയര്‍ന്നു, ജംപ്‌സ് അക്കാദമിക്കുമപ്പുറം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_ZvuplW-hhYU/Sy1c6xolUOI/AAAAAAAAAMI/5oHZq9uMTK0/s1600-h/b+anoop.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 246px; height: 320px;" src="http://4.bp.blogspot.com/_ZvuplW-hhYU/Sy1c6xolUOI/AAAAAAAAAMI/5oHZq9uMTK0/s320/b+anoop.jpg" border="0" alt=""id="BLOGGER_PHOTO_ID_5417088091622297826" /&gt;&lt;/a&gt;&lt;span style="font-weight:bold;"&gt;അ&lt;/span&gt;വര്‍ മുപ്പതു പേരായിരുന്നു. അനൂപ് ഒറ്റയ്ക്കും. അവര്‍ക്ക് മീതെ ചാട്ടുളിപോലെപറന്നു ചാടി അവന്‍ സ്വര്‍ണമണിഞ്ഞു. പാലാ ജംപ്‌സ് അക്കാദമിയുടെ ശിഷ്യന്മാരെ ഒറ്റയ്ക്കു തോല്‍പ്പിച്ച് ആണ്‍കുട്ടികളുടെ സീനിയര്‍ പോള്‍വാള്‍ട്ടില്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ അനൂപ് ജോണി താരമായി.&lt;br /&gt;ഓരോ ചാട്ടത്തിലും ആവേശം തുളുമ്പിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ദേശീയ വെങ്കല മെഡല്‍ ജേതാവിനെ മറികടന്നാണ് അനൂപ് സ്വര്‍ണമണിഞ്ഞത്. &lt;br /&gt;4.05 മീറ്റര്‍ മറികടന്നായിരുന്നു അനൂപിന്റെ നേട്ടം. നിലാരമില്ലാത്ത മത്സരത്തില്‍ അനൂപും രണ്ടാംസ്ഥാനത്തെത്തിയ കോരുത്തോടിന്റെ ജിതിന്‍ വര്‍ഗീസും തമ്മില്‍ നടന്ന പോരാട്ടമാണ് ആവേശം വിതറിയത്. &lt;br /&gt;അനൂപിന്റെ 4.05 മീറ്റര്‍ താണ്ടാന്‍ ശ്രമിക്കാതെ 4.10 മീറ്റര്‍ മറികടക്കാനായിരുന്നു ജിതിന്റെ ശ്രമം. എന്നാല്‍ അത് പാളിയതോടെ ജിതിന് രണ്ടാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. മത്സരത്തില്‍ ജംപ്‌സ് അക്കാദമിയുടെ കല്ലടി സ്കൂളിലെ ഗോകുല്‍ ബാബുവിനാണ് വെങ്കലം. സംസ്ഥാന മീറ്റിന് യോജിക്കാത്തത്ര നിലവാരമില്ലാത്ത മത്സരമാണ് അരങ്ങേറിയതെന്ന് ആക്ഷേപമുണ്ട്. ഫൈനല്‍ റൗണ്ടിലേക്കു യോഗ്യത തേടിയ 31 പേരില്‍ 19 പേരും പരാജയപ്പെട്ടത് ഇതിന് തെളിവാണ്. എന്നാല്‍ മത്സത്തിനൊരുക്കിയ റണ്‍വേയാണ് താരങ്ങളെ ചതിച്ചതെന്ന് പരിശീലകര്‍ പറയുന്നു. നിരപ്പില്ലാത്തതും ഇളകിത്തകര്‍ന്നതുമായ ട്രാക്കാണ് പോള്‍വോള്‍ട്ട് മത്സരത്തിനൊരുക്കിയിരുന്നത്. ട്രാക്കിന്റെ ഈ പ്രതികൂല സ്വഭാവം വേഗത കൈവരിക്കാന്‍ തടസമാണെന്നും ഇത് താരങ്ങളുടെ പ്രകടനത്തില്‍ നിഴലിച്ചുവെന്നും അദ്ധ്യാപകര്‍ പറഞ്ഞു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-6551682520950263741?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/6551682520950263741/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=6551682520950263741' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/6551682520950263741'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/6551682520950263741'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2009/12/blog-post_20.html' title='അനൂപ് പറന്നുയര്‍ന്നു, ജംപ്‌സ് അക്കാദമിക്കുമപ്പുറം'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_ZvuplW-hhYU/Sy1c6xolUOI/AAAAAAAAAMI/5oHZq9uMTK0/s72-c/b+anoop.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-2707424900110042569</id><published>2009-12-20T03:47:00.003+05:30</published><updated>2009-12-20T04:40:39.283+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>ഒളിമ്പ്യന്‍മാര്‍ക്ക് 100/100</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_ZvuplW-hhYU/Sy1cUlu3gPI/AAAAAAAAAMA/Pof8kJUZlNw/s1600-h/a+100+(1).jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 176px;" src="http://1.bp.blogspot.com/_ZvuplW-hhYU/Sy1cUlu3gPI/AAAAAAAAAMA/Pof8kJUZlNw/s320/a+100+(1).jpg" border="0" alt=""id="BLOGGER_PHOTO_ID_5417087435592401138" /&gt;&lt;/a&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_ZvuplW-hhYU/Sy1cJhTC5RI/AAAAAAAAAL4/syT0gcxxoIg/s1600-h/a+100.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 155px;" src="http://4.bp.blogspot.com/_ZvuplW-hhYU/Sy1cJhTC5RI/AAAAAAAAAL4/syT0gcxxoIg/s320/a+100.jpg" border="0" alt=""id="BLOGGER_PHOTO_ID_5417087245423404306" /&gt;&lt;/a&gt;&lt;span style="font-weight:bold;"&gt;കൗ&lt;/span&gt;മാരവേഗത്തിന് പുതിയ മുഖം സമ്മാനിച്ച് ഒളിമ്പ്യന്‍മാര്‍ക്ക് നൂറില്‍ നൂറ്. ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ പി.ടി. ഉഷയുടെയും മേഴ്‌സിക്കുട്ടന്റെയും കളരിയില്‍നിന്ന് എത്തിയവര്‍ മേളയുടെ വേഗമേറിയ താരങ്ങളായി. സീനിയര്‍ വിഭാഗത്തില്‍ ആണ്‍കുട്ടികളില്‍ സുജിത് കുട്ടനും പെണ്‍കുട്ടികളില്‍ സ്വാതിപ്രഭയുമാണ് വേഗത്തിന് പുത്തന്‍മാനം രചിച്ചവര്‍. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 11.3 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സുജിത് കുട്ടന്‍ വേഗമേറിയ താരമായത്. അമ്മ മേഴ്‌സിക്കുട്ടന്റെ ശിക്ഷണത്തില്‍ ആദ്യമീറ്റില്‍ തന്നെ സുജിത് സ്വര്‍ണം നേടുകയായിരുന്നു. അമൃത്‌സറില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റില്‍ സുജിത് വെളളി നേടി. ദേശീയ ജൂനിയര്‍ മീറ്റില്‍ വെങ്കലവും നേടിയിരുന്നു. കോട്ടയത്തിന്റെ സുജിത് ഒ.എസിനെ പിന്തളളിയാണ് സുജിത് കുട്ടന്‍ സ്വര്‍ണക്കുതിപ്പ് നടത്തിയത്. &lt;br /&gt;പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഉഷാ സ്കൂളില്‍ നിന്നുളള സ്വാതിപ്രഭ 12.77 സെക്കന്‍ഡില്‍ ഫിനീഷ് ചെയ്താണ് സുവര്‍ണതാരമായത്. സ്കൂള്‍ കായികമേളയില്‍ 100 മീറ്ററില്‍ തുടര്‍ച്ചയായ നാലാം സ്വര്‍ണമാണു സ്വാതിപ്രഭ സ്വന്തമാക്കിയത്. ഈയിനത്തില്‍ സെന്റ് ജോര്‍ജ് എച്ച്.എസ്.എസിന്റെ സോണിയ തോമസ് വെളളിയും റിന്റു മാത്യു വെങ്കലവും നേടി. സബ്ജൂനിയര്‍ വിഭാഗത്തില്‍ പെണ്‍കുട്ടികളില്‍ മാര്‍ ബേസിലിന്റെ സാന്ദ്ര സത്യനും ആണ്‍കുട്ടികളില്‍ കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്.എസ്.എസിലെ സാല്‍ബിന്‍ ജോസഫും സ്വര്‍ണം നേടി. നേരത്തെ 400 മീറ്ററിലും സാല്‍ബിന്‍ സ്വര്‍ണം നേടിയിരുന്നു. ഇതോടെ സ്പ്രിന്റ് ഡബിള്‍ തികയ്ക്കാനും സാല്‍ബിനായി. ജൂനിയര്‍ വിഭാഗത്തില്‍ ജിതിന്‍ വിജയനും ജി. ലാവണ്യയും സ്വര്‍ണമണിഞ്ഞു. പെണ്‍കുട്ടികളുടെ സ്‌പോര്‍ട്‌സ് ഡിവിഷന്‍ വിഭാഗത്തില്‍ തലശേരി സായി മൂന്ന് സ്വര്‍ണവും നേടി മികവു കാട്ടി. സബ്ജൂനിയറില്‍ ആതിര സുരേന്ദ്രന്‍, ജൂനിയറില്‍ രങ്കിത സിയും സീനിയര്‍ വിഭാഗത്തില്‍ അമ്മു കെ.യുമാണ് തലശേരി സായ്ക്കുവേണ്ടി സ്വര്‍ണം നേടിയത്. ആണ്‍കുട്ടികളില്‍ സബ്ജൂനിയര്‍ വിഭാഗം സ്വര്‍ണം ജി.വി. രാജയിലെ എസ്. സുമേഷ് നേടിയപ്പോള്‍ ജൂനിയര്‍ വിഭാഗത്തില്‍ കോഴിക്കോട് സായിയിലെ അബ്ദു സമദ് തുടര്‍ച്ചയായ രണ്ടാംതവണയും സ്വര്‍ണംനേടി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-2707424900110042569?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/2707424900110042569/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=2707424900110042569' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/2707424900110042569'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/2707424900110042569'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2009/12/100100.html' title='ഒളിമ്പ്യന്‍മാര്‍ക്ക് 100/100'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_ZvuplW-hhYU/Sy1cUlu3gPI/AAAAAAAAAMA/Pof8kJUZlNw/s72-c/a+100+(1).jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-2458313065342961758</id><published>2009-12-08T01:26:00.006+05:30</published><updated>2009-12-08T03:03:46.953+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>ഒന്നാമനായി പക്ഷേ...</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_ZvuplW-hhYU/Sx1lc3PVIgI/AAAAAAAAALs/_wfFk0Ga8fY/s1600-h/india.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 214px;" src="http://4.bp.blogspot.com/_ZvuplW-hhYU/Sx1lc3PVIgI/AAAAAAAAALs/_wfFk0Ga8fY/s320/india.jpg" border="0" alt="" id="BLOGGER_PHOTO_ID_5412593873708196354" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;span style="font-weight:bold;"&gt;ഒ&lt;/span&gt;ടുവില്‍ ഇന്ത്യ കൊതിച്ചതു നേടി. ടെസ്റ്റ് റാങ്കിംഗ് നിലവില്‍ വന്ന ശേഷം ആദ്യമായി ഒന്നാം റാങ്കിലെത്തിയ ആഘോഷത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. എന്നാല്‍ ചരിത്ര നേട്ടത്തിന്റെ ആഘോഷത്തിനിടയിലും ആശങ്കയായി ആ സത്യം ചൂഴ്ന്ന് നില്‍ക്കുന്നു.&lt;/div&gt;&lt;div&gt;പൊരുതി കരസ്ഥമാക്കിയ, ആ സ്ഥാനം ഇനിയെത്ര നാള്‍ കാത്തു സൂക്ഷിക്കാനാകും. ടീം ഇന്ത്യയുടെ കഴിവുകേടല്ല ഈ ആശങ്കയ്ക്കു കാരണം മറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പിടിപ്പുകേടാണ്. പണക്കിലുക്കത്തിന്റെ മോഹവലയത്തില്‍ പെട്ട ബി.സി.സി.ഐ. ടെസ്റ്റ് മത്സരങ്ങളോടു കാട്ടിയ അവഗണനയക്ക് ടീം ഇന്ത്യ വിലകൊടുക്കാന്‍ ഒരുങ്ങുകയാണ്... ടീം സ്പിരിറ്റില്‍ നേടിയ ഒന്നാം റാങ്കിന്റെ രൂപത്തില്‍.&lt;/div&gt;&lt;div&gt;ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടത്രമല്‍സരങ്ങള്‍ വരും വര്‍ഷത്തെ ക്രിക്കറ്റ് കലണ്ടറില്‍ ഇല്ലാത്തതാണ് ടീം ഇന്ത്യയുടെ പ്രശ്‌നം. കളിച്ചാലേ സ്ഥാനം നിലനില്‍ക്കൂ എന്നുള്ളപ്പോള്‍ അടുത്ത 11 മാസത്തിനിടെ ഇന്ത്യക്ക് ആകെയുള്ളതു ബംഗ്ലദേശിനെതിരായ രണ്ടു ടെസ്റ്റുകള്‍ മാത്രം.&lt;/div&gt;&lt;div&gt;അതേസമയം ഇന്ത്യയുടെ മുഖ്യ എതിരാളികളായ ദക്ഷിണാഫ്രിക്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും കൈനിറയെ മത്സരങ്ങളാണ്. ദക്ഷിണാഫ്രിക്ക നാലു ടെസ്റ്റും ഓസ്‌ട്രേലിയ എട്ടും ഈ കാലയളവില്‍ കളിക്കും. ഈ സാഹചര്യത്തില്‍ ടീം ഇന്ത്യക്ക് ഒന്നാം സ്ഥാനക്കാരുടെ സിംഹാസനം നിലനിര്‍ത്തണമെങ്കില്‍ ഭാഗ്യ ദേവതയുടെ കടാക്ഷം വേണ്ടി വരും. രാജ്യാന്തര ക്രിക്കറ്റ് കലണ്ടര്‍ നേരത്തേതന്നെ തയാറാക്കിക്കഴിഞ്ഞതിനാല്‍ ഇനി ഒരു മാറ്റം സാധ്യവുമല്ല.&lt;/div&gt;&lt;div&gt;2010-ലേക്ക് ഒന്നാം സ്ഥാനവുമായി കടക്കാം എന്നതു മാത്രമാണ് ഇന്ത്യക്ക് ഇപ്പോള്‍ ആശ്വാസം പകരുന്നത്. പുതുവര്‍ഷം പിറക്കുന്നതു വരെ ഇന്ത്യക്ക് പ്രശ്‌നങ്ങളില്ല. നിലവില്‍ നടക്കുന്ന പരമ്പരയില്‍ ഓസ്‌ട്രേലിയ 3-0 വിജയം നേടിയാലും ഇന്ത്യയുടെ ഒപ്പമെത്താനാകില്ലയെന്നതിനാല്‍ ഈ വര്‍ഷം കടന്നു പോകുന്നത് ഇന്ത്യയെ ഒന്നാം സ്ഥാനത്തു കണ്ടുകൊണ്ടായിരിക്കും.&lt;/div&gt;&lt;div&gt;എന്നാല്‍ ജനുവരിയില്‍ തന്നെ ഇന്ത്യക്ക് ഭീഷണിയുയര്‍ത്തി ദക്ഷിണാഫ്രിക്ക എത്തുന്നുണ്ട്. ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ 2-0ന് വിജയം നേടാനായാല്‍ അവര്‍ക്ക് ഒന്നാം സ്ഥാനം തിരികെപിടിക്കാം. മറിച്ച് ഇംഗ്ലണ്ട് 1-0ന് ജയിച്ചാല്‍ ഇന്ത്യക്ക് ഏഴുപോയിന്റ് ലീഡ് ആകും. പക്ഷേ അതൂം തത്കാലത്തേക്ക് മാത്രം. അതായത് ഇന്ത്യയുടെ വിജയത്തിനപ്പുറം ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും നേടുന്ന വിജയങ്ങളാവും ഇന്ത്യയുടെ ഒന്നാം സ്ഥാനത്തെ നിലനിര്‍ത്തുന്നതും മാറ്റി മറിക്കുന്നതും...&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-2458313065342961758?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/2458313065342961758/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=2458313065342961758' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/2458313065342961758'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/2458313065342961758'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2009/12/blog-post.html' title='ഒന്നാമനായി പക്ഷേ...'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_ZvuplW-hhYU/Sx1lc3PVIgI/AAAAAAAAALs/_wfFk0Ga8fY/s72-c/india.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-891271750800033024</id><published>2009-11-15T10:54:00.007+05:30</published><updated>2009-12-08T03:31:05.173+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>ക്രിക്ക് @  20</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_ZvuplW-hhYU/Sv-V_X3mxRI/AAAAAAAAALk/RY6X6Kv_wC0/s1600-h/Sachin+Banner.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 171px;" src="http://1.bp.blogspot.com/_ZvuplW-hhYU/Sv-V_X3mxRI/AAAAAAAAALk/RY6X6Kv_wC0/s320/Sachin+Banner.jpg" border="0" alt="" id="BLOGGER_PHOTO_ID_5404202993839424786" /&gt;&lt;/a&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_ZvuplW-hhYU/Sv-Vi1lQA9I/AAAAAAAAALc/0uy1Q_955f8/s1600-h/Sachin+Tendulkar.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 273px; height: 320px;" src="http://1.bp.blogspot.com/_ZvuplW-hhYU/Sv-Vi1lQA9I/AAAAAAAAALc/0uy1Q_955f8/s320/Sachin+Tendulkar.jpg" border="0" alt="" id="BLOGGER_PHOTO_ID_5404202503599293394" /&gt;&lt;/a&gt;&lt;span style="font-weight:bold;"&gt;"ഞാ&lt;/span&gt;ന്‍ ദൈവത്തെ കണ്ടിട്ടുണ്ട്. ദൈവം ഇന്ത്യക്കു വേണ്ടി നാലാമനായി ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നു''-മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു. 1986-ല്‍ ഷാര്‍ജയില്‍ മിയാന്‍ ദാദ് തൊടുത്തുവിട്ട സിക്‌സറില്‍ തകര്‍ന്നു പോയ ഇന്ത്യന്‍ ക്രിക്കറ്റിനെ രക്ഷിക്കാനാണ് ആ ആദ്യമായി ദൈവം ബാറ്റെടുത്തത്, 1989 നവംബര്‍ 15-ന് പാകിസ്താനെതിരേ സുനില്‍ ഗാവസ്കറുടെ പ്രതിരോധവും വിവ് റിച്ചാഡ്‌സിന്റെ ആക്രമണോത്സുകതയും ഒത്തുചേര്‍ന്നൊരു ബാറ്റ്‌സ്മാന്റെ രൂപത്തില്‍. അതാണ് സാക്ഷാല്‍ സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍.&lt;br /&gt;തന്റെ തലയെക്കാള്‍ വില വിക്കറ്റിനുണ്ടെന്ന് പ്രഖ്യാപിച്ച് സ്വന്തം സിംഹാസനം സ്ഥാപിച്ച ഗാവസ്കര്‍ക്ക് അപ്പുറം പോകാന്‍ കെല്‍പുള്ള താരം ഇനിയാര് എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ അന്ന് ചോദിച്ചത്. എന്നാല്‍ ഗാവസ്കറുടെ കളരിയില്‍ നിന്ന് തന്നെ അതിന് ഉത്തരവും ലഭിച്ചു. സച്ചിന്‍... സച്ചിന്‍ മാത്രം.&lt;br /&gt;ശേഷം ചരിത്രം. കാലത്തിനൊപ്പം ബാറ്റ്‌ചെയ്ത് റെക്കോഡുകള്‍ ഒന്നൊന്നായി സ്വന്തം പേരിനൊപ്പമാക്കി മുന്നേറുന്ന സച്ചിന്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടുകയാണ്; രാജ്യാന്തരക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുകയെന്ന അത്യപൂര്‍വ റെക്കോഡ്. സച്ചിന്‍ രാജ്യാന്തരക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിട്ട് നവംബര്‍ 15നു രണ്ടു പതിറ്റാണ്ടു പൂര്‍ത്തിയാവും.&lt;br /&gt;1985-ലെ ചൂടേറിയ പകലില്‍ എം.ആര്‍.എഫ്. പേസ് ഫൗണ്ടേഷനില്‍ പന്തെറിഞ്ഞു തളര്‍ന്ന പയ്യന്റെ കൈയില്‍ ബാറ്റ് ഏല്‍പിച്ച ഡെന്നിസ് ലില്ലി ക്രിക്കറ്റിന്റെ ചരിത്രത്താളുകളില്‍ അങ്ങനെ ഇടം നേടി. ഇന്ത്യക്കും ലോകത്തിനും അന്ന് ലില്ലി സമ്മാനിച്ചത് സമാനതകളില്ലാത്ത പ്രതിഭയെയായിരുന്നു.&lt;br /&gt;അരങ്ങേറ്റ ടെസ്റ്റില്‍ ആറാമനായി ക്രീസിലെത്തിയ സച്ചിന്‍ നേടിയത് 15 റണ്‍സ്!. ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായ കപില്‍ദേവിന്റെ നൂറാം ടെസ്റ്റും പാകിസ്താന്‍ പേസര്‍ വഖാര്‍ യൂനിസിന്റെ അരങ്ങേറ്റ ടെസ്റ്റുമായിരുന്നു അത്. കപില്‍ നൂറ് ടെസ്റ്റുകള്‍ കളിക്കുന്ന ആദ്യ ബൗളറെന്ന നേട്ടം കൈവരിച്ചിട്ടും ഈ മത്സരത്തെ കാലം അടയാളപ്പെടുത്തിയത് സച്ചിന്റെ അരങ്ങേറ്റ ടെസ്റ്റ് എന്നായിരുന്നു. ഇപ്പോള്‍ ഇരുപതാണ്ടു പൂര്‍ത്തിയാവുമ്പോള്‍ ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോഡുകളെല്ലാം ലിറ്റില്‍ മാസ്റ്റര്‍ക്ക് സ്വന്തം.&lt;br /&gt;ഇന്ന് ഇന്ത്യയുടെ അഭിമാനമായി ലോക ക്രിക്കറ്റിന്റെ നെറുകയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് സച്ചിന്‍. വിശേഷണങ്ങള്‍ക്കതീതനായ പ്രതിയയെന്നാണ് ഗാവസ്കര്‍ അടുത്തിടെ സച്ചിനെ വാഴ്ത്തിയത്. കഴിഞ്ഞ് രണ്ടുപതിറ്റാണ്ടായി ഇന്ത്യന്‍ യുവത്വത്തിന് മാതൃകയായി സച്ചിന്‍ മാറി. സച്ചിന്‍ ക്രീസില്‍ ഉള്ളപ്പോള്‍ ഇന്ത്യയില്‍ സമയസൂചിക്ക് വേഗത കുറവാണെന്ന് ഒരു ചൊല്ലുണ്ട്. കാരണം സച്ചിന്റെ ബാറ്റിംഗ് കാണാന്‍, സെഞ്ചുറി കാണാന്‍ സമയവും കാത്തുനില്‍ക്കുമത്രേ.&lt;br /&gt;പ്രശസ്ത ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ പീറ്റര്‍ റീബക്ക് തന്റെ ഇന്ത്യന്‍ യാത്രാവേളയില്‍ ഒരിക്കല്‍ ഡയറിയില്‍ ഇങ്ങനെ കുറിച്ചു. ""സിംലയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഒരു ട്രെയിന്‍ യാത്ര. ഇടക്കെവിടെയോ അല്‍പസമയത്തേക്ക് വണ്ടി ഒരു സ്‌റ്റേഷനില്‍ നിറുത്തിയിട്ടു. സച്ചിന്‍ സെഞ്ചുറിയോടടുക്കുകയായിരുന്നു. യാത്രക്കാര്‍, റെയില്‍വേ ജീവനക്കാര്‍..., സച്ചിന്‍ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ എല്ലാവരും കാത്തിരിക്കുകയായിരുന്നു. അതേ... ഈ പ്രതിഭക്ക്് ഇന്ത്യയിലെ സമയം പോലും പിടിച്ചുനിര്‍ത്താനാകും.''.&lt;br /&gt;റീബക്കിന്റെ വാക്കുകള്‍ എത്രതവണ സത്യമായി ഭവിക്കുന്നതിന് നാം സാക്ഷികളായി.&lt;br /&gt;ഏതു പിച്ചിലും ഏതു ബൗളര്‍ക്കെതിരേയും അനായാസം ഷോട്ടുകള്‍ പായിക്കാനുള്ള കഴിവാണ് ഇന്നും സച്ചിനെ വ്യത്യസ്തനാക്കുന്നത്. ഡ്രൈവുകള്‍,ഹുക്ക്,പുള്‍,കട്ട്, ഫ്‌ളിക്ക് ...സച്ചിന് അന്യമായ ഷോട്ടുകള്‍ ഒന്നും തന്നെ ഇനി ക്രിക്കറ്റിലില്ല. സച്ചിന്റെ പേരിലുളള സെഞ്ച്വറികളും റണ്‍കൂമ്പാരവും ഇതുവ്യക്തമാക്കുന്നു. ഗാവസ്കറിന് ശേഷം ഏറ്റവും മനോഹരമായി സ്‌ട്രെയ്റ്റ് ഡ്രൈവ് കളിക്കുന്നതാരവും മറ്റാരുമല്ല.&lt;br /&gt;സച്ചിന്റെ റിഫ്‌ളക്‌സും ബാലന്‍സും കാഴ്ചശക്തിയും റണ്‍പ്രവാഹത്തില്‍ നിര്‍ണായക ഘടകമാണ്. രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാവുമ്പോഴും ഈ മികവ് നിലനിര്‍ത്താനാവുന്നതും സച്ചിനെ മറ്റുളളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.&lt;br /&gt;സച്ചിനെക്കുറിച്ച് പറയുമ്പോള്‍, എഴുതുമ്പോള്‍ വിശേഷണങ്ങള്‍ക്കായി താന്‍ പരതാറുണ്ടെന്നും ഒരിക്കല്‍ റീബക്ക് പറഞ്ഞിരുന്നു. 16-ാം വയസില്‍ അരങ്ങേറിയതു മുതല്‍ ഇന്നുവരെ ഈ വാഴ്ത്തലുകള്‍ സച്ചിനെ തേടിയെത്താന്‍ കാരണം ആ അനുപമ പ്രതിഭ തന്നെയല്ലേ.&lt;br /&gt;കാലത്തിനൊപ്പം, രാഷ്ട്രത്തിനൊപ്പം വളരുന്ന പ്രതിഭയെന്ന നിലയിലേക്ക് സച്ചിന്‍ മാറിയപ്പോഴും കളിയോടും തന്നോടു തന്നെയുമുള്ള ആ അര്‍പ്പണ മനോഭാവത്തിന് പകരംവയ്ക്കാന്‍ എന്തുണ്ട്. ആദ്യ ടെസ്റ്റില്‍ വസീം അക്രത്തെ നേരിടുന്ന അതേ മനോഭാവത്തോടെ ഇന്ന് മലിംഗയെയും ലീയേയും മൊര്‍ത്താസയേയും നേരിടാന്‍ സച്ചിന് കഴിയുന്നു.&lt;br /&gt;ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അമ്പാസിഡറായി മാറിക്കഴിഞ്ഞിട്ടും സച്ചിന്റെ പ്രതിഭ ഇന്ന് തിളക്കമാര്‍ന്ന് നില്‍ക്കാന്‍ കാരണവും ആ അര്‍പ്പണമനോഭാവം ഒന്നുകൊണ്ടു തന്നെ. കളിക്കാരനെന്ന നിലയില്‍ ഇന്ന് സച്ചിന്റെ പ്രതിഭയുടെ ആഴമളക്കാന്‍ ആരും മെനക്കെടാറില്ല. അനുപമമായ അനേകം ഇന്നിംഗ്‌സുകളിലൂടെ അദ്ദേഹം തന്നെ അതിന്റെ ആഴവും പരപ്പും കാട്ടി തന്നിട്ടുണ്ട്. മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരായ സെഞ്ചുറിയില്‍ തുടങ്ങി കേപ് ടൗണിലും പെര്‍ത്തിലും ഷാര്‍ജയിലും സിഡ്‌നിയിലും അവസാനിക്കാതെ ഒടുവില്‍ ഹൈദരാബാദില്‍ കംഗാരുക്കള്‍ക്കെതിരേ നേടിയ 175-ല്‍ എത്തി നില്‍ക്കുന്നു നിലയ്ക്കാത്ത പ്രവാഹം പോലെ.&lt;br /&gt;സച്ചിനെക്കുറിച്ചു പറയുമ്പോള്‍ കേളീമികവ് മാത്രവുമായിരിക്കില്ല പരാമര്‍ശവിധേയമാവുക. മറിച്ച് കളിക്കളത്തിനകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തിലുള്ള മാന്യത കൂടിയാണ്. പ്രശസ്തിക്ക് ഗോസിപ്പുകള്‍ അലങ്കാരമായി ചാര്‍ത്തപ്പെടുന്ന ക്രിക്കറ്റ് താരങ്ങളില്‍ നിന്നു സച്ചിന്‍ അന്നും ഇന്നും എന്നും വ്യത്യസ്തനാണ്. അതു കൊണ്ടു കൂടിയാകാം വിന്‍ഡീസ് താരം ബ്രയാന്‍ ലാറ പറഞ്ഞത് ""സച്ചിനൊരു പ്രതിഭയാണ് ഞാന്‍ ഒരു മനുഷ്യനും''.&lt;br /&gt;കാലത്തിനും സമയത്തിനും പിടികൊടുക്കാതെ ഈ കുറിയ മനുഷ്യന്‍ യാത്ര തുടങ്ങിയിട്ട് 20 വര്‍ഷം പൂര്‍ത്തിയായി. യാത്ര ഇനിയും തുടരട്ടെ... നമുക്കും അഭിമാനിക്കാം കാരണം നാം ജീവിച്ചത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്... നാം കണ്ടത് അദ്ദേഹത്തിന്റെ മാസ്മരിക ഇന്നിംഗ്‌സാണ്... നാം ആരാധിച്ചത് ദൈവത്തെയാണ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-891271750800033024?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/891271750800033024/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=891271750800033024' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/891271750800033024'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/891271750800033024'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2009/11/20.html' title='ക്രിക്ക് @  20'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_ZvuplW-hhYU/Sv-V_X3mxRI/AAAAAAAAALk/RY6X6Kv_wC0/s72-c/Sachin+Banner.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-8400344666755145444</id><published>2009-10-17T17:52:00.008+05:30</published><updated>2009-12-08T02:57:19.063+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>ഉണരൂ മറഡോണാ ഉണരൂ...</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_ZvuplW-hhYU/Stm4IGHhfdI/AAAAAAAAAK0/8uS7z49dGx8/s1600-h/argnetina+1.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 235px; height: 320px;" src="http://1.bp.blogspot.com/_ZvuplW-hhYU/Stm4IGHhfdI/AAAAAAAAAK0/8uS7z49dGx8/s320/argnetina+1.jpg" border="0" alt="" id="BLOGGER_PHOTO_ID_5393544477973511634" /&gt;&lt;/a&gt;&lt;span style="font-weight:bold;"&gt;ഒ&lt;/span&gt;ടുവില്‍ മാന്ത്രികന്റെ തന്ത്രങ്ങള്‍ ഫലം കണ്ടു. ആരാധകരെ അല്പമൊന്ന് ആശങ്കപ്പെടുത്തിയെങ്കിലും ആഫ്രിക്കയില്‍ ലോകമാമാങ്കത്തിനു പന്തു തട്ടാന്‍ അര്‍ജന്റീനയുമുണ്ടാകും. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ അവസാന പോരാട്ടദിനം വരെ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് സാക്ഷാല്‍ മറഡോണ പരിശീലിപ്പിക്കുന്ന മെസിയും ടെവസും അഗ്യൂറോയും അടങ്ങുന്ന ""ലേ ബ്ലൂസിന്'' യോഗ്യരാകാന്‍ കഴിഞ്ഞത്. &lt;br /&gt;അത് എന്തുമായിക്കോട്ടെ ഇനി കളി കാര്യമാകുകയാണ്. അതു നേരിടാന്‍ ഇവര്‍ക്ക് ഈ ബാറ്ററി ചാര്‍ജ് മതിയാകുമോ? മറഡോണയില്‍നിന്നും മെസിയില്‍നിന്നുമൊക്കെ ഫുട്‌ബോള്‍ ലോകം ഇതാണോ പ്രതീക്ഷിക്കുന്നത്? ഒരിക്കലുമാകില്ല. കാരണം അര്‍ജന്റീന ലോകം ഇഷ്ടപ്പെടുന്ന ലാറ്റിനമേരിക്കന്‍ ചാരുതയാണ്...&lt;br /&gt;ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ എന്നതു കാല്‍പനിക സൗന്ദര്യമാണ്. അതിന്റെ വക്താക്കളാണ് ഇന്ന് അര്‍ജന്റീന. അവര്‍ മാത്രമാണ് ഇന്നീ ശൈലിക്കുടമയെന്നു പറയുന്നതാകും കൂടുതല്‍ ശരി. ലോകകപ്പ് ഏറെ നേടിയിട്ടുള്ള ബ്രസീലിനെയും മറ്റും ലാറ്റിനമേരിക്കന്‍ വശ്യസൗന്ദര്യമെന്നു വിശേഷിപ്പിക്കപ്പെടാറുണ്ടെങ്കിലും അവര്‍ അതല്ലെന്നതാണു സത്യം.&lt;br /&gt;റൊമാരിയോയുടെയും ബെബറ്റോയുടെയും മറ്റും കാലത്തിനു ശേഷം മഞ്ഞക്കിളികള്‍ ""യൂറോപ്പില്‍'' കൂടുകെട്ടിയിട്ട് നാളേറെയായി. എന്നാല്‍ അര്‍ജന്റീന മാത്രം ഇന്നും വണ്‍ടച്ച് പാസുകളും ചടുലമായ ഷോട്ട്പാസുകളും ഡ്രിബ്ലിങ്ങിന്റെ വശ്യതയുമായി കളത്തില്‍ ലാറ്റിനമേരിക്കന്‍ കവിത വിരിയിക്കുന്നു. എന്നാല്‍ പലപ്പോഴും കണ്ണീര്‍ പോലും അര്‍ഹിക്കാത്ത തരത്തില്‍ അവര്‍ ആയുധം താഴ്ത്തി മടങ്ങും. എന്നും അവരെ ചൂഴ്ന്ന് ഒരു പ്രവചനാതീത സ്വഭാവം വിലയം പ്രാപിച്ചിരുന്നു. &lt;br /&gt;2006 ലോകകപ്പില്‍ അത് ഏറെ പ്രകടമായിരുന്നു. ആദ്യ മത്സരത്തില്‍ ഐവറി കോസ്റ്റിനെ തകര്‍ത്ത അര്‍ജന്റീനയായിരുന്നില്ല. രണ്ടാം മത്സരത്തില്‍ സെര്‍ബിയയെ നേരിട്ടത്. അന്ന് ലാറ്റിനമേരിക്കന്‍ വശ്യതയെന്തന്നു ലോകം കണ്ടറിഞ്ഞു. ക്രെസ്‌പോയുടെ ബാക്ക് ഹീല്‍ പാസും 24 വണ്‍ ടച്ച് പാസുകളുടെ അഭൗമ സൗന്ദര്യവും പേറി സെര്‍ബിയന്‍ വലയില്‍ ചുംബനം നല്‍കിയ കാംബിയാസോയുടെ ഗോളും അടിച്ചും അടിപ്പിച്ചും തിളങ്ങിയ മെസിയും റിക്വല്‍മിയുമെല്ലാം ആ ലോകകപ്പിന്റെ നിറമുള്ള ഓര്‍മകളാണ്.&lt;br /&gt;എന്നാല്‍ അതേ ലോകകപ്പില്‍ തന്നെ ജര്‍മനിയോടു തോറ്റ് കളത്തില്‍ അടിപിടികൂടിയ അര്‍ജന്റീനയും കടന്നുവരുന്നു. പ്രവചനാതീതം തന്നെ ആരാധകരുടെ സ്വന്തം അര്‍ജന്റീന. ലോകമെങ്ങും അവര്‍ക്ക് ആരാധകരുണ്ട്. അതിനാലാണ് ഭൂപടത്തില്‍ പാവയ്ക്ക പോലെ ചെറുതായ കേരളത്തിലെ മലപ്പുറത്തും ""ബാറ്റിഗോളിന്റെ'' കൂറ്റന്‍ കട്ടൗട്ടുയര്‍ന്നത്. അവരെ ഹൃദയത്തോടൊപ്പം ചേര്‍ത്തു പിടിക്കുന്ന ആരാധകര്‍ക്ക് മറഡോണയും സംഘവും ഇത്തവണ എന്താണ് കരുതി വച്ചിരിക്കുന്നത്.&lt;br /&gt;എന്തു തന്നെയായാലും ഈ ആയുധ ശേഖരവും തന്ത്രവും മതിയാകില്ല മറഡോണയ്ക്ക്. മെസിയും ടെവസും ഒന്നിക്കുന്ന ടീമിനെപ്പറ്റിത്തന്നെയാണിതു പറയുന്നത്. &lt;br /&gt;കടലാസില്‍ ശക്തരാണവര്‍. ലയണല്‍ മെസി- ഇന്ന് ലോകത്തിലെ ഏറ്റവും പ്രതിഭാശാലിയായ സ്‌ട്രൈക്കര്‍. ഒപ്പം യൂറോപ്പില്‍ പയറ്റി തെളിഞ്ഞ കാര്‍ലോസ് ടെവസ്, സെര്‍ജിയോ അഗ്യൂറോ, ഡീഗോ മിലിറ്റോ, ലാവേസി പിന്നെ വെറ്ററന്‍ മാര്‍ട്ടിന്‍ പാലെര്‍മോ. ഇവരാണ് സമീപകാലത്ത് ടീമിന്റെ ആക്രമണ ചുമതല വഹിച്ചത്.&lt;br /&gt;പിന്തുണയ്ക്കാന്‍ നായകന്‍ ജാവിയര്‍ മസ്കരാനോയും പഴയപടക്കുതിര യുവാന്‍ സെബാസ്റ്റ്യന്‍ വെറോണും എയ്ഞ്ചല്‍ ഡി മാരിയയും മരിയോ ബൊലാറ്റിയേയും പോലുള്ള ഏതാനും പുതുരക്തങ്ങള്‍. പിന്നണിയില്‍ ഗബ്രിയേല്‍ ഹെയ്ന്‍സി, റൊളന്‍ഡോ ഷിയാവി, മാര്‍ട്ടിന്‍ ഡെമിഷെലിസ്, എമിലിയാനോ ഇന്‍സുവ. എല്ലാവരും ഒന്നിനൊന്നു പ്രഗത്ഭര്‍. എന്നിട്ടും എന്തുകൊണ്ട് അവര്‍ അവസാനലാപ്പ് വരെ പിന്നിലായി.&lt;br /&gt;ഇവിടെയാണ് 1990-കള്‍ക്കു ശേഷം അര്‍ജന്റീനയുടെ കോച്ചുകളും മറ്റും നേരിടുന്ന പ്രതിസന്ധി ഉയരുന്നത്. ഈ ടീമിന് എന്നും ടീം കോമ്പിനേഷനായിരുന്നു പ്രശ്‌നം. ഓരോ താരങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു രസതന്ത്രമുണ്ട് ഇവര്‍ക്കിടയില്‍. അന്യോന്യം മനസറിഞ്ഞു കളിക്കുന്ന ഒരവസ്ഥ. അതിന് മികച്ച കോമ്പിനേഷന്‍ തന്നെ വേണം. മെസിയുടെ കാര്യംതന്നെ ഉദാഹരണം. കഴിഞ്ഞു പോയ നിര്‍ണായക മത്സരങ്ങളില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന മെസി നിശബ്ദനായിരുന്നു. എന്നാല്‍ ഇടവേളകളില്‍ ബാഴ്‌സലോണയിലെത്തുമ്പോള്‍ ആ ബൂട്ടുകള്‍ തീതുപ്പിയിരുന്നു.&lt;br /&gt;ഇവിടെയാണ് ടീം കോമ്പിനേഷന്‍ പ്രവര്‍ത്തിച്ചത്. ബാഴ്‌സയില്‍ സാവി-ഇനിയസ്റ്റ കൂട്ടുകെട്ടില്‍ നിന്ന് മെസിക്കു ലഭിച്ച പിന്തുണ അര്‍ജന്റീനന്‍ ദേശീയ ടീമില്‍ ലഭിക്കാതെ പോയി. ഫലം ടീമിന്റെ പ്രധാന പടനായകന് ആയുധം ലഭിക്കാത്ത അവസ്ഥ.&lt;br /&gt;മുമ്പ് മെസിക്ക് ഇതു കൂടുതല്‍ അനുഭവപ്പെട്ടിരുന്നില്ല. കാരണം യുവാന്‍ റോമന്‍ റിക്വല്‍മിയെന്ന പ്ലേമേക്കറുടെ സാന്നിദ്ധ്യം തന്നെ. മെസിയുടെ ചടുലതയ്ക്കും ടെവസിന്റെ മിന്നല്‍ പിണറുകള്‍ക്കും അഗ്യൂറോയു െപതിഞ്ഞ ശൈലിക്കുമൊപ്പം വളരെവേഗം കളിയുടെ വേഗം കൂട്ടിയും കുറച്ചും മത്സരം നിയന്ത്രിക്കാന്‍ റിക്വല്‍മിയ്ക്കായിരുന്നു. അതാണിപ്പോള്‍ തകര്‍ന്നിരിക്കുന്നത്.&lt;br /&gt;2002-ലും 2006-ലും നടന്ന ലോകകപ്പുകളില്‍ ടീമിന് തലകുനിച്ചു മടങ്ങേണ്ടി വന്നതും ഇത്തരം രസതന്ത്രമറിഞ്ഞുള്ള കോമ്പിനേഷനുകള്‍ ഒരുക്കുന്നതില്‍ കോച്ച് വരുത്തിയ പിഴവുകള്‍ കാരണമാണ്. പിന്നെ മണ്ടന്‍ തീരുമാനങ്ങളും. ആ ടൂര്‍ണമെന്റുകളിലെല്ലാം തന്നെ ഏറ്റവും സന്തുലിതമായ ടീമുമായെത്തിയത് അര്‍ജന്റീനയായിരുന്നു. എന്നിട്ടും തോറ്റുമടങ്ങേണ്ടി വന്നതിന്റെ കാരണം ""കോലുണ്ടായിട്ടും എറിയാനറിയാത്തതല്ലേ?''&lt;br /&gt;ആല്‍ഫിയോ ബാസിലിനു ശേഷം ഡീഗോ മറഡോണ കോച്ചായി സ്ഥാനമേറ്റെടുത്തപ്പോള്‍ ഈ അവസ്ഥയ്ക്കു മാറ്റം വരുമെന്നായിരുന്നു പൊതുവെയുള്ള വിശ്വാസം. കാരണം കളിക്കുമ്പോള്‍ കാലില്‍ തലച്ചോറൊളിപ്പിച്ചിരുന്ന ഡീഗോയ്ക്ക് ഇപ്പോള്‍ തലയില്‍ തന്നെ അതുണ്ടെന്നായിരുന്നു വിശ്വാസം. എന്നാല്‍ അതിന് കോട്ടം തട്ടിയിരിക്കുന്നു. &lt;br /&gt;കളത്തിനു പുറത്ത് എന്നും പ്രചോദനമായി നിലകൊണ്ടിരുന്നു മറഡോണയ്ക്ക് കോച്ചെന്ന നിലയ്ക്കു ടീമിന് പ്രചോദനമാകാന്‍ കഴിയുന്നില്ല. പ്രചോദനം എന്ന് അര്‍ഥമാക്കുമ്പോള്‍ ഒരു ഫുട്‌ബോള്‍ കോച്ച് അത് ടീം സെലക്ഷന്‍ മുതല്‍ക്കേ കാട്ടേണ്ടതാണ്. മറഡോണയ്ക്ക് അതു സാധിച്ചില്ല. അല്ലെങ്കില്‍ ഇതിഹാസതാരത്തിനു കീഴില്‍ കളിക്കാനാകില്ലെന്നു വിളിച്ചു പറഞ്ഞ് സൗമ്യനായ റിക്വല്‍മി ടീം വിട്ടുപോകില്ലായിരുന്നു. ഇതിനെല്ലാം കാരണം ടീമിലെ പ്രതിഭാശാലികളുടെ ധാരാളിത്തം തന്നെ. പക്ഷേ മറഡോണയെപ്പോലുള്ള പ്രതിഭ ഇത് മനസിലാക്കാതെ പോയതിലാണ് അര്‍ജന്റീനയ്ക്ക് യോഗ്യരാകാന്‍ അവസാന കടമ്പവരെ കാക്കേണ്ടി വന്ന ദുര്യോഗമുണ്ടായത്.&lt;br /&gt;മറഡോണയും തന്റെ മുന്‍ഗാമികളുടെ പാതയാണു സ്വീകരിച്ചത്. ഓരോ ദിനവും ഓരോ പ്രതിഭ ഉദയം ചെയ്യുന്ന ഫുട്‌ബോള്‍ പെരുമയുള്ള ഒരു രാജ്യത്ത് ശരിയായ ആയുധം തൈരഞ്ഞെടുക്കുന്നതില്‍ മറഡോണ പരാജയപ്പെട്ടു. നിര്‍ണായക മത്സരങ്ങളില്‍ ഇതിഹാസം ഒപ്പം കൂട്ടിയവരെ നോക്കൂ. പഴയപടക്കുതിരകളായ മാര്‍ട്ടിന്‍ പാലെര്‍മോ(പെറുവിനെതിരേ ഗോള്‍ നേടി എങ്കിലും...), ജാവിയര്‍ സനേറ്റി, റോളണ്ടോ ഷിയാവി, യുവാന്‍ സെബാസ്റ്റ്യന്‍ വെറോണ്‍, പാബ്ലോ ഐമര്‍ തുടങ്ങിയവര്‍. ഏറ്റവുമൊടുവില്‍ ഇപ്പോള്‍ ഏരിയല്‍ ഒര്‍ട്ടേഗയെയും തിരിച്ചു വിളിച്ചിരിക്കുന്നു. കാലപ്പഴക്കം ചെന്ന ആയുധങ്ങളുമായി എങ്ങനെ പടവെട്ടി ജയിക്കാന്‍.&lt;br /&gt;ആയുധപ്പുരയില്‍ മിന്നിത്തിളങ്ങുന്നവ ഇരിക്കുമ്പോഴായിരുന്നു മറഡോണയുടെ ഈ പരാക്രമങ്ങള്‍.&lt;br /&gt;പാലെര്‍മോയ്ക്ക് മെസിയുടെയോ ടെവസിന്റെയോ ഒപ്പമെത്താനാകുമോ? വെറോണിന് റിക്വല്‍മിയെ പോലെ അളന്നുകുറിച്ച് പാസ് നല്‍കാനാകുമോ? മറ്റുള്ളവര്‍ക്ക് തങ്ങളുടെ പ്രതാപ കാലത്തേക്കു മടങ്ങാനാകുമോ? ഇതിനെല്ലാം ഇല്ലെന്നുത്തരം ലഭിച്ചപ്പോള്‍ അവര്‍ പടുകുഴിയിലായി. ഒടവില്‍ കഷ്ടപ്പെട്ടിട്ടാണെങ്കിലും ആഫ്രിക്കന്‍ വന്‍കരയിലേക്കു ടിക്കറ്റ് കിട്ടി. എന്നാല്‍ ഈ നിലയില്‍ തുടരാനാണ് സ്ഥിതിയെങ്കില്‍ വന്‍ ദുരന്തമാകും അര്‍ജന്റീനയെ കാത്തിരിക്കുന്നത്.&lt;br /&gt;അഗ്യൂറോ സെന്‍ട്രല്‍ ഫോര്‍വേഡും മെസിയും ടെവസും ഇരു വിംഗുകളിലും റിക്വല്‍മി ആറ്റാക്കിംഗ് മിഡ്ഫീല്‍ഡറുടെ റോളിലും ആഫ്രിക്കയില്‍ കളിച്ചാല്‍... ഇവര്‍ക്കൊപ്പം ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി ഗാഗോയും മസ്കരാനോയും പ്രതിരോധക്കോട്ടയുയര്‍ത്താന്‍ സെന്‍ട്രല്‍ ബാക്കുകളായി ഡെമിഷെല്‍സും ഹെയ്ന്‍സിയും റൈറ്റ്-ലെഫ്റ്റ് ബാക്കുകളായി ഇന്‍സുവയും സബലേറ്റയും കോട്ട കാക്കാന്‍ റൊമേറോയും. ഇതാണ് ഇന്ന് അര്‍ജന്റീനയില്‍ കിട്ടാവുന്ന ഏറ്റവും സന്തുലിതമായ ടീം. ഇത്തരമൊരു ടീമിനേ ആരാധകരുടെ സ്വപ്നം യാതാര്‍ത്യമാക്കി കപ്പുയര്‍ത്താനാകൂ. ഇവര്‍ വേണം ആഫ്രിക്കയിലേക്കു പറക്കാന്‍. കാരണം റിക്വല്‍മിയെ കേന്ദ്രബിന്ദുവാക്കി കളിച്ചു ശീലിച്ച അര്‍ജന്റീനയ്ക്ക് മറ്റു ശൈലികള്‍ വഴങ്ങില്ല. റിക്വല്‍മിയെ ഉള്‍പ്പെടുത്തി സ്വന്തം ശൈലിയില്‍ കളിച്ചാല്‍ എതിരാളികള്‍ ബ്രസീലായാലും പ്രശ്‌നമേയല്ല.&lt;br /&gt;ഇതിനെല്ലാം തീരുമാനം കൈക്കൊള്ളേണ്ടതു മറഡോണയാണ്. തന്നെ വിമര്‍ശിച്ചവര്‍ക്ക് അല്ലെങ്കില്‍ ""ചവറുപോലെ'' കരുതിയവര്‍ക്ക് ഡീഗോ മറുപടി നല്‍കി കഴിഞ്ഞു. ഇനി ലക്ഷ്യത്തിലേക്ക് നോക്കേണ്ട സമയമാണ്. ഇനി അധികം സമയം കളയാനില്ല. ആറു മാസത്തിനപ്പുറം മാമാങ്കം തുടങ്ങും. അതിനു മുമ്പ് മറഡോണ തീരുമാനിക്കണം... ബുദ്ധി ഉണരണം...  അതിനു മറഡോണ വിളിച്ചാല്‍  എന്നും ""കൈകളില്‍'' എത്തുന്ന ദൈവം അനുഗ്രഹിക്കട്ടെ. ആരാധകര്‍ക്ക് അതുവരെ കാത്തിരിക്കാം... വിവാ അര്‍ജന്റീന...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-8400344666755145444?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/8400344666755145444/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=8400344666755145444' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/8400344666755145444'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/8400344666755145444'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2009/10/blog-post.html' title='ഉണരൂ മറഡോണാ ഉണരൂ...'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_ZvuplW-hhYU/Stm4IGHhfdI/AAAAAAAAAK0/8uS7z49dGx8/s72-c/argnetina+1.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-1287583222950341451</id><published>2009-09-08T17:30:00.004+05:30</published><updated>2009-12-08T02:57:31.351+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>ഞാന്‍ മാറ...ണോ...ഡ...</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_ZvuplW-hhYU/SqWN5WEFKLI/AAAAAAAAAKk/8LT0ftPJwUU/s1600-h/maradona+1.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 111px; height: 320px;" src="http://2.bp.blogspot.com/_ZvuplW-hhYU/SqWN5WEFKLI/AAAAAAAAAKk/8LT0ftPJwUU/s320/maradona+1.jpg" border="0" alt="" id="BLOGGER_PHOTO_ID_5378861346278680754" /&gt;&lt;/a&gt;&lt;span style="font-weight:bold;"&gt;ഞാ&lt;/span&gt;ന്‍ കണ്ടിട്ടില്ല അയാളെ ഇങ്ങനെ. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഒരാള്‍ക്ക് അത് സഹിക്കാനാകില്ല. എന്തായിരുന്നു അയാളുടെ ഭാവം... കണക്കുകള്‍ പിഴച്ച ഗണിത ശാസ്ത്രഞ്ജന്റേതോ... പടക്കളത്തില്‍ ഉപ്പൂറ്റിക്ക് അമ്പേറ്റ് വീണ അക്കില്ലസിന്റേതോ... ബ്രസീലിനോടേറ്റ തോല്‍വിക്കു ശേഷം പത്രസമ്മേളനത്തിനെത്തിയ മറഡോണയെക്കുറിച്ച് അര്‍ജന്റീനക്കാരനായ റിപ്പോര്‍ട്ടര്‍ ബ്ലോഗിലെഴുതിയത് ഇങ്ങനെ:&lt;br /&gt;അര്‍ജന്റീന-ഫുട്‌ബോളിനെ ജീവവായു ആയി കാണുന്ന രാജ്യം. 16 വര്‍ഷം മുമ്പ് അവര്‍ ഇതുപോലെ ഒരു അവസ്ഥയെ അഭിമുഖീകരിച്ചിരുന്നു. അന്നത്തെ ഒരു സായാഹ്നത്തില്‍ കൊളംബിയയോടു സ്വന്തം നാട്ടില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കു തോറ്റ് മിഴിനനഞ്ഞു നിന്ന അര്‍ജന്റീന ഫുട്‌ബോള്‍ ലോകത്തിന്റെ ഓര്‍മത്താളുകളില്‍ ഇന്നുമുണ്ട്. ഒരു രാജ്യം മുഴുവന്‍ അന്നു കണ്ണീര്‍ വാര്‍ത്തു. ബദ്ധവൈരികളും അയല്‍ക്കാരുമായ ബ്രസീലും കൊളംബിയയും മറ്റും ലോകപ്രശസ്തമായ മാമാങ്കത്തിനു പോകാന്‍ തയാറെടുക്കുമ്പോള്‍ തങ്ങള്‍ക്ക് അത് ഇനിയും അകലെയാണെന്നതായിരുന്നു അവരെ ഒന്നാകെ തകര്‍ത്തത്.&lt;br /&gt;അന്ന് ലോകകപ്പ് ഫൈനലിനു യോഗ്യത നേടാനായി ഓസ്‌ട്രേലിയയുമായി പ്ലേ ഓഫ് കളിക്കേണ്ടിവന്ന അര്‍ജന്റീനയെ രക്ഷിച്ചയാളുടെ പേര് ഡീഗോ മറഡോണ എന്നായിരുന്നു. പിന്നീട് അയാള്‍ അവരുടെ ഇതിഹാസവും ദൈവവുമായി. ജനിച്ചു വീഴുന്ന കുട്ടികള്‍ക്കു പോലും മോഹം ഒരു മറഡോണയാകണം.&lt;br /&gt;അന്നും ഇന്നും എന്നും അവര്‍ വിശ്വാസമര്‍പ്പിച്ചിരുന്ന മറഡോണയ്ക്ക് ഏതു പ്രതിസന്ധിയിലും തങ്ങളെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. എന്നാല്‍ കഴിഞ്ഞ ദിവസം ജീവന്‍മരണ പോരാട്ടത്തില്‍ ബ്രസീലിനോടു പരാജയം സമ്മതിച്ച് തങ്ങളുടെ ടീം തലകുനിച്ചപ്പോള്‍ ഇപ്പോള്‍ അവര്‍ അന്യോന്യം ചോദിക്കുന്നു. ദൈവത്തിനെന്തുപറ്റി.&lt;br /&gt;ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വിസ്മയം തീര്‍ത്തു മുന്നേറിയ കാലത്ത് മറഡോണയെക്കുറിച്ച് പറഞ്ഞിരുന്നത് അയാളുടെ തലച്ചോര്‍ ബൂട്ടിന്റെ അറ്റത്താണെന്നായിരുന്നു. എന്നാല്‍ കളി നിര്‍ത്തി കരയ്ക്കു കയറിയിട്ടും അത് ഇതുവരെ തിരിച്ചു കയറിയിട്ടില്ലെന്നു തോന്നുന്നു.&lt;br /&gt;കോച്ചാകാന്‍ താന്‍ തയാറാണെന്നു പറഞ്ഞ നാള്‍ തന്നെ അര്‍ജന്റീനക്കാര്‍ വിശ്വസിച്ചു തങ്ങളുടെ ജീവവായുവായ ഫുട്‌ബോളിനെയും അഭിമാനമായ ടീമിനേയും ദൈവം കൈവിടുകയില്ലെന്ന്. തുടക്കവും ഗംഭീരം. ആദ്യ മത്സരത്തില്‍ സ്‌കോട്ടലന്‍ഡിനെയും പിന്നീട് ഫ്രാന്‍സിനെയും തോല്‍പിച്ച് അരങ്ങേറ്റം. വാഴ്ത്തിപ്പാടലുകള്‍ക്കിടയില്‍ ടീമിനെ മൊത്തം മാറ്റത്തിന്റെ ചൂളയില്‍ മിനുക്കിയെടുക്കുകയായിരുന്നു മറഡോണ.&lt;br /&gt;അര്‍ജന്റീനക്കാരെ പറ്റി ഏറെ കേട്ട വിമര്‍ശനങ്ങളിലൊന്നാണ് ഗോളടിക്കാനറിയാത്ത ഫുട്‌ബോള്‍ താരങ്ങളെന്ന്. ലാറ്റിനമേരിക്കയുടെ വശ്യതയില്‍ കളത്തില്‍ കവിത വിരിയിച്ച് അവര്‍ ആരാധകഹൃദയങ്ങളില്‍ കൂടുകെട്ടിയപ്പോഴും ഈ പേര് മാഞ്ഞുപോയിരുന്നില്ല.&lt;br /&gt;ലോകകപ്പ് പോരാട്ടങ്ങളിലും കോപ്പാ അമേരിക്കയിലും ആദ്യന്തം ഫേവറൈറ്റുകളായി തിളങ്ങി വിളങ്ങിയ അവര്‍ നിര്‍ണായകമായ കളിയില്‍ ഗോളടിക്കാന്‍ മറക്കും, ആരാധകരെ കണ്ണീരിലാഴ്ത്തി കീരീടം നഷ്ടമായ രാജകുമാരന്മാരെ പോലെ മടങ്ങും.ഈ ശീലത്തിനും മറഡോണ അന്ത്യം കുറിച്ചു.&lt;br /&gt;എന്നാല്‍ താളപ്പിഴകള്‍ തുടങ്ങിയതും അതേ വേഗത്തിലായിരുന്നു. തലക്കനത്തിനും മുന്‍ശുണ്ഠിക്കും പേരുകേട്ട മറഡോണയുടെ മരുമകന്‍ സ്‌നേഹമായിരുന്നു ആദ്യം വിവാദമുണ്ടാക്കിയത്. തന്റെ പിന്‍ഗാമിയെന്നു മറഡോണ തന്നെ മുമ്പ് 100 തവണ ആവര്‍ത്തിച്ചു പറഞ്ഞ ലയണല്‍ മെസിയെ പെട്ടന്നൊരുനാള്‍ തള്ളിപ്പറഞ്ഞത് ആരാധകരെ അമ്പരപ്പിച്ചു. മരുമകന്‍ അഗ്യൂറോയ്ക്കു വേണ്ടിയായിരുന്നു അത്.&lt;br /&gt;എന്നാല്‍ മറഡോണയെ ശരിക്ക് അറിയാവുന്ന മെസിയും മറ്റുള്ളവരും അത് കേട്ടില്ലെന്നു നടിച്ചപ്പോള്‍ വിവാദം കെട്ടടങ്ങി.&lt;br /&gt;പിന്നീട് യുവാന്‍ റോമന്‍ റിക്വല്‍മിയുടെ നേര്‍ക്കായിരുന്നു പരാക്രമം. ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പൊതുവേദികളില്‍ വരെയെത്തി. മറഡോണയുടെ അധീശത്വം റിക്വല്‍മിയും താരത്തിന്റെ ഗര്‍വ് കോച്ചും അംഗീകരിക്കാതെ വന്നതോടെ ടീം പൊട്ടിത്തെറിയുടെ വക്കിലെത്തി. കോച്ചിനോടു പിണങ്ങി റിക്വല്‍മി ടീം വിട്ടതോടെയാണ് പ്രശ്‌നം അവസാനിച്ചത്.&lt;br /&gt;വാസ്തവത്തില്‍ പ്രശ്‌നങ്ങള്‍ അവിടെ തുടങ്ങുകയായിരുന്നു. മെസിയും ടെവസും അഗ്യൂറോയും കാമ്പിയാസോയും മസ്കരാനോയും അടങ്ങുന്ന ടീമിനെ സന്തുലിതമാക്കിയത് പ്ലേമേക്കര്‍ റോളില്‍ തിളങ്ങിയിരുന്ന റിക്വല്‍മിയായിരുന്നു. ആ വിടവ് ടീമിന്റെ മൊത്തം പ്രകടനത്തെയും ബാധിച്ചു.&lt;br /&gt;ഇതിനിടെ ബൊളീവിയയ്‌ക്കെതിരേ 6-1 നു ടീം ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തോല്‍ക്കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ ബ്രസീലിനോടും തോറ്റ് ലോകകപ്പ് സ്വപ്നമാകുമ്പോള്‍ തന്നെ വിശ്വസിച്ച ജനങ്ങളോടു മറുപടിപറയാനാകാതെ വിഷമിക്കുകയാണ് ഇതിഹാസ താരം. അതിലേറെ വിഷമിക്കുകയാണ് ഇന്ന് അര്‍ജന്റീന മുഴുവന്‍. തങ്ങളുടെ ദൈവവും ജീവനായ ടീമും എല്ലാമിന്ന് അവര്‍ക്ക് ഒരു നൊമ്പരമായി നില്‍ക്കുന്നു.&lt;br /&gt;ബ്ലോഗില്‍ റിപ്പോര്‍ട്ടര്‍ തുടരുന്നു... ശരീരഭാഷയിലും ആത്മവിശ്വാസത്തിലും കുറവ് വന്നതു പോലെ തോന്നി അയാളെ കണ്ടപ്പോള്‍. ഒന്നുറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു ഡീഗോ.. ഗോ എഹഡ്... വി ആര്‍ വിത്ത് യു... എന്നാല്‍ കഴിഞ്ഞില്ല. പരിചിത ഭാവത്തില്‍ ചിരിച്ച ഞങ്ങളോടു അതേ ഭാവത്തില്‍ ചോദിച്ചു എന്താ ഞാന്‍ മാറണോ?? ഉത്തരമുണ്ടായില്ല... അതെ ദൈവം ചോദിക്കുന്നു മാറ ണോ ഡാ....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-1287583222950341451?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/1287583222950341451/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=1287583222950341451' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/1287583222950341451'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/1287583222950341451'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2009/09/blog-post.html' title='ഞാന്‍ മാറ...ണോ...ഡ...'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_ZvuplW-hhYU/SqWN5WEFKLI/AAAAAAAAAKk/8LT0ftPJwUU/s72-c/maradona+1.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-2772138158806274655</id><published>2009-07-07T17:57:00.006+05:30</published><updated>2009-12-08T02:57:45.096+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>ടെന്നീസ് സാമ്രാജ്യത്തിലെ ആറാം തമ്പുരാന്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_ZvuplW-hhYU/SlNIurw5zAI/AAAAAAAAAKc/9zznFM5ZpuQ/s1600-h/FED.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 267px;" src="http://1.bp.blogspot.com/_ZvuplW-hhYU/SlNIurw5zAI/AAAAAAAAAKc/9zznFM5ZpuQ/s320/FED.jpg" border="0" alt=""id="BLOGGER_PHOTO_ID_5355704348732673026" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;ഐ&lt;/span&gt;തിഹാസിക പോരാട്ടത്തിനൊടുവില്‍ റോജര്‍ ഫെഡറര്‍ ടെന്നീസ് ചരിത്രത്തിലെ ഉന്നതങ്ങളിലെത്തി. അമേരിക്കയുടെ ആന്‍ഡി റോഡിക്കിനെ തോല്‍പിച്ച്  ആറാം വിമ്പിള്‍ഡണില്‍ മുത്തമിട്ട ഫെഡറര്‍ ചരിത്രത്തിലാണ് ചുംബിച്ചത്. ടെന്നിസിലെ ഗ്രാന്‍സ്‌ലാം കിരീട വിജയങ്ങളില്‍ പീറ്റ് സാംപ്രസ് എന്ന ഇതിഹാസം പോലും ഈ സൗമ്യനായ സ്വിസ് താരത്തിന് ഒരു പടി താഴയേ നില്‍ക്കൂ.&lt;br /&gt;2008 വിമ്പിള്‍ഡണ്‍ ഫൈനലില്‍ തോറ്റ്, തന്നെ തോല്‍പ്പിച്ച സ്‌പെയിനില്‍നിന്നുള്ള റഫേല്‍ നദാല്‍ എന്ന ചെറുപ്പക്കാരന്റെ അടുത്ത് കണ്ണീരോടെനിന്ന റോജര്‍ ഫെഡററെ മറക്കാറായിട്ടില്ല. ആ കണ്ണീരിന്റെ കഥ ഓര്‍മയില്‍ നിന്നു മായാതെ നില്‍ക്കുമ്പോള്‍ ഇതാ റോയല്‍ റോജറിന്റെ അനുപമമായ തിരിച്ചു വരവ്. ഓള്‍ ഇംഗ്ലണ്ട് ടെന്നീസ് ക്ലബില്‍ ആന്‍ഡി റോഡിക്ക് പൊരുതി വീഴുമ്പോള്‍ ടെന്നീസിന്റെ കളിമുറ്റങ്ങളിലെല്ലാം വെന്നിക്കൊടി പാറിച്ച് അത്യുന്നതിയിലേക്ക് കുതിക്കുകയായിരുന്നു ഫെഡറര്‍... സമാനതകളില്ലാതെ...&lt;br /&gt;സ്‌പെഷലൈസ് താരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഇക്കാലത്ത് ടെന്നീസില്‍ എന്തെങ്കിലും ആയിത്തീരണമെങ്കില്‍ നിങ്ങളൊരു കളിമണ്‍ കോര്‍ട്ട് വിദഗ്ധനോ, പുല്‍ക്കോര്‍ട്ട് വിദഗ്ധനോ, ഹാര്‍ഡ് കോര്‍ട്ട് വിദഗ്ധനോ അല്ലെങ്കില്‍ ഒരു റോജര്‍ ഫെഡററോ ആവണം... ആധുനിക ടെന്നീസ് സമ്മാനിച്ച മഹാന്മാരിലെ പ്രമുഖനായ ജിമ്മി കോണേഴ്‌സിന്റെ ഈ വാക്കുകള്‍ ബാല്യത്തില്‍ ഫുട്‌ബോള്‍ താരമാകാന്‍ കൊതിച്ച ഒരു കുട്ടിയേക്കുറിച്ചായിരുന്നുവെന്നത് ഇപ്പോഴും അവിശ്വസനീയം.&lt;br /&gt;പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമാവുക എന്നതായിരുന്നു ബാല്യകാലത്ത് ഫെഡററുടെ ലക്ഷ്യം. സ്വന്തം നഗരത്തിലെ ഒന്നാംകിട ഫുട്‌ബോള്‍ ക്‌ളബായ എഫ് സി ബാസലിന് വേണ്ടി ബൂട്ടണിയുക എന്നതായിരുന്നു ഫെഡററിന്റെ അക്കാലത്തെ സ്വപ്നം. എന്നാല്‍ 78 അടിയുള്ള ടെന്നീസ് കോര്‍ട്ടിനും, റാക്കറ്റിനും, മഞ്ഞ സോഫ്റ്റ് ബോളിനും അവനെ വേണമായിരുന്നു. അങ്ങനെ 12-ാം വയസില്‍ കാല്‍പന്തിന്റെ മാസ്മരികത ഉപേക്ഷിച്ചു ഫെഡറര്‍ റാക്കറ്റ് കൈകളിലെടുത്തു. പിന്നീടിങ്ങോട്ടുള്ള കാലം പടയോട്ടത്തിന്റേതായിരുന്നു. ഇതിനിടയില്‍ പല സിംഹാസനങ്ങളും ഈ സൗമ്യപ്രകൃതന്റെ സിംഹഗര്‍ജനത്തില്‍ ഇളകി.&lt;br /&gt;1996ലാണ് ഫെഡറര്‍ രാജ്യാന്തര മത്‌സര രംഗത്തെത്തിയത്. എന്നാല്‍ 2002 വിംബിള്‍ഡണിന്റെ നാലാം റൗണ്ടില്‍ പീറ്റ് സാംപ്രസിനെ വീഴ്ത്തിയതാണ് ഫെഡററിനെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനാക്കിയത്. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ സാംപ്രസിനെതിരേ പുറത്തെടുത്ത പ്രകടനം ഫെഡററിന്റെ മാറ്റ് അളക്കുന്നതായിരുന്നു. അവസാന എട്ടു വിമ്പിള്‍ഡണില്‍ തുടര്‍ച്ചയായി ഏഴിലും ജയിച്ചെത്തിയ സാംപ്രസ് ഓള്‍ ഇംഗ്ലണ്ടിലെ തന്റെ നൂറാം ജയത്തിനാണ് അന്ന് കോര്‍ട്ടിലിറങ്ങിയത്. എന്നാല്‍ വിമ്പിള്‍ഡണ്‍ ചരിത്രത്തില്‍ അന്നേവരെ അഞ്ചു സെറ്റ് മത്സരം തോല്‍ക്കാത്ത സാംപ്രസ് അന്നു തോറ്റു. ടെന്നീസില്‍ താന്‍ കൈവശംവയ്ക്കുന്ന കിരീടവും ചെങ്കോലും ഏറ്റുവാങ്ങന്‍ പിറന്ന ഫെഡററിനു മുന്നില്‍.&lt;br /&gt;അന്ന് സാംപ്രസിന്റെ 31 മത്സരങ്ങളുടെ വിജയക്കുതിപ്പിനു കൂടിയായിരുന്നു തിരശീലവീണത്. മത്സര ശേഷം സാംപ്രസ് പറഞ്ഞതിങ്ങനെ... ഇവന്‍ വിശ്വവിജയിയാകും റെക്കോഡുകള്‍ തിരുത്തും ടെന്നീസ് എന്നാല്‍ ഫെഡറര്‍ എന്ന് ലോകം ഉരുവിടും... 18 വര്‍ഷം മുമ്പ് താന്‍ മാറ്റ്‌സ് വിലാന്‍ഡര്‍ എന്ന അതികായനെ തോല്‍പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ സാംപ്രസ് കരുതിവച്ചിരിക്കുകയായിരുന്നു തന്റെ പിന്‍ഗാമിയെ വാഴ്ത്താന്‍.&lt;br /&gt;ഒടുവില്‍ ഫെഡറര്‍ ചരിത്രമെഴുതിയപ്പോള്‍ അതിനു സാക്ഷിയാകാനും ""പിസ്റ്റള്‍ പീറ്റ്'' എത്തിയിരുന്നു. ടെന്നിസ് ചരിത്രത്തിലെ മഹാരഥന്‍മാരായ ബ്യോണ്‍ ബോര്‍ഗ്, റോഡ് ലവര്‍, മാനുവല്‍ സാന്റാന, സാക്ഷാല്‍ പീറ്റ് സാംപ്രസ് എന്നിവരെ സാക്ഷിനിറുത്തിയായിരുന്നു ഫെഡററുടെ ചരിത്ര വിജയം.&lt;br /&gt; ഈ വിജക്കുതിപ്പിനിടയില്‍ ഫെഡററുടെ പേരിനൊപ്പം ചേര്‍ക്കപ്പെട്ട റെക്കോഡുകള്‍ നിരവധി. തുടര്‍ച്ചയായി 237 ആഴ്ചകള്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം, തുടര്‍ച്ചയായി പത്ത് ഗ്രാന്‍സ്ലാം ഫൈനലുകള്‍, വിംബിള്‍ഡണിലെ ആറ് വിജയങ്ങള്‍ക്കൊപ്പം 2005 മുതലുളള അഞ്ച് യു.എസ്. ഓപ്പണ്‍ കിരീടങ്ങളും മൂന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങളും ഒരു ഫ്രഞ്ച് ഓപ്പണ്‍ കിരീടവും ഫെഡററുടെ നേട്ടത്തിന് തിളക്കം നല്‍കുന്നു.&lt;br /&gt;15 ഗ്രാന്‍സ്ലാം കിരീടം ചൂടിയെങ്കിലും 2009ലെ ഫ്രഞ്ച് ഓപ്പണ്‍ നേടിയതാണ് ഫെഡററെ ഉയരങ്ങളിലെത്തിക്കുന്നത്. കാരണം കരിയര്‍ ഗ്രാന്‍സ്ലാം( നാല് ഗ്രാന്‍സ്ലാം കിരീടങ്ങള്‍) നേടുന്ന ചരിത്രത്തിലെ ആറാമത്തെ താരമാണ് ഫെഡറര്‍. ഫ്രെഡ് പെറി, ഡോണ്‍ ബഡ്ജ്, റോഡ് ലവര്‍, റോയ് എമേഴ്‌സന്‍, ആന്ദ്രേ അഗാസി എന്നിവരാണ് ഫെഡറര്‍ക്ക് മുന്‍പ് ഈ നേട്ടം കൈവരിച്ചവര്‍. &lt;br /&gt;എന്നാല്‍ കളിമണ്‍ കോര്‍ട്ടിലെ രാജാവായ റാഫേല്‍ നദാലിനോടേറ്റ തോല്‍വികള്‍ ഫെഡററുടെ കരിയറിലെ കറുത്ത പാടുകളായി വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടുന്നു. &lt;br /&gt;ഏഴു ഗ്രാന്‍സ്ലാം ഫൈനലില്‍ മുഖാമുഖം നിന്നപ്പോള്‍ അഞ്ചിലും നദാലിനായിരുന്നു ജയം. ടെന്നീസ് ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 2008ലെ വിമ്പിള്‍ഡണ്‍ ഫൈനലില്‍ നദാല്‍ വിജയിച്ചപ്പോള്‍ ഫെഡററുടെ കാലം കഴിഞ്ഞുവെന്നായിരുന്നു അവരുടെ ആക്രോശം. ഒന്നാം നമ്പര്‍ റാങ്ക് നഷ്ടപ്പെട്ടുക കൂടി ചെയ്തതോടെ ഫെഡററെ എഴുതിത്തള്ളിയവര്‍ നിരവധി. എന്നാല്‍ പരാജയങ്ങള്‍ക്കിടയില്‍ നിന്ന് പതുക്കെ ഫെഡറര്‍ കളിയുടെ താളം കണ്ടെത്തി. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ പരാജയത്തിനു ശേഷം ആറാഴ്ച്ച ഫെഡറര്‍ വിശ്രമമെടുത്തു. മനസിലും ശരീരത്തിലുമേറ്റ ചില പരുക്കുകള്‍ ഭേദമാകാനുള്ള സമയം എന്ന് ഫെഡറര്‍ തന്നെ വിശേഷിപ്പിക്കുന്ന ഈ കാലഘട്ടം. ഇവിടെ നിന്നു വീണ്ടും ഫെഡറര്‍ ഉയരുകയായിരുന്നു.&lt;br /&gt;കൃത്യതയാര്‍ന്ന ഫോര്‍ഹാന്‍ഡ് ഷോട്ടുകളുമാണ് ഫെഡററെ മറ്റുകളിക്കാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ടെന്നിസിലെ ഏറ്റവും മഹത്തായ ഷോട്ട് എന്നാണ് ഫെഡററുടെ ഫോര്‍ഹാന്‍ഡ് കളികളെ ജോണ്‍ മക്കന്‍റോ വിശേഷിപ്പിക്കുന്നത്. &lt;br /&gt;സര്‍വ് ആന്‍ഡ് വോളിയിലൂടെ കോര്‍ട്ടിനെ തീപിടിപ്പിക്കുന്ന പീറ്റ് സാംപ്രസിന്റെ ശൈലിയാണ് ഫെഡററും പിന്തുടരുന്നത്. ഇപ്പോള്‍ സാംപ്രസിനെയും പിന്തള്ളി സ്വിസ് താരം കുതിക്കുമ്പോള്‍ ടെന്നീസ് സിംഹാസനത്തില്‍ പിസ്റ്റള്‍ പീറ്റിനും മുകളില്‍ ഫെഡററിനെ പ്രതിഷ്ഠിക്കാന്‍ വെമ്പുകയാണ് ആരാധകര്‍. എന്നാല്‍ സമാനതകള്‍ ഇഴപിരിഞ്ഞ ഇരുവരില്‍ ആരാണ് കേമന്‍ എന്ന് വ്യക്തമായി പറയാന്‍ ആരും തയാറാകുന്നുമില്ല. പക്ഷേ ഈ വര്‍ഷം നേടിയ ഫ്രഞ്ച് ഓപ്പണ്‍ ഫെഡററെ പീറ്റിനു മുകളില്‍ പ്രതിഷ്ഠിക്കുന്നു.&lt;br /&gt;സമാനതകള്‍ ഏറെയാണ് ഇരുവരും തമ്മില്‍. പിറന്നു വീണതില്‍ തുടങ്ങുന്നു ഇത്. സാംപ്രസ് 1971 ഓഗസ്റ്റ് 12-നു ജനിച്ചപ്പോള്‍ ഫെഡററിന്റെ ജനനം 1981 ഓഗസ്റ്റ് എട്ടിന്. പ്രൊഫഷണല്‍ ടെന്നീസ് താരമായി ഇരുവരും മാറിയത് 10 വര്‍ഷത്തെ ഇടവേളയില്‍. സാംപ്രസ് 1988-ല്‍, ഫെഡറര്‍ 1998-ല്‍. ഉയരം ഇരുവര്‍ക്കും ആറടി ഒരിഞ്ച്. ഗ്രാന്‍സ്ലാം സ്വന്തമാക്കിയതിലും സമാനതകള്‍ ഏറെ. 1995-ല്‍ 23-ാം വയസില്‍ സാംപ്രസ് ആദ്യ വിമ്പിള്‍ഡണ്‍ നേടിയപ്പോള്‍ ഫെഡറര്‍ 2005-ല്‍ തന്റെ ആദ്യ വിമ്പിള്‍ഡണില്‍ മുത്തമിടുമ്പോള്‍ പ്രായം 23. ഇങ്ങനെ തന്റെ ആരാധനാപാത്രത്തിനൊപ്പം കുതിച്ച ഫെഡറര്‍ ഇപ്പോള്‍ അദ്ദേഹത്തെയും കടത്തി വെട്ടി കീഴടക്കാനാകാത്ത(ഒരു പക്ഷേ ഉടന്‍) ഉയരത്തിലേക്ക് കുതിക്കുന്നു. ആറാം വിമ്പിള്‍ഡണ്‍ നേടി ടെന്നീസിന്റെ ആറാം തമ്പുരാനായി മാറിയ ഫെഡറര്‍ക്ക് ഇനിയും കാലവും പ്രായവും ബാക്കി... തൊടുന്നതെല്ലാം ചരിത്രവും...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/310501581385686557-2772138158806274655?l=syamsaseendran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://syamsaseendran.blogspot.com/feeds/2772138158806274655/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=310501581385686557&amp;postID=2772138158806274655' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/2772138158806274655'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/310501581385686557/posts/default/2772138158806274655'/><link rel='alternate' type='text/html' href='http://syamsaseendran.blogspot.com/2009/07/blog-post.html' title='ടെന്നീസ് സാമ്രാജ്യത്തിലെ ആറാം തമ്പുരാന്‍'/><author><name>sy@m</name><uri>http://www.blogger.com/profile/02900167422144689028</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://2.bp.blogspot.com/-DHnlTvlQsKg/TtONdNOcD1I/AAAAAAAAAdw/0JMfhov0T7M/s220/image260.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_ZvuplW-hhYU/SlNIurw5zAI/AAAAAAAAAKc/9zznFM5ZpuQ/s72-c/FED.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-310501581385686557.post-2544890225706034293</id><published>2009-02-14T16:12:00.005+05:30</published><updated>2009-12-08T02:57:57.043+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><title type='text'>ഇതിഹാസം കളി തുടങ്ങി</title><content type='html'>&lt;a href="http://2.bp.blogspot.com/_ZvuplW-hhYU/SZah1t3D5OI/AAAAAAAAAJ8/Ym3MjtRuXFM/s1600-h/maradona.jpg"&gt;&lt;img id="BLOGGER_PHOTO_ID_5302603555491013858" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 162px; CURSOR: hand; HEIGHT: 320px" alt="" src="http://2.bp.blogspot.com/_ZvuplW-hhYU/SZah1t3D5OI/AAAAAAAAAJ8/Ym3MjtRuXFM/s320/maradona.jpg" border="0" /&gt;&lt;/a&gt; &lt;span style="font-weight:bold;"&gt;പ&lt;/span&gt;ന്തുമായി മുന്നേറിയാല്‍ പോരാ ഗോളടിക്കാന്‍ പഠിക്കണമെന്ന പാഠം ഫ്രഞ്ച്‌ ഫുട്‌ബോള്‍ ടീമിനെ പഠിപ്പിച്ചാണ്‌ കഴിഞ്ഞ ദിവസം ഇതിഹാസ താരം ഡിയാഗോ മറഡോണയും കുട്ടികളും മാഴ്‌സെയിലെ പുല്‍മൈതാനത്തു നിന്ന്‌ കയറിയത്‌.&lt;br /&gt;പരിശീലകനായി സ്ഥാനമേറ്റ ശേഷം തുടരെ രണ്ടാം വിജയവുമായി മറഡോണ ചിരിക്കുമ്പോള്‍ ഫഉട്‌ബോള്‍ ലോകം വീണ്ടും ഈ പ്രതിഭാസത്തിനു മുന്നില്‍ നമിക്കുന്നു.&lt;br /&gt;കോച്ചാകാന്‍ താന്‍ തയാറാണെന്നു പറഞ്ഞ നാള്‍ തന്നെ അര്‍ജന്റീനക്കാര്‍ക്ക്‌ ഉറപ്പായിരുന്നു തങ്ങളുടെ ജീവവായുവായ ഫുട്‌ബോളിനെയും അഭിമാനമായ ടീമിനേയും തങ്ങളുടെ `ദൈവം' കൈവിടുകയില്ലെന്ന്‌. രാജ്യം അര്‍പ്പിച്ച വിശ്വാസം ദൈവവും കാത്തു. ആദ്യ മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെ 1-0ത്തിന്‌. പിന്നീട്‌ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ടു ഗോളിനും. മറഡോണാ വിസ്‌മയം മുന്നോട്ടു തന്നെ.&lt;br /&gt;വിടാതെ പിടികൂടിയ സമനില ഭൂതവും അപ്രതീക്ഷിത തോല്‍വി കളും ടീമിനെ തളര്‍ത്തിയ സമയത്താണ്‌ മറഡോണ കോച്ചിന്റെ കുപ്പായം ധരിക്കുന്നത്‌. ഏതാനും മാസം മുമ്പ്‌. ഇതിനും പുറമേ ദേശീയ ടീമിലെ താരങ്ങളെയെല്ലാം ഒന്നിച്ചു ലഭിച്ചത്‌ ഒന്നോ രണ്ടോ തവണ മാത്രം. എന്നിട്ടും ഇത്ര ഉജ്വലമായി ഫ്രാന്‍സിനെതിരേ അവരെ ക ളത്തില്‍ ഒത്തൊരുമിപ്പിക്ക
